പ്രമേഹവും കാൻസറും തൈറോയിഡും തുള്ളിമരുന്നിൽ മാറുമോ? പത്രപ്പരസ്യം കൊടുത്ത് ആളെ പിടിക്കുന്ന ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ ചികിൽസയ്ക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്; കാൻസറിനുള്ള തുള്ളിമരുന്ന് ഉൽപാദിപ്പിക്കുന്നതും കൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസ്! എല്ലാ മാറാരോഗങ്ങൾക്കും ഒറ്റമൂലി ഒരുക്കുന്ന അത്ഭുതമരുന്നിന്റെ ഗുട്ടൻസ് അറിയാതെ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'പ്രമേഹം, തൈറോയിഡ്, കാൻസർ തുടങ്ങിയ എല്ലാ മാറാരോഗങ്ങൾക്കും ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ തുള്ളിമരുന്ന് ചികിൽസ. കരൾ രോഗങ്ങൾക്ക് സമഗ്ര ആയുർവേദ തുള്ളിമരുന്ന് ചികിൽസ.' ഏപ്രിൽ നാലിലെ ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ ഈ പരസ്യം കണ്ട് അമ്പരന്നത് നാട്ടുകാർ മാത്രമല്ല കേരളീയരാകെയാണ്. തുള്ളിമരുന്ന് ഉൽപ്പാദിപ്പിക്കുന്നതുകൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസിലാണ്. ഇതിന്റെ ഉടമയാണ് ഡോ.കെ.സിദ്ധാർഥൻ.
പത്രപ്പരസ്യത്തിൽ ഇങ്ങനെ പറയുന്നു: ആയുർവേദ ശാസ്ത്രവിധിപ്രകാരം ഇരുപത് തരം പ്രമേഹ രോഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ചികിൽസയാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, പുതുതായി കണ്ടെത്തിയ ആയുർവേദ തുള്ളിമരുന്ന് ചികിൽസയിൽ എല്ലാത്തരം പ്രമേഹത്തിനും ഒരുചികിൽസ തന്നെയാണ്. ഇതുകൂടാതെ കരൾ രോഗങ്ങൾക്കും ഫലപ്രദമായ ചികിൽസ കിട്ടുമെന്നാണ് പരസ്യത്തിലെ വാഗ്ദാനം. ഹെപ്പറ്റൈറ്റിസ് ബി, ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങി എല്ലാത്തരം കരൾരോഗങ്ങൾക്കും ഫലപ്രദമായ ചികിൽസ ലഭിക്കുന്നു.
'ദഹനത്തകരാറിനെ പരിഹരിച്ച് കരളിന്റെ പ്രവർത്തനം ശരിപ്പെടുത്തിയാൽ രോഗങ്ങൾക്ക് എല്ലാം ആശ്വാസം കിട്ടും. ശരിയായ ആഹാരക്രമത്തിന്റെയും ഔഷധത്തിന്റെയും പ്രയോഗം കൊണ്ട് ഇത് സാധ്യമാക്കാമെന്നും പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നു 'സോറിയാസിസ്, അലർജി മൂലമൂണ്ടാകുന്ന രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങിയവയ്ക്കും ആശ്വാസം നൽകുന്ന ചികിൽസ എൻപി. ആയുർവേദ റിസർച്ച് ലബോറട്ടറീസിന്റെ പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
തുള്ളിമരുന്ന് ഒറ്റമൂലിയോ?
ആയുർവേദ ചികിൽസാ രംഗത്ത് 40 വർഷത്തെ ചികിൽസാപരിചയമാണ് എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസും ഡെ.കെ.സിദ്ധാർഥനും അവകാശപ്പെടുന്നത്. എന്നാൽ, പ്രമേഹത്തിനും തൈറോയിഡിനും കാൻസറിനുമെല്ലാം ഒരേ തുള്ളി മരുന്ന് എങ്ങനെ പ്രതിവിധിയാകും എന്ന ചോദ്യമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്നത്. ഈ തുള്ളിമരുന്നിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നതിനൊപ്പം ഇത്തരത്തിൽ മാറാരോഗങ്ങൾക്ക് ഒറ്റമൂലി എന്ന തരത്തിൽ പരസ്യം നൽകുന്നതിനെ ചോദ്യം ചെയ്ത് പരിഷത്ത് പ്രവർത്തകൻ എം.എസ്.ബാലകൃഷ്ണൻ ഡ്രഗ്സ് കൺട്രോളർ, മെഡിക്കൽ കൗൺസിൽ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
പരാതി കിട്ടിയതിനെ തുടർന്ന് ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പക്ടർ മാറാടെ എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസിൽ പരിശോധന നടത്തി.
പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തലുകൾ
പ്രമേഹം, അമിതവണ്ണം, ആസ്തമ, കാൻസർ, അൾസർ, തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നുവെന്ന തരത്തിലുള്ള അവകാശവാദങ്ങൾ മരുന്നുകൾക്ക് ലേബൽ വഴിയോ പരസ്യങ്ങൾ വഴിയോ വിൽപന നടത്തുന്നത് ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ, ഒരു ചികിൽസകൻ ഇത്തരം രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസ ഉണ്ടെന്ന് പരസ്യപ്പെടുത്തുന്നത് നിയമപ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്തതുമാണ്.
അതേസമയം, ഇത്തരത്തിൽ ചികിൽസകൻ പരസ്യം നൽകുന്നത് മെഡിക്കൽ എത്തിക്സിനും മെഡിക്കൽ കൗൺസിലിന്റെ ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിനെ തുടർന്ന് ഇത്തരത്തിൽ പരസ്യം നൽകുന്നതിൽ നിന്ന് ഡോക്ടറെ മെഡിക്കൽ കൗൺസിൽ വിലക്കിയിരിക്കുകയാണ്. പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ വിശദീകരണം നൽകാനാണ് ഡോക്ടർ.കെ.സിദ്ധാർഥനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈസൻസ് പ്രശ്നം
ചില ക്ലാസിക്കൽ ആയുർവേദ മരുന്നുകളും, 14 മറ്റുമരുന്നുകളും ഉൽപാദിപ്പിക്കുന്നതിന് ഡ്രഗ്സ് ലൈസൻസ് കിട്ടിയ സ്ഥാപനമാണ് എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസ്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 35 ഓളം ക്ലിനിക്കുകളിൽ ഡോ.സിദ്ധാർഥൻ ചികിൽസയ്ക്കായി പോകുന്നുണ്ട്. ഈ സന്ദർശനവേളകളിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മറ്റുചില സെയിൽസ് ഔട്ട്ലെറ്റുകൾ വഴിയും മരുന്ന് വിൽക്കുന്നുണ്ട്. എന്നാൽ, പുതുതായി കണ്ടെത്തിയ തുള്ളിമരുന്ന് എന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന പത്രപരസ്യമാണ് നൽകിയതെന്ന് ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിലുണ്ട്. പത്രപരസ്യത്തിൽ പറഞ്ഞിരിക്കുന്ന മാറാരോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസയുണ്ടെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ ട്രയൽ റിപ്പോർട്ട് ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുന്നത് മെഡിക്കൽ എത്തിക്സിന് നിരക്കുന്നതല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കൗൺസിൽ ഇത്തരത്തിൽ പരസ്യം നൽകുന്നത് വിലക്കിയത്.
കൈവല്യം തൈലം കാൻസർ മാറ്റുമോ?
ഈ സ്ഥാപനത്തിന്റെ ഒരുൽപ്പന്നമായ കൈവല്യ തൈലത്തിന്റെ ഫോർമുലയിലെ സൂചനയിൽ കാൻസർ മാറ്റും എന്ന അവകാശവാദമുണ്ട്. ഇത് ഡ്രഗ്സ് കൺട്രോളർ അംഗീകരിച്ചുനൽകിയത് എങ്ങനെ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്. ഡ്രഗ് ലൈസൻസ് പുതുക്കിയ അവസരത്തിലോ, നെടുമ്പുറത്ത് ഫാർമസി എന്ന പഴയ പേര് മാറ്റിയപ്പോഴോ ഈ അവകാശവാദം ഒഴിവാക്കിയിരുന്നോ എന്നതിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്.
ഏതായാലും ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ സ്ഥാപനവും ഡോക്ടറും നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Stories you may Like
- സിദ്ധാർഥിന്റെ മരണം: പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ്
- സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- പൂക്കോട്ടെ കുട്ടികൾക്ക് ഭയമെന്നും കണ്ടെത്തൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
- സിദ്ധാർത്ഥന്റെ മരണം: കേസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
- പൂക്കോട്ടേത് പ്ലാൻ ഒരുക്കിയുള്ള ക്രൂര കൊലപാതകം?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍