പഠനകാലത്ത് ആൺകുട്ടികൾക്ക് അവൾ ഝാൻസീ റാണിയായിരുന്നു! കമന്റടിക്കുന്നവരെ കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരി പെൺകുട്ടി; അച്ചന്റെ മദ്യപാനം ജീവിതം നശിപ്പിച്ചപ്പോഴും പുഞ്ചിരി ചുണ്ടിലണിഞ്ഞു നടന്നു; തേവള്ളി സ്കൂളിലും കുട്ടികളുടെ പ്രിയങ്കരിയായ അദ്ധ്യാപിക; ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ രോഗകഥ കേട്ട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും; ഇരവിപുരത്തെ സിനിയുടെ ഫെയ്സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കിയതോ?
ആർ പീയൂഷ്
കൊല്ലം: യുവാവിനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത ഹൈസ്ക്കൂൾ അദ്ധ്യാപിക സിനിയുടെ കോളേജ് കാലത്തെ ഓർമ്മകൾ പങ്ക് വച്ച് സുഹൃത്തുക്കൾ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഒരിക്കലും വിശ്വസിക്കാനാവുന്നില്ല എന്നാണ് അവർ പറയുന്നത്. കാരണം കോളേജിലെ ഒരു താരമായിരുന്നു അവൾ എന്നാണ് സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. ആരെയും വകവയ്ക്കാത്ത ഒരു തന്റെടിപ്പെണ്ണ്. പഠനത്തിൽ മിടുക്കിയും. സിനിയെ പറ്റി സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത് ഇങ്ങനെയൊക്കെയാണ്.
കോളേജിൽ ഏറെ തന്റേടിയായിരുന്ന സിനി സുഹൃത്തുക്കൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. കോളേജിൽ ആരെങ്കിലും കമന്റടിച്ചാൽ തിരിഞ്ഞു നിന്നു ചീത്ത വിളിക്കുന്ന പ്രകൃതമായിരുന്നു. അതിനാൽ പൂവാലന്മാരൊന്നും പരിസരത്ത് പോലും ചെന്നിട്ടില്ല. കാരണം ഒരു പെണ്ണിന്റെ വായിൽ നിന്നും വെറുതെ ചീത്തവിളികേൾക്കണ്ടല്ലോ എന്നത് തന്നെ കാരണം. ഏറ്റവും അടുത്ത സുഹൃത്തുക്കളെ എടാ, പോടാ എന്നല്ലാതെ മറ്റൊന്നും വിളിച്ചിരുന്നില്ല. നിവർന്ന് നിന്ന് ചീത്ത വിളിക്കുന്ന ആ സുന്ദരി പെൺകുട്ടി എന്നും സുഹൃത്തുക്കളായ ഞങ്ങളുടെ ഇടയിൽ ഒരു അത്ഭുതമായിരുന്നു.
ആൺകുട്ടികൾക്ക് അവൾ ഝാൻസീ റാണിയായിരുന്നതിനാൽ ആരും സൗഹൃദങ്ങൾക്ക് പോയിരുന്നില്ല. എന്നാൽ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവർക്കറിയാം ഇത്രയും ഹൃദയശുദ്ധിയുള്ള പെൺകുട്ടി വേറെയുണ്ടാവില്ല എന്നാണ് കൂട്ടുകാർ ഓർത്തെടുക്കുന്നത്. തേവള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു അവർ. സ്കൂളിലും വളരെ പക്വതയോടെ പെരുമാറുന്ന അദ്ധ്യാപിക. മോഡേണായി എത്തുന്ന അദ്ധ്യാപികയെ കുട്ടികളും കൗതുകത്തോടെയാണ് നോക്കി കണ്ടത്.
പലർക്കും പലവിധ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. പഠിക്കാൻ മിടുക്കിയായവൾക്ക് സാമ്പത്തിക സഹായം ചെയ്തും പ്രണയത്തിന് താങ്ങും തണലായി നിന്നും അങ്ങനെ നിരവധി. കോളേജിൽ പുഞ്ചിരിച്ചു മാത്രം നടന്നിരുന്ന അവളുടെ ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഉണ്ടായിരുന്നു. അച്ഛന്റെ മദ്യപാനം മൂലം സ്വസ്ഥതയില്ലാത്ത കഥ ഏറെ വേദനയോടെയാണ് വിവരിച്ചത്. ആൺപിള്ളേർ ഏറെ ഭയത്തോടെ കണ്ടിരുന്ന സിനിയുടെ ഉള്ളിലെ പൊള്ളുന്ന അനുഭവങ്ങൾ ഏറെ ഞെട്ടലോടെയാണ് കേട്ടിരുന്നത് എന്നും സുഹൃത്തുക്കൾ സിനിയെ കുറിച്ച് ഓർക്കുന്നു.
കോളേജ് കാലഘട്ടത്തിന് ശേഷം സിനിയുടെ ജീവിതെ ഏറെ മാറിയിരുന്നു. ഒരു പ്രേമ ബന്ധത്തിലകപ്പെടുകയും വിവാഹം കഴിയുകയും ചെയ്തു. എന്നാൽ ആ ബന്ധത്തിൽ വലിയ വിള്ളലുണ്ടായി. ഇപ്പോൾ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇതിനിടയിൽ മാതാപിതാക്കളുടെ മരണവും കൂടിയായപ്പോൾ ആകെ ഒറ്റപ്പെട്ടുപോയി. ഇതിനിടെയാകും മറ്റ് ബന്ധങ്ങളിലേക്ക് സിനി വഴുതി വീണതെന്നാണ് കൂട്ടുകാർ കരുതുന്നത്. മരിച്ച ശേഷം സിനിയുടെ ഫെയ്സ് ബുക്ക് പേജും അപ്രത്യക്ഷമായി. ഇതിന് പിന്നിലും ദുരൂഹത ആരോപിക്കുന്നുണ്ട്.
തീർത്തും അപ്രതീക്ഷിതമായാണ് സിനി തുങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന മലപ്പുറത്തെ പയ്യൻ ഓടിയിറങ്ങിയപ്പോൾ നാട്ടുകാർ ഓടിക്കൂടി. നാണക്കേട് കാരണം തൂങ്ങി മരിച്ചു. ഇതിന് മുമ്പ് എങ്ങനെ സിനി ഫെയ്സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സിനിയുടെ ഫെയ്സ് ബുക്ക് പേജ് മറ്റാരോ ഉപയോഗിച്ചുവെന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഫെയ്സ് ബുക്കിൽ വളരെ ആക്ടീവായിരുന്നു സിനി. പഴയ സൗഹൃദങ്ങളും ഇതിലൂടെ പൊടി തട്ടിയെടുക്കാൻ ശ്രമിച്ചു.
ഏറെ നാളുകൾക്ക് ശേഷം ഫെയ്സ് ബുക്കിൽ വീണ്ടും കണ്ടുമുട്ടിയെങ്കിലും പഴയ സുഹൃത്തുക്കളോട് അത്ര അടുപ്പം കാട്ടിയിരുന്നില്ലെന്ന് കോളേജ് സുഹൃത്ത് പറയുന്നു. ഫെയ്സ് ബുക്കിൽ എപ്പോഴും ആക്ടീവായിരുന്ന സിനി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ അവൾ ആയത് എന്ന്ത് ഇപ്പോൾ അതിശയം തോന്നുകയാണ്. പണ്ടത്തെ ആ കളിയും ചിരിയുമുള്ള ഗൗരവക്കാരിയായ സുന്ദരി പെൺകുട്ടിയുടെ വേർപാടും അതിന് പിന്നിലെ വാർത്തകളും ഞെട്ടലോടെ കാണാനെ കഴിയുന്നുള്ളൂ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഫെയ്സ് ബുക്ക് കാമുകനെ വിളിച്ചുവരുത്തി അദ്ധ്യാപിക ക്രൂരമായ പീഡനം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന രോഗം മൂലമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസംമുൻപ് തൂങ്ങിമരിച്ച കൊല്ലം ബോയ്സ് ഹൈസ്ക്കൂളിലെ അദ്ധ്യാപികയും അയത്തിൽ ഗോപാലശേരി ജിവി നഗർ ഗുരുലീലയിൽ സാജന്റെ ഭാര്യ സിനി (46) ഈ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ദുരൂഹ സാഹചര്യത്തിൽ പൊലീസ് പിടിയിലായ വിഷ്ണുവിനെ പൊലീസ് കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചത്. മലപ്പുറം സ്വദേശിയായ ബിടെക്കുകാരനെതിരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇനി കേസൊന്നും എടുക്കില്ല.
ഇതിനിടെയാണ് ഫെയ്സ് ബുക്ക് പേജ് അപ്രത്യക്ഷമായതിൽ സിനിയുടെ സുഹൃത്തുക്കൾ ദുരൂഹത കാണുന്നത്. ഇതിന് പിന്നിൽ ആരോ ഉണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍