അവൻ അടിതെറ്റി വീണതാണെന്ന് തോന്നുന്നില്ല; എന്തോ ആപത്ത് പറ്റിയിട്ടുണ്ട്; കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്കാര സമയത്തുപോലും കണ്ടിട്ടില്ല; വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ; റെസ്റ്റ്ഹൗസിൽ വിവാഹ ആഘോഷങ്ങൾക്കിടെ വഴക്കുണ്ടായെന്ന സംശയം ബലപ്പെടുത്തി വെളിപ്പെടുത്തലുകൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: മകൻ അടിതെറ്റി വീണതാണെന്ന് കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും വെളിപ്പെടുത്തി വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണ് മരിച്ച ജിഷ്ണുവിന്റെ പിതാവ്. 'ഇങ്ങിനെ സംഭവിക്കുമെന്ന് കതരുതിയില്ലെന്നാണ് സുഹൃത്ത് പറയുന്നത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്കാര സമയത്തു പോലും കണ്ടിട്ടില്ല. സ്ഥിരം മദ്യപാനിയോ പ്രശ്നക്കാരനോ അല്ലാത്ത അവൻ അടിതെറ്റി വീണതെന്ന് കരുതാനുമാവില്ല. അവനെന്തോ ആപത്ത് പറ്റിയിട്ടുണ്ട്. അല്ലാതെ എന്റെ കുഞ്ഞിന് ഈ ഗതി വരില്ല'- മകന്റെ അകാല വിയോഗത്തെക്കുറിച്ച് ഇത് പറയുമ്പോൾ കേഴിപ്പിള്ളി പാറശാലപ്പടി അറയ്ക്കൽ ശശി വിതുമ്പടലടക്കാൻ പാടുപെടുകയായിരുന്നു.
കോതമംഗലത്ത് അങ്ങാടി മർച്ചന്റ്സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിലാണ് ജിഷ്ണു വീണത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ കണ്ടെത്തിയിരുന്നു. മദ്യപിച്ചിരുന്ന സുഹൃത്തുക്കൾക്കിടെ ഉണ്ടായ കശപിശയെ തുടർന്ന് നടന്ന കൊലപാതകമാണോ ജിഷ്ണുവിന്റേത് എന്ന നിലയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ. ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടപ്പോഴാണ് മറുനാടൻ പ്രതിനിധിയോട് ശശി മനസ്സുതുറന്നത്.
സംഭവത്തെക്കുറിച്ച് ശശി പറയുന്നത് ഇങ്ങിനെ. ഇന്നലെ പുലർച്ചെ മൂന്നരയോടെ ബന്ധു ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണ് മകന് അപകടം നേരിട്ട കാര്യം അറിയുന്നത്.ബന്ധുവിനൊപ്പം വീട്ടിൽ നിന്നിറങ്ങി.ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോൾ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ജീവനക്കാർ പറഞ്ഞു.
ഒന്ന് കാണിച്ചുതരുവോ എന്ന് ചോദിച്ചപ്പോൾ അവർ മോർച്ചറി തുറന്ന് അവനെ കാണിച്ചു. കണ്ണിന് മുകളിൽ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഷർട്ടും ഇല്ലായിരുന്നു. ആകെ തകർന്നുപോയി. തിരിച്ച് വീട്ടിലെത്തി. ഭാര്യ തിരക്കിയപ്പോൾ ഒന്നും ഇല്ലന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പൊലീസുകാരെത്തി സംശയമുണ്ടോ എന്ന് തിരക്കിയപ്പോൾ ഉണ്ടെന്ന് പറഞ്ഞു. പിന്നെ മൂവാറ്റുപുഴയിൽ കൊണ്ടുപോയി പൊലീസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തി. വൈകിട്ട് വീട്ടിൽ കൊണ്ടുവന്ന് അന്ത്യകർമ്മങ്ങൾ നടത്തി. അവനെ ആശുപത്രിയിൽ കൊണ്ടുപോയ കൂട്ടത്തിലെ രണ്ട് പേരെ ആശുപത്രിയിൽ വച്ച് കണ്ടിരുന്നു. ഇവരോ രാത്രിയിൽ അവനൊപ്പം ഉണ്ടായിരുന്നവരോ സംസ്കാര ചടങ്ങകൾ കഴിയുന്നത് വരെ വീട്ടിലെത്തിയില്ല.
ഞാൻ വീട്ടിലിരിക്കില്ല,അവൾ (ഭാര്യ) കരച്ചിൽ നിർത്തിയിട്ടില്ല. വളോട് ഞാനെന്താ പറയുക. ന്റെ മകൻ പോയി. നി അവനെന്താണ് പറ്റിയതെന്ന് അറിയണം. തിന് പൊലീസ് വേണ്ടതെല്ലാം ചെയ്യണം. തൊഴുകൈകളോടെ ശശി ആവശ്യപ്പെട്ടു. കോതമംഗലം അങ്ങാടി മർച്ചന്റ്സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ അവശനിലയിൽ കണ്ടെത്തിയ ജിഷ്ണു(27) പിന്നീട് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
ഇന്നലെ പുലരർച്ചെ 3 മണിയോടെയാണ് ജിഷ്ണുവിനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മരണം ആന്തരിക രക്തസ്രാവം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. വാരിയെല്ലിന് പൊട്ടലേറ്റതായും മൂവാറ്റുപുഴ താലുക്ക് ആശുപത്രിയിൽ പൊലീസ് സർജ്ജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
്ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന ജിഷ്ണു സ്വിമ്മിങ് പൂളിലെത്തിയത് എങ്ങിനെയെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വിശദീകരണം നൽകാൻ കഴിയുന്നില്ലന്നാണ് പൊലീസ് പങ്കുവച്ച വിവരം. ശക്തമായ വീഴ്ചയിലോ ആഘാതം കൊണ്ടുണ്ടായ ആന്തരീക ക്ഷതം മൂലമാവാം രക്തശ്രാവം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.മദ്യലഹരിയിൽ ബാലൻസ് തെറ്റി ഉണ്ടായ അപകടമാണോ ,മദ്യപിച്ചിരുന്നവർ തമ്മിൽ ഉണ്ടായ കശപിശയിൽ ജിഷ്ണു നിലം പതിച്ചതാണോ .എന്നിങ്ങിനെ സംഭവത്തിൽ നിരവധി സംശയങ്ങൾ ഉയർന്നുകഴിഞ്ഞു. പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കണ്ട പരിക്ക്.
തട്ടേക്കാട് സ്വദേശിയായ സുഹൃത്തിന്റെ ഇന്ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെ മുറിയെടുത്തവരുടെ കൂട്ടത്തിൽ മരണമടഞ്ഞ വിഷ്ണുവും ഉൾപ്പെട്ടിരുന്നു. വർക്ക്ഷോപ്പ് ജീവനക്കാരനാണ് ജിഷ്ണു. ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന ജിഷ്ണു സ്വിമ്മിങ് പൂളിലെത്തിയത് എങ്ങിനെയെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വിശദീകരണം നൽകാൻ കഴിയുന്നില്ലന്നാണ് പൊലീസിൽ ലഭിച്ച സൂചന. ശക്തമായ വീഴ്ചയിലുണ്ടായ ആന്തരിക ക്ഷതം മൂലമാവാം രക്ത സ്രാവമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് മദ്യലഹരിയിൽ ബാലൻസ് തെറ്റി ഉണ്ടായ അപകടമാണോ അതോ മദ്യപിച്ചിരുന്നവർ തമ്മിൽ ഉണ്ടായ കശപിശയിൽ ജിഷ്ണു നിലംപതിച്ചതാണോ എന്നീ കാര്യങ്ങളിലാണിപ്പോൾ പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍