അവധി ദിവസങ്ങളിൽ ടൈൽസിന്റേയും മാർബിളിന്റെയും ജോലി; മലയാളവും ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കുന്ന നിയമ വിദ്യാർത്ഥി; എംബിഎ പരീഷയിൽ തോറ്റതോടെ മോഷണം തൊഴിലാക്കി; ഉടുതുണിയില്ലാതെ പൂട്ടുപൊളിച്ച് വീട്ടിൽ കയറി സ്ത്രീകളെ നഗ്നത കാട്ടി പേടിപ്പിക്കും; പിന്നെ പീഡനവും; ഗൾഫിലും കേസുകൾ; തിരുവനന്തപുരത്തെ ഭീതിയിലാക്കിയത് കന്യാകുമാരിക്കാൻ മോഷ്ടാവ്; വെള്ളറട പൊലീസ് കുടുക്കിയ എഡ്വിൻ ജോസിന്റെ വീരകൃത്യങ്ങൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. നെയ്യാറ്റിൻകര ഡി വൈ എസ് പിയും ടീമും ചേർന്ന് നടത്തിയ ഒന്നര മാസത്തെ ഓപ്പറേഷനിൽ വലയിലായ നിയമവിദ്യാർത്ഥിയായ കള്ളൻ നിസാരനല്ല.കന്യാകുമാരി വിളവങ്കോട് ആറുദേശം മങ്കാട് പുല്ലിയാണി വിള വീട്ടിൽ എഡ്വൻ ജോസ് എന്ന 27 കാരന്റെ പേരിൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഉള്ളത് 20ലധികം കേസുകൾ. ഇതിൽ 8 കേസുകൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിർത്തി പൊലീസ് സ്റ്റേഷനായ വെള്ളറടയിൽ.
നഗ്നായി എത്തി മോഷണം നടത്തി പോകുന്ന എഡ്വിൻ വീട്ടിൽ ആണുങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ശരീരമാസകലം ഓയിൽ പുരട്ടിയശേഷമാണ് മോഷണം തുടങ്ങുന്നത്. മോഷണം നടത്തുന്ന വീട്ടിൽ വീട്ടുകാരോടൊപ്പം ഒന്നിച്ചുറങ്ങി മോഷ്ടിക്കുന്നതാണ് എഡ്വന്റെ ഒരു ശീലം. മോഷണത്തിന് മുൻപ് അടിവസ്ത്രം ഊരി തലയിൽ കെട്ടുന്ന രീതിയും എഡ്വിനുണ്ട്. കുളത്തൂരിൽവെച്ച് പിടിയിലായ എഡ്വിൻ അടുത്തിടെ കാരക്കോണം മുത്തുറ്റ്് ബാങ്കിൽ കയറിയും മോഷണത്തിന് ശ്രമിച്ചിരുന്നു. അലാറം ശബ്ദിച്ചതിനാൽ ഓടി രക്ഷപ്പെടുകയായിരുന്നു. മുത്തുറ്റ്്മോഷണത്തിനും രണ്ടു ദിവസം മുൻപ് മുത്തൂറ്റിന്റെ മാനേജരുടെ വീട്ടിൽ നഗ്നനായി മോഷണത്തിന് കയറിയ എഡ്വിന് ആകെ കിട്ടിയത് ഒരു കൂട്ടം താക്കോലും ഒരു ഐ ഡി കാർഡും. ഈ താക്കോൽകൂട്ടം ഉപയോഗിച്ചാണ് മുത്തൂറ്റിൽ മോഷണത്തിന് ശ്രമിച്ചത്.
കുളത്തൂരിൽ വീടിന്റെ ജനാല തകർത്ത് സ്വർണമാല മോഷ്ടിച്ച എഡ്വിൻ കുന്നത്തുകാലിൽ മുവോട്ടുകോണത്തും തോട്ടു കോണത്തും വീടുകളിൽ കയറി സ്വർണ മാല മോഷ്ടിച്ചിട്ടുണ്ട്. നെടിയാം കോട് നിന്നും ഒരു ബുള്ളറ്റ്് മോഷ്ടിച്ച് കിലോമീറ്ററുകൾക്കപ്പുറം എത്തി മറ്റൊരു വീട്ടിൽ കയറി വീട്ടുകാരോടെപ്പം കട്ടിലിൽ ഉറങ്ങിയ ശേഷം മാലയും കൊണ്ട് കടന്നു. നഗ്നനായി വീടുകളിൽ കയറുന്ന എഡ്വിൻ പലയിടത്തും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസിൽ പരാതികൾ നിലനിൽക്കുന്നു. നഗ്നനായി മോഷ്ടിക്കുന്നത് തനിക്ക് ഹരമാണന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ എഡ്വിൻ പറഞ്ഞത്. കേരളത്തിലെ പല വീടുകളിൽ നിന്നും കൈക്കലാക്കിയ സ്വർണം പാറശാലയിലെയും തമിഴ്്നാട്ടിലെയും ചില പ്രമുഖ ജുവലറികളിൽ വിറ്റതായി പ്രതി പൊലീസിനോടു സമ്മതിച്ചു.
ഈ ജുവലറികളിൽ എല്ലാം കൊണ്ടു പോയി തെളിവെടുക്കാനും മോഷണ മുതലുകൾ കണ്ടെടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു.2015ൽ തമിഴ്നാട്ടിലെ പുതുക്കാട് ഒരു മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ചതിന് ജയിലിലാകുന്നതോടെയാണ് എഡ്വിൻ മോഷണ രംഗത്തേക്ക് തിരിയുന്നത്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ പ്രാവിണ്യമുള്ള പ്രതി ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ ചെറുവാര കോണത്ത് പ്രവർത്തിക്കുന്ന ലാ കോളേജിൽ നിലവിൽ നിയമവിദ്യാർത്ഥിയാണ്. ഡിഗ്രി പഠനം പൂർത്തിയായശേഷം ഗൾഫിലേക്ക് പോയ എഡ്വിൻ അവിടെയും മോഷണം ഉൾപ്പെടെയുള്ള പല കേസുകളിൽ പെട്ടു, പിന്നീട് നാട്ടിൽ തിരിച്ചെത്തിയശേഷം തിരുവട്ടാർ മരിയ കോളേജിൽ എം ബി എ പഠനത്തിന് ചേർന്നു.
രണ്ടു വർഷം അവിടെ പഠിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് മോഷണത്തിന് ഇറങ്ങുന്നത്. ചെറിയ ചെറിയ മോഷണങ്ങൾ പിന്നീട് വലുതിലേക്കും നഗ്നത കാട്ടി ഹരം കൊണ്ട് മോഷ്ടിക്കുന്നതിലേക്കും തിരിഞ്ഞു. തമിഴനാട്ടിലും സമാനരീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.പ്രതിയെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യത ഉണ്ട്. നെയ്യാറ്റിൻകര ഡിവൈ എസ് പി ഹരികുമാർ, ബാലരാമപുരം സർക്കിൾ ഇസ്പെക്ടർ പ്രദീപ്കുമാർ, വെള്ളറട സി ഐ അജിത്കുമാർ, എസ് ഐ സതീഷ്കുമാർ, പൊഴിയൂർ എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.
പൂർണ നഗ്നനായി മോഷണത്തിനായി എത്തുന്ന പ്രതിയെ പിടിക്കാൻ നാട്ടുകാരും പൊലീസും മാസങ്ങളോളം കാത്തിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്ന എഡ്വിൻ വയർ കട്ടർ ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്നവരെ കഴുത്തിൽ നിന്നും മാല മുറിച്ചെടുത്ത് കടക്കുകയാണ് പതിവ് പലതവണ നാട്ടുകാരുടെ സംഘം മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. മോഷ്ടാവ് ഉപേക്ഷിച്ചുപോകുന്ന ബൈക്കുകളും മൊബൈൽ ഫോണുകളും മറ്റിടങ്ങളിൽ നിന്നും മോഷ്ടിച്ചതായതിനാൽ പ്രതിയെക്കുറിച്ച് പൊലീസിന് തെളിവുകൾ ലഭിച്ചിരുന്നില്ല. നെടുമങ്ങാട് ഒരു വീട്ടിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ആണ് നഗ്ന മോഷ്ടാവിന്റെ ചിത്രം പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഇതിനിടെ, മോഷ്ടാവിനെ പിടികൂടാൻ നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയിൽ പലയിടങ്ങളിലും ഒളിച്ചിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് എഡ്വിൻ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ അപരിചിതരായി എത്തുന്നവർ നാട്ടുകാരുടെ മർദ്ദനത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയിലെ മുന്നൂറോളം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതിയിലേയ്ക്ക് എത്താൻ സഹായിച്ചത്. കളിയിക്കാവിള, നിദ്രവിള, കൊല്ലങ്കോട്,കരുങ്കൽ,പുതുക്കട, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കേസുകളുണ്ട്.
അവധിദിവസങ്ങളിൽ ടൈസിന്റേയും മാർബിളിന്റെയും ജോലികൾക്ക് പോകുന്ന ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ സമീപമുള്ള വീടുകളിലാണ് ഏറ്റവുമധികം മോഷണം നടത്തിയിട്ടുള്ളത് ആളുകൾ താമസിക്കുന്ന വീടുകളിൽ കയറുന്ന ഇയാൾ വീട്ടുകാരുടെ ശരീരത്തിലെ ആഭരണങ്ങൾ അലമാരയിലും മേശയിലും സൂക്ഷിച്ചിരിക്കുന്ന പണവും കൈക്കലാക്കും. സ്ത്രീകൾ സ്ത്രീകൾ ഉണർന്നാൽ ഭയപ്പെടുത്താനാണ് നഗ്നനായി മോഷണം നടത്താൻ പോകുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഈ വർഷം ജനുവരി മുതലാണ് വീണ്ടും മോഷണം തുടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍