ഖുറാനും ഹദീസും ഓതിക്കോടുത്ത് സെക്സ് തെറാപ്പി! വ്യാജ ചികിത്സ നടത്തി മൂന്നുപേരെകൊന്നു; മന്ത്രി മുനീറിന്റെ സുഹൃത്താണെന്നും പറഞ്ഞും തട്ടിപ്പ്; പ്രവാചക വൈദ്യത്തിന്റെ മറവിൽ ഷാഫി സുഹൂരി നടത്തിയത് ലൈംഗിക ചൂഷണം തന്നെ
കെ വി നിരഞ്ജൻ
കോഴിക്കോട്: പ്രവാചക വൈദ്യത്തിന്റെ പേരിൽ ലൈംഗിക ചൂഷണം നടത്തിയതിന്റെ പരിൽ അറസ്റ്റിലായ കാരന്തൂർ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി സുഹൂരിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. നിരവധി സ്ത്രീകളെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി മുൻ മാനേജർ വെളിപ്പെടുത്തി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുൻവശത്തെ ഡോ. അബ്ദുല്ല ഫൗണ്ടേഷനിൽ ഒമ്പതു മാസം മാനേജറായിരുന്ന നിലമ്പൂർ സ്വദേശി ടി.കെ. ജംഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാൻസറോ പ്രമേഹമോ ലൈംഗിക രോഗങ്ങളോ എന്തുമായ്ക്കോള്ളട്ടെ എന്തിനും പ്രവാചക വൈദ്യത്തിൽ ചികിത്സയുണ്ട്. ചികിത്സ തേടി ആയിരക്കണക്കിന് ആളുകൾ എത്തിത്തുടങ്ങിയതോടെ ഡോ: ഷാഫി സുഹൂരിയുടെ ഡോ: അബ്ദുള്ള ഫൗണ്ടേഷനും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പ്രശസ്തമായി. കോഴിക്കൊട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ആൽഫ കോംപ്ലക്സിലാണ് ഡോ: അബ്ദുള്ള ഫൗണ്ടേഷൻ.വിശ്വാസികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക് ഒഴുകിയത്തെിയതോടെ ഇയാൾ കോടീശ്വനായി. ഒപ്പം മതത്തിന്റെയും പ്രവാചകന്റെയും പേര് പറഞ്ഞ് ലൈംഗിക ചൂഷണവും ആരംഭിച്ചു. ചില മതപണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സഹായവും ലഭിച്ചതോടെ സ്ഥാപനം വളരെ വേഗം വളർന്നു.
ചികിത്സയ്ക്കത്തെുന്ന സ്ത്രീകളോട് ഇസ്ലാമിക രീതിയാണെന്ന് പറഞ്ഞ് ഖുർ ആനും ഹദീസും ഓതിക്കോടുത്ത് റസൂലുള്ള ചെയ്തതാണെന്ന് പറഞ്ഞ് സ്ത്രീകളെ സെക്സ് തെറാപ്പിക്ക് വിധേയമാക്കുകയായിരുന്നു ഡോക്ടർ ചെയ്തിരുന്നതെന്ന് ജംഷീർ പറയുന്നു. ചെറിയ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇതിൽ വഞ്ചിതരായിട്ടുണ്ട്. പുറത്തു പറയാനുള്ള ഭയവും കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഭയന്നാണ് അവർ സത്യങ്ങൾ വെളിപ്പെടുത്താതെ മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്കത്തെിയ ഒരു കൊച്ചുപെൺകുട്ടി ബാപ്പയോട് ഡോക്ടർ ശരിയല്ലന്നെും നമുക്ക് ഇവിടുന്ന് പോവാമെന്നും പറയുന്നത് കേട്ടതോടെയാണ് തനിക്ക് സംശയങ്ങൾ തോന്നിത്തുടങ്ങിയതെന്ന് ജംഷീർ പറയുന്നു. ഇതിന് ശേഷം ഷാഫി സുഹൂരിയുടെ നടപടികൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലായതെന്നും ഇയാൾ പറയുന്നു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനൊപ്പം അവരുടെ നഗ്ന ഫോട്ടോകൾ രഹസ്യമായി എടുത്തുവെയ്ക്കുന്നതും ഷാഫിയുടെ ശീലമായിരുന്നു. രഹസ്യമായി ഡോക്ടറുടെ ഫോണിൽ നിന്ന് ഇത്തരം ഫോട്ടോകൾ കൈക്കലാക്കി അത് സഹിതമാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഇതിന് ശേഷം ഒരു സ്ത്രീയും പൊലീസിൽ പരാതി നൽകി. ഇതിനത്തെുടർന്നാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ഹോമിയോ-അലോപ്പതി ഗുളികകളാണ് ഡോക്ടർ രോഗികൾക്ക് നൽകിയിരുന്നത്. ചികിത്സയ്ക്കിടെ ചില രോഗികൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങളുമുണ്ടായി. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് അതെല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സാ ഫീസായി ഷാഫി ഈടാക്കിയിരുന്നതെന്നും ജംഷീർ വ്യക്തമാക്കി.ഷക്കീല എന്ന സ്ത്രീയാണ് ചികിത്സയ്ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ജംഷീർ കൂട്ടിച്ചർത്തേു. രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരുമായി നിരവധി പേർ ഡോക്ടറുടെ പിന്നിലുണ്ട്.
ഷാഫിയുടെ വ്യാജ ചികിത്സയെക്കുറിച്ചും സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് സംബന്ധിച്ചും ഫെബ്രുവരി 26ന് അസി. കമീഷണർക്കും വെള്ളയിൽ പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഇയാൾക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ പൊലീസ് തയാറാകുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജംഷീർ ആരോപിച്ചു.
അതേസമയം കോഴിക്കോട്ടെ രാഷ്ട്രീയ നേതൃത്വത്തിന്റെയും തണലിലാണ് ഇയാൾ വളർന്നുവന്നതെന്ന ആക്ഷേപവും ശക്തമാണ്. ആറുവർഷംമുമ്പ്് കോഴിക്കോട്ട് ഇയാളുടെ പുസ്തകം പ്രകാശനം ചെയ്തത് പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. 'ഒരു വ്യാജവൈദ്യന്റെ വിചിത്രാനുഭവങ്ങൾ' എന്ന് പേരിട്ട ഈ പുസ്തകം ഇറക്കിയതാകട്ടെ മന്ത്രി എം.കെ മുനീറിന് പങ്കാളിത്തമുള്ള പാപ്പിയോൺ ബുക്സാണ്. ഇതുമുതലെടുത്തുകൊണ്ടുതന്നെ ഇയാൾ താൻ എം.കെ മുനീറിന്റെ സുഹൃത്താണെന്ന് പറഞ്ഞും തട്ടിപ്പ് നിർബാധം തുടർന്നു. കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഡോ.ഖദീജാ മുംതാസ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു.
ആധുനിക വൈദ്യത്തിന്റെ കാപട്യങ്ങൾ പറഞ്ഞുകൊണ്ട് പ്രചാരണം നടത്തുന്നതിലൂടെ ഇയാൾക്ക് പ്രകൃതി ചികൽസകരുടെയും ഹോമിയോ ചികിൽസകരുടെയും പിന്തുണയും നേടാനായി. ഇതോടെ ഷാഫി സൂഹൂരി സ്വയം ഡോക്ടർ എന്ന് വിശേഷിപ്പിക്കാനും തുടങ്ങി. ഇയാൾ ശുദ്ധതട്ടിപ്പാണെന്ന് അന്നുതന്നെ പരാതി ഉയർന്നെങ്കിലും ഉന്നത ബന്ധങ്ങളിൽ തട്ടി ഇവയെല്ലാം ഇല്ലാതാവുകയായിരുന്നു. പ്രതി നിരവധി സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തിട്ടുണ്ടെന്ന് പൊലീസും വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ആത്മീയ പരിവേഷം നൽകിയിരുന്നതിനാൽ സ്ത്രീകളെ വളരെ വേഗം വലയിലാക്കാൻ ഇയാൾക്ക് സാധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
നടക്കാവ് സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ഷാഫി സുഹൂരിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. വ്യാജചികിത്സയ്ക്കു പുറമേ സാമ്പത്തിക ക്രമക്കേട്, ലൈംഗികചൂഷണം തുടങ്ങിയ കുറ്റങ്ങളും ഇയാൾ ചെയ്തതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. പരാതി ലഭിക്കുന്നതോടെ ഇതിനുള്ള വകുപ്പുകൾ കൂടി ചേർത്ത് കേസെടുക്കും. പത്തുവർഷത്തോളമായി കാൻസറടക്കമുള്ള രോഗങ്ങൾക്ക് ഷാഫി സുഹൂരി ചികിത്സ നടത്തിവരികയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകൾ ഉപയോഗിച്ചായിരുന്നു ചികിത്സ. ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകകെട്ടിടത്തിൽ ചികിത്സയ്ക്കോപ്പം അനധികൃതമായി പ്രവാചക വൈദ്യത്തിൽ മെഡിക്കൽ ബിരുദ കോഴ്സും നടത്തിയിരുന്നു. പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ച് വിശ്വസ്യത സൃഷ്ടിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍