വല്ലപ്പോഴും ക്ലാസിൽ കയറുന്ന പയ്യൻ രണ്ട് വട്ടം തോറ്റ് പത്താംക്ലാസിലെത്തി; പൾസറിൽ ചീറിപ്പായുന്ന സ്പോർട്സ് താരത്തെ മനസ്സിൽ പ്രതിഷ്ഠിച്ച് എട്ടാംക്ലാസുകാരി; കാമുകനും കൂട്ടുകാരനുമിടയിലിരുന്ന് ചെന്നൈയിൽ സുഖ ജീവിതത്തിന് ഒളിച്ചോട്ടം; അച്ഛനും അമ്മയ്ക്കും ഉമ്മ കൊടുത്ത കിടന്ന മകളെ കാണാതായത് അർദ്ധരാത്രി പന്ത്രണ്ട് മണിക്ക്; ഐവി ശശിയുടെ 'ഇണ'യെ കാട്ടാക്കടയിൽ ചർച്ചയാക്കിയ പ്രണയത്തിന് ആന്റി ക്ലൈമാക്സ്
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കൗമാരപ്രായക്കാരായ വിനോദും അനിതയും സഹപാഠികളാണ്. വീട്ടിൽ നിന്നുള്ള മാനസിക സമ്മർദ്ദം മൂലം, ഇരുവരും ഒരു ഉദ്യാനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു മഴപെയ്യുന്നു. രണ്ടുപേരും അവിടെ അടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറുന്നു. പെട്ടെന്ന് ട്രെയിൻ യാത്ര തുടങ്ങുകയും ഇരുവർക്കും ട്രെയിനിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ ഇരിക്കുകയും പിന്നീട് അവർ അകലെയുള്ള ഒരു വനത്തിലെത്തപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് 1982 പുറത്തിറങ്ങിയ ഐ വി ശശിയുടെ ഇണ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
ഈ സിനിമ അന്ന് റിലീസ് ചെയ്യുന്ന സമയത്ത് ഒരു മലയാളിക്കും ഉൾക്കൊള്ളാനാവാത്തതായിരുന്നു കഥ തന്തുവെങ്കിലും സിനിമ പ്രതീക്ഷിച്ചതിനെക്കാളും വിജയിക്കുകയും എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാകുകയും ചെയ്തു. ഇപ്പോഴിതാ ഇണ എന്ന സിനിമയെ കടത്തിവെട്ടി 13കാരി പെൺകൊടി അർദ്ധരാത്രിയിൽ കാമുകനൊപ്പം ഇറങ്ങിപോയി. തിരുവനന്തപുരത്ത് കാട്ടക്കയയ്ക്ക് അടുത്തായിരുന്നു ഈ സംഭവം നടന്നത്. പൊലീസും നാട്ടുകാരുമെല്ലാം ചേർന്നാണ് ഈ ഒളിച്ചോട്ടും പൊളിച്ചത്.
സംഭവം ഇങ്ങനെ, കഴിഞ്ഞ ശനിയാഴ്ച രാത്രി കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും ഉമ്മ നൽകിയ ശേഷമാണ് മകൾ ഉറങ്ങാൻ കിടന്നത്. ഒറ്റ മകളായതുകൊണ്ടു തന്നെ വീട്ടുകാർ മാത്രമല്ല ബന്ധുക്കളും ലാളിച്ചു തന്നെയാണ് കുട്ടിയെ വളർത്തിയത്. മകൾ ഉറങ്ങി ഏറെ കഴിഞ്ഞാണ് അച്ഛനും അമ്മയും കിടന്നത്. ഇതിനിടെ രാത്രി പന്ത്രണ്ടു മണിക്ക് കുട്ടിയുടെ അമ്മ പരിഭ്രാന്തിയോടെ വിളിച്ചപ്പോഴാണ് അച്ഛൻ ഉണർന്നത്. തൊട്ടടുത്ത്് കിടന്നുറങ്ങിയ മകളെ കാണാനില്ല. മകളെ കാണാതായതോടെ നിലവിളിച്ചു പുറത്തിറങ്ങിയ അച്ഛനും അമ്മയും അലമുറയിട്ടു കരഞ്ഞു. ഇതിനിടെ കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന ധാരണയിൽ ചിലർ കിണറ്റിൽ കരയിലേക്കും മറ്റു ചിലർ ആറ്റിലേക്കും ഓടി.
അര മണിക്കൂർ വരെ പരതിയ ശേഷം നാട്ടുകാർ പല ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടിയെ തിരക്കി ഇറങ്ങി. കിട്ടാവുന്ന ബൈക്കുകൾ സംഘടിപ്പിച്ച്് സമീപത്തെ യുവാക്കൾ തലങ്ങും വിലങ്ങും പാഞ്ഞു. ആളൊഴിഞ്ഞ പറമ്പുകളും വിജനമായ റോഡുകളും അവർ അരിച്ചു പെറുക്കി. ഇതിനിടെ മൂന്ന് കിലോ മീറ്റർ അപ്പുറത്ത് ഒരു കുറ്റിക്കാട്ടിൽ ഒരു പൾസർ ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. തിരച്ചിലുകാരിൽ ചിലർ അങ്ങോട്ടു ചെന്നപ്പോഴാണ് ഭയന്നു വിറച്ചി നിൽക്കുന്ന 13 കാരിയേയും അതേ സ്ക്കൂളിലെ തന്നെ എസ് എസ് എൽസി ക്കാരനെയും കാണുന്നത്. ആൾക്കാരെ കണ്ട കാമുകൻ ഓടി ചാടി പൾസറിൽ കയറി പാഞ്ഞു ചിലർ പിന്നാലെ പാഞ്ഞെങ്കിലും കാമുകനെ പിടികൂടാനായില്ല.
പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോടാൻ ഇറങ്ങിയതാണന്നു സമ്മതിച്ചത്. പത്താക്ലാസുകാരനും സ്പോർട്സ് താരവുമായ കാമുകനുമായി 13 കാരിയായ എട്ടാം ക്ലാസുകാരി പ്രണയത്തിലായിട്ടു ഒരു വർഷമായി പോലും. സ്ക്കൂളിലെ വാരാന്തയിലും കുട്ടികൾ ഒഴിഞ്ഞ ക്ലാസ് മുറികളിലും തമ്മിൽ കണ്ടിരുന്ന അവർ ഒരു പാട് ചിന്തിച്ചെടുത്ത തീരുമാനമാണ് ഒളിച്ചോട്ടമെന്നാണ് വിവരം. ഒളിച്ചോടാൻ തെരെഞ്ഞടുത്ത ദിവസത്തിന്റെ തലേന്ന് രണ്ടു പേരും ചേർന്ന് വ്യക്തമായ ആക്ഷൻപൽൻ തയ്യാറാക്കിയിരുന്നു. അതനുസരിച്ചാണ് ശനിയാഴ്ച രാത്രി 11.30ന് അവൻ ബൈക്കിലെത്തിയത് കൂടെ സഹായി ആയി കൂട്ടുകാരനും ഉണ്ടായിരുന്നു.
വീട്ടിൽ നിന്നു ഇറങ്ങിയ 13 കാരി ഇവർക്കിടയിൽ ഇരുന്നാണ് ബൈക്കിൽ യാത്രയായത്. ഇടക്ക് പൊലീസ് പരിശോധന ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുറ്റിക്കാട്ടിലേക്ക് മാറിയത്. ഇതിനിടെ തിരഞ്ഞെത്തിയവർ തലങ്ങും വിലങ്ങും വന്നതോടെ കുറ്റിക്കാട്ടിൽ ഒളിച്ചവർക്ക് പുറത്ത് ഇറങ്ങാനായില്ല. ഇതിനിടെ സഹായിആയി ഉണ്ടായിരുന്നവൻ റോഡിലെ അവസ്ഥ നോക്കാൻ പോയി. അവനെയും കാണാത വന്നതോടെ കുട്ടികൾ ഭയന്നു വിറച്ചു ഇതിനിടെയാണ് തിരച്ചിലുകാർ ഇവരെ കണ്ടു പിടിച്ചത്. അർദ്ധ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തി അവിടന്ന് ചെന്നൈക്ക് രക്ഷപ്പെടാനാണ് ഇവർ പദ്ധതിയിട്ടത്.
സഹായി തിരുവനന്തപുരം വരെ ഇവർക്ക് ഒപ്പം പോകാമെന്നു ഏറ്റിരുന്നു. കുട്ടിയെ കാണാതായ വിവരം രാത്രി തന്നെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചുവെങ്കിലും മണിക്കൂറുകൾക്കകം കണ്ടെത്തിയതിനാൽ പരാതി നൽകിയില്ല. ഉറക്കത്തിൽ എണീറ്റു നടക്കുന്ന ശീലമുള്ള കുഞ്ഞാണ് തൊട്ടടുത്ത് നിന്നു തന്നെ കണ്ടെത്തി എന്നും വീട്ടുകാർ പൊലീസിൽ അറിയിച്ചു. ഇതോടെ പൊലീസും ഇതേ കുറിച്ച് അന്വേഷിച്ചില്ല. കുട്ടിയുട കാമുകൻ നേരത്തെയും സമാനരീതിയിൽ കുട്ടികളെ കടത്താൻശ്രമിച്ചതായി വിവരമുണ്ട്.
പത്താം ക്ലാസുകാരനാണെങ്കിലും വല്ലപ്പോഴും ക്ലാസിൽ കയറുന്ന പയ്യൻ രണ്ടു വട്ടം തോറ്റശേഷമാണ് ഇപ്പോൾ പത്താം തരത്തിൽ എത്തിയിരിക്കുന്നത്. പെൺകുട്ടികളെ വലയിലാക്കി കടത്തുന്നസംഘം ഈ കാമുകന് പിന്നിലുണ്ടെന്ന സംസാരവുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍