ഓപ്പറേഷൻ ബോംബെയുടെ ആസൂത്രണം കൊളംബോയിൽ; വേൾഡ് ട്രേഡ് സെന്റർ ബോംബിങ്ങുമായി സമാനതകളേറെ; മേമൻ കുടുംബത്തെ ആസൂത്രകരാക്കിയത് അധോലോക-മതതീവ്രവാദ ബന്ധങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ സ്ഫോടനം നടക്കുന്നതിന്റെ പുലർച്ചെയാണ് ടൈഗർ മേമൻ ദുബായിലേക്ക് കടക്കുന്നത്. അതിന് മുമ്പുതന്നെ മേമൻ കുടുംബം അവിടെയെത്തിയിരുന്നു. എന്നാൽ, ഇവരെ അതിവേഗം പിടികൂടാനുള്ള അവസരം നഷ്ടപ്പെടുത്തിയത് മുംബൈ പൊലീസിന്റെ ശ്രദ്ധക്കുറവുകൊണ്ടാണ്. 1993 മാർച്ച് 15-നുതന്നെ മേമൻ കുടുംബത്തിന്റെ പേരുവിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തിന് മുംബൈ പൊലീസ് നൽകിയിരുന്നു. എന്നാൽ, അപൂർണമായിരുന്നു ആ പേരുകൾ. ഈ വിവരങ്ങളുപയോഗിച്ച് എന്തെങ്കിലും തുമ്പുണ്ടാക്കാൻ ഗൾഫിലെ ഇന്ത്യൻ എംബസ്സികൾക്ക് സാധിക്കുമായിരുന്നില്ല.
മേമൻ കുടുംബത്തിലെ എല്ലാവരുടെയും പൂർണമായ പേരുവിവരങ്ങൾ വിദേശ കാര്യമന്ത്രാലതത്തിന് മാർച്ച് 17-നാണ്. അന്നാണ് മേമൻ കുടുംബം കറാച്ചിയിലേക്ക് കടന്നത്. മാർച്ച് 21-ന് പാസ്പോർട്ട് വിവരങ്ങൾ കേന്ദ്രം ഗൾഫിലെ എംബസ്സികൾക്ക് നൽയിരുന്നെങ്കിലും അതുകൊണ്ട് കാര്യമുണ്ടായിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞ് പാക് എംബസ്സി മേമൻ കുടുംബത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാഫി. അപ്പോഴേക്കും അവർ കറാച്ചിയിൽ സുരക്ഷിത കേന്ദ്രത്തിലെത്തിക്കഴിഞ്ഞിരുന്നു.
- മുംബൈയെ തകർത്ത മേമൻ കുടുംബത്തിന്റെ കഥ; അധോലോകത്തുനിന്ന് തീവ്രവാദത്തിലേക്ക്; സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന കുടുംബവാഴ്ചയുടെ കഥ ഇന്നുമുതൽ
- മുംബൈയെ തകർത്തതിന് ടൈഗറിന് കിട്ടിയത് 20 കോടി; സ്ഫോടനം നടക്കുന്നതിന് മുമ്പെ ടൈഗർ ദുബായിലെത്തി; തീവ്രവാദികൾക്ക് പരിശീലനം കറാച്ചിയിൽ; സ്ഫോടനം നടന്നശേഷം മുംബൈയിലേക്ക് ആദ്യം വിളിച്ചത് യാക്കൂബ്; മേമൻ കുടുംബ കഥ തുടരുന്നു
- ചീഞ്ഞളിഞ്ഞ മീൻകൂമ്പാരത്തിനടിയിൽ 1500 കിലോ ആർ.ഡി.എക്സ്; മുംബൈയെ തകർക്കാനുള്ള പദ്ധതി പൊളിഞ്ഞത് നേരീയ വ്യത്യാസത്തിൽ; രക്ഷകനായത് സഞ്ജീർ എന്ന പൊലീസ് നായ; മേമന്റെ കഥ തുടരുന്നു
അമേരിക്കയിൽനിന്നെത്തിയ സുരക്ഷാവിദഗ്ദ്ധർ ഞെട്ടിയത് മറ്റൊരു കാഴ്ച കണ്ടാണ്. സ്ഫോടനമുണ്ടായ സ്ഥലങ്ങളിൽ അതിന്റെ സൂചനപോലും ശേഷിക്കാതെ എല്ലാം വൃത്തിയാക്കിയിരിക്കുന്നു. സ്ഫോടനത്തിന്റെ സ്വഭാവവും അതിനുപയോഗിച്ച മാർഗങ്ങളും വസ്തുക്കളും കണ്ടുപിടിക്കുന്നതിന് അവശിഷ്ടങ്ങൾ അനിവാര്യമാണെന്നിരിക്കെ, മുംബൈ സ്ഫോടനക്കേസിൽ അത്തരത്തിലൊരു സാധ്യതയാണ് ഈ വൃത്തിയാക്കലിലൂടെ ഇല്ലാതായത്.
ഇസ്ലാമിനെതിരെ നടക്കുന്ന ചെയ്തികൾക്ക് പകരം ചോദിക്കാൻ കൊളംബോയിൽ തീവ്രവാദ സംഘടനകളുടെ യോഗം ചേർന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. ഓപ്പറേഷൻ ബോംബെ എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. ഇതിനായി സൗദി, ഇറാൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന് അഞ്ചു കോടി ഡോളറും പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് മറ്റൊരു അഞ്ചു കോടി ഡോളറും ഇവർ സമാഹരിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് പാക്കിസ്ഥാൻ പദ്ധതിയിൽ ഇടപെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. നേരിട്ടൊരു ആക്രമണം നടത്തനോ ഐഎസ്ഐയുടെ പങ്ക് വെളിപ്പെടാനോ പാക്കിസ്ഥാൻ ആഗ്രഹിച്ചിരുന്നില്ല. മതത്തിന്റെ പേരിലുള്ള ഓപ്പറേഷനിൽ സഹായിയായി പ്രവർത്തിച്ച് ഇന്ത്യയ്ക്കെതിരെ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയില്ലെങ്കിലും, അട്ടിമറി നടത്തുന്നവർക്ക് പരിശീലനം നൽകാൻ പാക്കിസ്ഥാൻ തയ്യാറായി.
മുംബൈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ പ്രൊഫഷണലുകളായിരുന്നില്ല എന്നതും ഈ അന്വേഷണത്തെ സഹായിച്ചു. എളുപ്പത്തിൽ കുടുങ്ങാവുന്ന തെളിവുകൾ അവർ ശേഷിപ്പിച്ചിരുന്നു. സ്ഫോടനത്തിനുപയോഗിച്ച വാഹനങ്ങൾ തനിക്ക് പരിചയമുള്ള ഡീലർമാരിൽനിന്നാണ് മേമൻ സംഘടിപ്പിച്ചത്. വേൾഡ് ട്രേഡ് സെന്റർ ബോംബിങ് കേസ്സിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. ട്രേഡ് സെന്റർ ബോംബിങ്ങിന്റെ സൂത്രധാരൻ മുഹമ്മദ് സലാമേയെയും മുംബൈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച യാക്കൂബിനെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഷാസി നമ്പരിൽനിന്നാണ്.
മത തീവ്രവാദികൾക്ക് എത്രയെളുപ്പത്തിൽ സമൂഹത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ കഴിയുമെന്നതിന്റെ തെളിവ് കൂടിയായിരുന്നു മുംബൈ സ്ഫോടനം. മുംബൈ കലാപത്തിൽനിന്നുണ്ടായ പ്രകോപനമാണ് മുംബൈ സ്ഫോടനങ്ങൾക്ക് വഴിവച്ചത്. പക്ഷേ, അത് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്തത്. യഥാർഥത്തിൽ ഇത്തരമൊരു സ്ഫോടനം ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു. മുംബൈ അധോലോകവും മതതീവ്രവാദവുമായുള്ള അടുത്ത ബന്ധം ടൈഗർ മേമനെയും അതുവഴി മേമൻ കുടുംബത്തെയും ഇതിൽ പങ്കാളികളാക്കുകയും ചെയ്തു.
(അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍