കമ്പ്യൂട്ടർ റിപ്പയറായ 22കാരൻ 24 കാരിയായ ഐടിസി ട്രെയിനറെ പ്രണയം നടിച്ച് വളച്ചെടുത്തു; കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് വിലക്കിയപ്പോൾ നീയെന്റെ ഭാര്യയാവാൻ പോകുന്നവളല്ലേ എന്നു പറഞ്ഞ് സാന്ത്വനിപ്പിച്ചു; യുവതിയുടെ വീട്ടുകാർ ബന്ധം അറിഞ്ഞതോടെ തടിയെടുക്കാൻ പേരിന് താലികെട്ട് നടത്തി മുങ്ങി; പിന്നാലെ വിവാഹ മോചനഹർജിയും; യുവതിയുടെ പരാതിയിൽ പൊലീസ് വലിയിലാപ്പോൾ രതിസുഖം മാത്രം ലക്ഷ്യമെന്ന് പറഞ്ഞ് കാമുകൻ; വൈക്കത്തെ ദിലീപിന്റെ വഞ്ചനയിൽ തകർന്ന് യുവതി
പ്രകാശ് ചന്ദ്രശേഖർ
വൈക്കം: 22 കാരനായ കമ്പ്യൂട്ടർ റിപ്പയർ 24 കാരിയായ ഐടിസി ട്രെയിനറെ പിറകെ നടന്ന് വളച്ചെടുത്തു. കിടപ്പറ ദൃശ്യം മൊബൈലിൽ പകർത്തുന്നത് വിലക്കിയപ്പോൾ നീയെന്റെ ഭാര്യയാവാൻ പോകുന്നവളല്ലേ എന്നും പറഞ്ഞ് സാന്ത്വനം. അവിഹിതം യുവതിയുടെ ബന്ധു കയ്യോടെ പിടിച്ചപ്പോൾ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് തടിയൂരി. പേരിന് താലികെട്ട് നടത്തിയ ശേഷം മുങ്ങി. പിന്നാലെ വിവാഹ മോചന ഹർജിയുമായി കുടുംബക്കോടതിയെയും സമീപിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് വലിയിലാപ്പോൾ രതിസുഖം മാത്രമായിരുന്നു ലക്ഷ്യമെന്ന് വെളിപ്പെടുത്തി കാമുകന്റെ കൈകഴുകൽ.
താല്പര്യം തോന്നി വളച്ചെടുത്ത 24 കാരിയെ ലൈംഗികാവശ്യത്തിന് ഉപയോഗിച്ച ശേഷം ഒഴിവാക്കാൻ 22 കാരൻ സ്വീകരിച്ച വളഞ്ഞ വഴി പൊലീസിനെയും അത്ഭതപ്പെടുത്തി. കുലശേഖരമംഗലം ഇടവെട്ടം കരയിൽ ഷൺമുഖവിലാസം വീട്ടിൽ രാജശേഖരൻ മകൻ ദിലീപിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആകസ്മീകമായി നാട്ടിൽ വച്ച് പരിചയപ്പെട്ട യുവതിയെ ദിലീപ് മാസങ്ങളോളം പണിപ്പെട്ട് പാട്ടിലാക്കുകയായിരുന്നു.കൂടുതൽ അടുത്തതോടെ ദിലീപ് യുവതിയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചു.
മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന അവസരത്തിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് ദിലീപ് ആദ്യം. യുവതിയെ പീഡിപ്പിച്ചത്.കിടക്ക പങ്കിടുന്നതിനിടെ വീഡിയോ എടുത്തത് തടഞ്ഞപ്പോൾ നീയെന്റെ ഭാര്യയാകാൻ പോകുന്നവളല്ലേ പിന്നെന്താ എന്നായിരുന്നു ദിലിപിന്റെ പ്രതികരണമെന്നാണ് യുവതിയിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. രാത്രികാലങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും ദലീപ് കൂടെ കഴിഞ്ഞിരുന്നു.ഒരിക്കൽ ലക്ഷ്യം സാധിച്ച് മടങ്ങവേ യുവതിയുടെ സഹോദരി ഭർത്താവ് ദിലീപിനെ പൊക്കി.നാട്ടുകാരും വീട്ടുകാരും വിരമറിഞ്ഞപ്പോൾ അവളെ ഞാൻ കെട്ടുമെന്ന് തറപ്പിച്ച് പറഞ്ഞ് തൽക്കാലം തടിയൂരി.
ഇതുപ്രകാരം കഴിഞ്ഞ മാസം 1-ന് യുവതിയെയും കൊണ്ട് ഇയാൾ ചേർത്തലയിലെ ക്ഷേത്രത്തിലെത്തി വിവാഹം രേഖയിലാക്കി.പേരിന് താലിയും അണിയിച്ചു.രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ദിലീപ് ചടങ്ങുകൾ പൂർത്തിയാക്കിയത്. തിരിച്ച് ബസ്സിൽ നാട്ടിലെത്തി ,4 ദിവസം കഴിഞ്ഞ് വീട്ടിലെത്തി കൂട്ടികൊണ്ട് പൊയ്ക്കൊള്ളാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ദിലീപ് സ്ഥലം വിട്ടു. പിന്നീട് ഒരുമാസത്തോളം കാത്തിരുന്നിട്ടും ദിലീപ് യുവതിയെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടില്ല.ഇതേത്തുടർന്ന് യുവതി വീട്ടുകാരോട് വിവാഹമുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തി.ട
തുടർന്ന് വീട്ടുകാർ തമ്മിൽ സംസാരിക്കുകയും ദിലീപിനോട് ഇവർ നേരിട്ട് വിവരം തിരക്കുകയും ചെയ്തു.തനിക്ക് വിവാഹം കഴിക്കാനും കൂടെ കഴിയാനും താൽപര്യമില്ലന്നായിരുന്നു ഈ സമയം ദിലീപിന്റെ പ്രതികരണം. തുടർന്നാണ് വീട്ടുകാരുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി തലയോലപ്പറമ്പ് പൊലീസിൽ പരാതിയുമായി എത്തിയത്.സി ഐ ക്ലീറ്റസ്,എസ് ഐ ടി എം സൂഫി,എ എസ് ഐ ജയകുമാർ,എസ് സി പി ഒ സുധീർ,സി പി ഒ അനസ്സ് തുടങ്ങിയവരടങ്ങി പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദിലിപീനെ പൊലീസ് പൊക്കിയത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് താൻ ഏറ്റുമാനൂർ കുടുംമ്പകോടതിയിൽ ഹർജി ഫയൽ ചെയതതായി ദിലീപ് പൊലീസിനെ അറിയിച്ചത്. ബലാൽസംഗ കുറ്റത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുമെന്ന ബോദ്ധ്യത്തിലാണ് ഇത്തരത്തിലൊരു ഹർജിയുമായി ദിലീപ് കോടതിയെ സമീപിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക പീഡനം നടന്നതായിട്ടാണ് മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. കിടപ്പറ ദൃശ്യം മൊബൈലിൽ പകർത്തിയെന്നും ഇത് മായ്ച്ച് കളഞ്ഞെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
Stories you may Like
- ചോരക്കുഞ്ഞിനെ കൊല്ലാൻ ഷാനിഫിനൊപ്പം അമ്മയും കൂടി; കാമുകനും കാമുകിയും അകത്താകുമ്പോൾ
- ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ
- കാമുകൻ വായ്പ തുകയുടെ ഇഎംഐ അടയ്ക്കാൻ പണം നൽകിയില്ല, 25കാരി ജീവനൊടുക്കി
- വ്യാജ അഭിഭാഷക സെസി സേവ്യർ കീഴടങ്ങി
- രണ്ട് കാമുകന്മാർക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന കേസ് വിചാരണയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍