കാശ്മീരിലെ യുവാക്കളെ ചതിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചില്ല; ഇതോടെ താൻ തീവ്രവാദിയായി; ഐബിയുടേയും ഡൽഹി പൊലീസിന്റേയും ഒറ്റുകാരനെ ചതിച്ചത് എന്തിന്? 11 കൊല്ലത്തിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട ഇർഷാദ് അലി മനസ്സ് തുറക്കുമ്പോൾ
ന്യൂഡൽഹി: എല്ലാം വിധിയെന്ന് ഓർത്ത് സമാധാനിക്കുകയാണ് ഇർഷാദ് അലി. പതിനൊന്ന് കൊല്ലം ഒരു തെറ്റും ചെയ്യാതെ ജയിലിൽ. ചാരനെന്ന് ആരോപിച്ച് പിടികൂടിയ ഇർഷാദ് അലിക്ക് വീട്ടിൽ കുടുംബത്തോടെ ഇരിക്കുമ്പോഴും അമർഷം അടങ്ങുന്നില്ല. ഇടുങ്ങിയ സ്ഥലത്തെ ഭയമുള്ള അവസ്ഥയിലേക്ക് ജയിൽ ജീവിതം തന്നെ എത്തിച്ചു. അവിടെ കഴിയുമ്പോഴാണ് തുറന്ന സ്ഥലത്തെ അംഗീകരിക്കുന്നത്. ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ നേരിട്ട അലിയെ ഡിസംബർ 22നാണ് കോടതി വെറുതെ വിട്ടത്.
ഇർഷാദ് അലിക്ക് ജയിൽ ജീവിതത്തിനിടെ മതാപിതാക്കളേയും തന്റെ തീരെ ചെറിയ മകളേയും നഷ്ടമായിരുന്നു. എല്ലാം ഈ കേസുകാരണമാണ്. എന്റെ അമ്മ മരിച്ചത് ഞാൻ ജയിലിലായി ഒരു വർഷത്തിനുള്ളിൽ. എല്ലാ വാതിലുകളും മുട്ടി ഫലം ഉണ്ടാകാത്തതായിരുന്നു അമ്മയെ തളർത്തിയത്. അച്ഛനും ജയിൽ മോചിതനാകുന്നത് കാണുന്നതിന് മുമ്പ് മരിച്ചു. 2013ൽ മകളുടെ മരണത്തിന് കാരണവും ഞാനുമായി അകന്നതായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തെ ആകെ വ്യാജ ആരോപണങ്ങൾ തകർത്തു-ഇർഷദ് അലി പറയുന്നു.
1992ൽ അലിയുടെ ചേട്ടൻ നൗഷാദ് കൊലക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടു. പരോളിലിറങ്ങിയ നൗഷാദ് മുങ്ങിയതു മുതൽ ഈ കുടുംബം പ്രതിസന്ധിയിലായി. പിന്നീട് നൗഷാദിനെ പിടികൂടിയപ്പോൾ മറ്റൊരു കൊലപാതകം കൂടി പൊലീസ് ചാർത്തി നൽകി. ഭീകരവാദിയായി ചിത്രീകരിക്കുകയും ചെയ്തു. ഈ കേസിൽ നൗഷാദ് കുറ്റവിമുക്തനായെങ്കിലും തീവ്രവാദിയെന്ന പേര് കുടുംബത്തെ പിന്തുടർന്നു. 1996ൽ അലിയേയും അച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്ത് ദിവസം പൊലീസ് കസ്റ്റഡിയിൽ. മകന്റെ മുമ്പിലിട്ട് അച്ഛനെ ക്രൂര മർദ്ദനത്തിനും ഇരയാക്കി. സഹോദരൻ തീവ്രവാദിയായതിനാൽ നീയും തീവ്രവാദിയാണെന്നതായിരുന്നു അവരുടെ വാദം-ഇർഷാദ് അലി ഓർക്കുന്നു.
പിന്നീട് അലിയെ പൊലീസ് തങ്ങളുടെ ചാരനാക്കി. അവിടെ നിന്ന് തുടങ്ങിയ കഷ്ടകാലമാണ് പതിനൊന്ന് കൊല്ലത്തെ ജയിൽ വാസത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. 2001ൽ ഇന്റലിജൻസ് അലിയെ വീണ്ടും പൊക്കി. സുഹൃത്തായ തുന്നൽക്കാരൻ റിസ്വാനെയും അറസ്റ്റു ചെയ്തു. തന്നെ കൊണ്ട് ജയിലിലുള്ള ചേട്ടന് കത്തെഴുതി. ജയിലിനുള്ളിലെ വിവരങ്ങൾ ചോർത്തി നൽകണമെന്നായിരുന്നു ചേട്ടനോട് ഇന്റലിജൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ആവശ്യപ്പെട്ടത്. അങ്ങനെ ഞാൻ പുറത്തും ചേട്ടൻ അകത്തും ചാരനായി. 5000 രൂപ ശമ്പളവും എനിക്ക് നിശ്ചയിച്ചു. ഫോമും നൽകി. ജയിലിനുള്ളിലെ ഭീകരരുടെ വിവരങ്ങൾ നൗഷാദും ചോർത്തി നൽകി. എന്നാൽ ഈ ബന്ധം തകർന്നു. ഇതോടെ താൻ തീവ്രവാദിയുമായി.
ഇർഷാദ് അലിയെ നിർബന്ധിച്ച് കശ്മീരിലേക്ക് അയക്കാനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ആയുധങ്ങൾ നൽകി നാടകങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യാനുമാണ് ഐ.ബി നിർദ്ദേശം നൽകിയത്. മത പണ്ഡിതന്മാരെ പോലെ വേഷം ധരിച്ച് മുസ്ലിം പ്രദേശത്ത് താമസിക്കാനും സ്ഥിരമായി പള്ളിയിൽ പ്രവേശിക്കാനും ഇവർക്ക് കൽപ്പനയുണ്ടായിരുന്നു. ഇതിൽ ആകൃഷ്ടനാവുന്ന യുവാക്കളെ സൗഹൃദ സംസാരത്തിനെടുവിൽ, മുസ്ലിം പ്രശ്നത്തെ പെരുപ്പിച്ച് പരിഹാരം ജിഹാദ് മാത്രമാണെന്ന് ധരിപ്പിക്കണം. ഇതൊക്കൊ യുവാക്കൾ അംഗീകരിക്കുകയാണെങ്കിൽ താൻ ലഷ്കറെ ത്വയ്ബ കമൻഡറാണെന്ന് അവരെ പരിചയപ്പെടുത്തിയ ശേഷം അവർക്ക് പരിശീലന നൽകാൻ തുടങ്ങണം. പിന്നീട് പ്രമുഖ വ്യക്തിയേയോ സ്ഥാപനത്തേയോ ആക്രമണത്തിന് പദ്ധതിയിടുകയും അതു നടത്താനായി ഐ.ബി നൽക്കുന്ന ആയുധവുമായി പോവുമ്പോൾ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടാവാറ്. ഇവരുടെ വിവരങ്ങൾ ഐ.ബിക്ക് നൽകണം എന്നതായിരുന്നു ആവശ്യം. ഇത് താൻ അംഗീകരിച്ചില്ലെന്ന് ഇർഷാദ് പറയുന്നു.
നാല് വർഷത്തോളം ഡൽഹി പൊലീസിന്റെയും ഐ.ബിയുടേയും ഒറ്റുകാരനായി പ്രവർത്തിക്കുന്നതിനിടെ ഇർഷാദ്അലി തെറ്റിപ്പിരിഞ്ഞു. ഇതോടെയാണ് ഇവരുടെ ജീവിതം ദുരിത പൂർണ്ണമായത്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നാരോപിച്ച് കടുത്ത വകുപ്പുകൾ ചുമത്തി തിഹാർ ജയിൽ അടക്കുകയായിരുന്നു പിന്നീട്. ജയിലിൽ കഴിയുന്നതിനിടെ ഐ.ബിയുടെ വ്യാജക്കഥകൾ പ്രധാനമന്ത്രി മന്മോഹൻ സിങിന് ഇർശാദ് അലി കത്തയച്ച് ശ്രദ്ധയിൽപെടുത്തിയത് വൻ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. നിരോധിതസംഘടന ലഷ്കറെ ത്വയ്ബയുടെ അംഗമായി പാക് അതിർത്തിയിലെ പരിശീലന കേന്ദ്രത്തിൽ ചേരാനുള്ള ഐ.ബിയുടെ നിർദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇർഷാദ് അലിയെ ജയിലിലാക്കിയതെന്നും ആരോപണം ഉയരുന്നു.
ഈ കേസിലാണ് അലി കുറ്റവിമുക്തനാക്കപ്പെട്ടത്. എന്നാൽ കോടതി വിധി പുറത്ത് ചർച്ചയാകുന്നു പോലുമില്ല. അതുകൊണ്ട് തന്നെ ഈ വിധി കൊണ്ട് ഒരു ഗുണവുമില്ലെന്നും അലി പറയുന്നു.
Stories you may Like
- മുഹമ്മദ് സുധാകരനല്ല ജനിച്ചത് സുധാ ഫാത്തിമയാണ്..
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദ് കേരളം വിട്ടെന്ന് സൂചന
- ഹർഷാദ് കാമുകിക്കൊപ്പം ഫ്ളാറ്റിൽ നയിച്ചത് ആഡംബര ജീവിതം
- സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ! നടൻ മൻസൂർ അലിഖാന്റെ ജീവിത കഥ
- പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബെംഗളൂരു രജിസ്ട്രേഷനുള്ള ബൈക്ക് കണ്ണൂരിലെത്തിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍