വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ല: ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും; മടിച്ചു നിൽക്കാതെ ജിഹാദിന് ഇറങ്ങാൻ ആഹ്വാനം ചെയ്ത് സമീർ അലിയുടെ പോസ്റ്റ് വീണ്ടും: കനകമലയിലെ അറസ്റ്റിൽ എൻഐഎയെ ഐസിസ് വെല്ലുവിളിക്കുന്നു
എം പി റാഫി
കോഴിക്കോട്: ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റു(ഐസിസ്)മായുള്ള മലയാളി ബന്ധവും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അറസ്റ്റുകളും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്നതിനിടെ ജിഹാദി ആഹ്വാനവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്. മുമ്പും ജിഹാദിനെ തെറ്റായി വ്യാഖ്യാനിച്ചും അമുസ്ലിംങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങാൻ പ്രേരിപ്പിച്ചുമുള്ള പോസ്റ്റുകളിട്ട സമീർ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെയായിരുന്നു ഇപ്പോഴത്തെ അറസ്റ്റും അന്വേഷണത്തെ വെല്ലുവിളിച്ചുകൊണ്ടുമുള്ള പോസ്റ്റിട്ടിരിക്കുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഔദ്യോഗിക മലയാളം വെബ്സൈറ്റായ അൽമുഹാജിറൂൻ വീണ്ടും തുറന്നതിനു പിന്നിലും സമീർ അലിയായിരുന്നു. സമീർ അലിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഹാജിർ ബ്ലോഗിന്റെ തിരിച്ചു വരവ് അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും ലിങ്കുകളും ഇട്ടത്. ഇത് മറുനാടൻ മലയാളി ഒക്ടോബർ ഒന്നിന് പുറത്തു വിടുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സമീർ അലി എന്ന ഈ അക്കൗണ്ടുമായും മുഹാജിർ ബ്ലോഗുമായും ബന്ധപ്പെട്ട അറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
എന്നാൽ മലയാളികളുടെ ഐസിസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതും സുരക്ഷാ ഏജൻസികളെ വെല്ലുവിളിക്കുന്നതുമായാ ഫെയ്സ് ബുക്ക് പോസ്റ്റ് ഏറെ ആശങ്കയുണ്ടാക്കുന്നു. ജിഹാദ് എന്നത് സ്ഥായിയായ ഒന്നാണെന്നും ആരെയും ആശ്രയിക്കാത്തതാണെന്നും സമീർ അലി എന്ന അക്കൗണ്ടിലൂടെ പറയുന്നു. ജിഹാദിനിറങ്ങിയ വ്യക്തികളെ വധിച്ചാലും പരുക്കേൽപിച്ചാലും ജയിലിലടച്ചാലും ജിഹാദ് ഇല്ലാതാകാൻ പോകുന്നില്ലെന്നു പറയുന്നതോടൊപ്പം ജിഹാദ് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകുമെന്നും സൂചന നൽകുന്നു. ഇപ്പോഴത്തെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റെന്ന് വ്യക്തമാണ്. ഇന്ന് രാവിലെയാണ് സമർ അലി നാല് പോസ്റ്റുകൾ ഇട്ടത്. ഇതിൽ ആദ്യത്തേത് ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റും ജിഹാദിനു ആഹ്വാനം ചെയ്യുന്നതുമാണ്. അൽഖൈ്വദ നേതാവ് അബു അൽ ഫറാജ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഇന്ന് പോസ്റ്റിയിട്ടുണ്ട്. ഐസിസിന്റെ അൽഖൈ്വദയുമായുള്ള അഭിപ്രായ ഭിന്നത സമീർ അലിയുടെ പോസ്റ്റിലും പ്രകടമാണ്. അൽഖൈ്വദയുമായുണ്ടായ ഭിന്ന അഭിപ്രായത്തിൽ നിന്നായിരുന്നു ഐസിസിന്റെ പിറവി. അൽഖൈ്വദ യഥാർത്ഥ ശരീഅത്ത് നടപ്പാക്കാത്തവരാണെന്നാണ് ഐസിസിന്റെ ആരോപണം. മുഹാജിർ ബ്ലോഗിലുള്ള ഇസ്ലാമും മുസ്ലിം ജമാഅത്തും എന്ന തലക്കെട്ടിലുള്ള ലേഖനമാണ് ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും പോസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ പോസ്റ്റ്.
സമീറലി ആദ്യ പോസ്റ്റിലൂടെ പറയുന്ന വാചകങ്ങൾ ഇങ്ങനെയാണ്: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'. കൂടാതെ കൂടുതൽ പേരെ ജിഹാദിലേക്കും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്കും ആകർഷിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റ് കൊണ്ടൊന്നും തങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞുവെയ്ക്കുന്നത്. മാത്രമല്ല, ഓരോ അറസ്റ്റുണ്ടാകുമ്പോഴാണ് കൂടുതൽ പേർ രംഗത്ത് വരേണ്ടതെന്നും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് താനും ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങിയതെന്ന് സ്വന്തം അനുഭവവും സമീർ അലി പോസ്റ്റിലൂടെ പറയുന്നുണ്ട്.
'ബ്രദർ ശാമി വിട്നെസ് അറസ്റ്റിൽ ആയതിനു ശേഷമാണ് ഞാൻ എന്റെ ഓൺലൈൻ ആക്ടിവിറ്റീസ് തുടങ്ങുന്നത്. അത് വരെ ഞാനും കാഴ്ചക്കാരൻ ആയിരുന്നു. ബ്രദർ ശാമി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചു കഴിഞ്ഞു. കാഴ്ച നിർത്തി കളത്തിൽ ഇറങ്ങാൻ സമയമായി എന്ന തോന്നലിൽ ആണ് ഞാൻ തുടങ്ങുന്നത്. ശാമിയുടെ കാലത്തുണ്ടായിരുന്നവർ ആരും ഇപ്പോൾ രംഗത്തില്ല. ശാമിയും കൂട്ടരും ചെയ്തതിന്റെ നൂറിലൊന്നു ചെയ്യാൻ ഞാൻ അടക്കം പിന്നീട് വന്ന ആർക്കും സാധിച്ചിട്ടില്ല. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ ദൗലത്തുൽ ഇസ്ലാമിന്റെ ദഅവത്
കൂടുതൽ വ്യാപിക്കുകയാണ് ചെയ്തത്. അന്നില്ലാത്ത പുതിയ മേഖലകളിലേക്ക് ദഅവാ കടന്നു ചെന്ന്. എത്രയോ ആളുകൾ ശരിയായ അഖീദയിലേക്ക് വന്നു. ഒരു ശാമി വിട്നസിനെ അറസ്റ് ചെയ്താൽ ദൗലത്തുൽ ഇസ്ലാമിന്റെ വാർത്തകൾ പുറത്തറിയുന്നത് നിൽക്കും എന്ന് കരുത്തിയവർക്കു തെറ്റി. അല്ലാഹുവിന്റെ ദീൻ ആരെയും ആശ്രയിച്ചിട്ടല്ല നിൽക്കുന്നത്'
ഇസ്ലമിക്ക് സ്റ്റേറ്റ് വ്യാപിച്ചിരിക്കുകയാണെന്നും ഇന്ി കാഴ്ചക്കാരായി ഇരിക്കരുതെന്നുമുള്ള ഉദ്ബോധനം ആവർത്തിക്കുന്നുണ്ട് പോസ്റ്റിൽ. പതിറ്റാണ്ടുകളായി ജിഹാദിൽ നിന്ന് അകന്നു നിൽക്കുന്ന കേരളസമൂഹം ജിഹാദില്ലേക്ക് വരാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനുള്ള ഫ്രെയിം വർക്കാണ് ചെയ്യുന്നതെന്നും സമീർ അലി തന്നെ പറയുന്നുണ്ട്. അൽവലാ വൽബറാ മറന്ന സമൂഹമാണ് ഇപ്പോഴുള്ളത് ഇവർ കാഫിരീങ്ങളുമായി കൂട്ടുകൂടുന്നവരും താഗൂത്തുകളുമായി സൗഹൃദം വച്ചു പുലർതത്തുന്നവരുമാണ്. ഇത്തരത്തിലുള്ള കേരള സമൂഹത്തെ ജിഹാദിന്റെ പാതയിലേക്കു കൊണ്ടു വരാൻ ത്യാഗം ആവശ്യമാണെന്നും ഇതിനായി മുന്നോട്ടുവരണമെന്നും ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. ' ജിഹാദ് അവസാനിക്കുന്നില്ല, തുടങ്ങാൻ പോകുന്നതെ ഉള്ളൂ കാഴിച്ചക്കാരുടെ റോൾ അവസാനിപ്പിച്ച് ആരൊക്കെയാണ് ഈ യാത്രാസംഗത്തിൽ ചേരാൻ പോകുന്നത് ?' എന്ന മുന്നറിയിപ്പും ഉദ്ബോധനവും നൽകിയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഞായറാഴ്ച കനകമലയിൽ നിന്നും അറസ്റ്റിലായവരെല്ലാം ഈ സമീർ അലിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ ടെലഗ്രാം ഗ്രൂപ്പിൽ 16 പേരിൽ ആറു പേർ മാത്രമാണിത്. 21 പേരുണ്ടായിരുന്ന ഗ്രൂപ്പിൽ നിന്നും അഞ്ചു പേർ നേരെത്ത് വിട്ടു പോയതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുന്ന ആളെ കുറിച്ച് അറസ്റ്റിലായവരിൽ നിന്നും എൻ.ഐ.എക്കു മൊഴിലഭിച്ചതായാണ് സൂചന. മുമ്പ് എൻ.ഡി.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആളാണിതെന്ന് കണ്ണൂര് സ്വദേശി മൻസീദ് മൊഴി നൽകിയതായാണ് വിവരം. അറസ്റ്റിലായ മൻസീദ്, മലപ്പുറം തിരൂരിലെ സഫുവാൻ എന്നിവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കുറ്റ്യാടി സ്വദേശികളായ റംഷിദ്, ജാസിം എന്നിവർ തബ്ലീഗുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ അറസ്റ്റിലായവരെല്ലാം സലഫി ആശയം വച്ചുപുലർത്തുന്നവരാണ്.
സമീർ അലിയുടെ പോസ്റ്റുകൾക്ക് താഴെ എതിർപ്പുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഇതിനോടകം വന്നിട്ടുണ്ട്. സമീർ അലിയെ ന്യായീകരിച്ച് അമീർ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും സമാന ആശയങ്ങൾ പോസ്റ്റിട്ടും അമീർ അലി എന്ന മറ്റൊരു അക്കൗണ്ടിൽ നിന്നും കമന്റ് വന്നതായി കണാം. എന്നാൽ അന്വേഷണ ഏജൻസികൾ തന്നെ സമീർ അലി എന്ന അക്കൗണ്ട് ഉപയോഗിക്കുകയാണെന്ന സംശയവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. അക്കൗണ്ട് പൂട്ടിച്ച് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളും കഴിഞ്ഞ മണിക്കുറിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ സമീർ അലിയുടേതിന് സമീനമായ ഐസിസിന്റെ ആശയങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതായി മറുനാടൻ മലയാളി പല തവണ ആവർത്തിച്ചിരുന്നു. ഇതിൽ ചിലർ മാത്രമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സമീർ അലി സിറിയയയിലോ അഫ്ഗാനിലോ ആകാമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. ഓരോ ഭാഷയിലും പ്രത്യേകം ആളുകളെ സൈബർ ലോകത്ത് ഐസിസ് വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഐസിസിന്റെ പ്രചരണം നടക്കുന്നുണ്ട്. തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ അതാത് ഭഷകളിൽ സംവധിച്ച് വേരു പിടിപ്പിച്ചിട്ടുണ്ട്.
അൽ മുഹാജിറൂൻ വീണ്ടു പുറത്തു വിട്ട് പ്രചാരണം ശക്തമാക്കിയ സമീർ അലി തന്റെ അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നത് ഐസിസ് പ്രചാരണമാണമാണെന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം അബു ഉമൈർ എന്ന പേരിൽ ഐസിസ് ആശയം പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് കനകമല അറസ്റ്റോടെ അപ്രത്യക്ഷമായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായവരെ ഉപയോഗപ്പെടുത്തി കൂടുതൽ പേരെ പിടിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുമ്പോഴും സോഷ്യൽ മീഡിയിൽ കൂടുതൽ വെല്ലുവിളിയുമായി ഐസിസി തീവ്രവാദികൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്