ആട് ആന്റണി പിടിയിൽ; പൊലീസുകാരനെ കുത്തികൊന്ന ശേഷം നാടുവിട്ട പ്രതിയെ പൊലീസ് വലയിലാക്കുന്നത് മൂന്ന് കൊല്ലത്തിന് ശേഷം; കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത് പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യവീട്ടിൽ നിന്ന്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിൽ. പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയാണ് ആട് ആന്റണി. മൂന്ന് വർഷമായി ഒളിവിലായിരുന്നു ഇയാൾ.
പാലക്കാട്ടെ ഭാര്യയുടെ വീട്ടിൽ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വലവിരിച്ച പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, എന്നിവയടക്കം നൂറോളം കേസുകളിലെ പ്രതിയാണ്. ആട് ആന്റണിക്കായി പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസഥാനത്തിൽ മുംബൈ, കർണാടക, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ആട് ആന്റണിക്കായി നേപ്പാളിലും പൊലീസ് സംഘം അന്വേഷണം നടത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ നിരയിലേക്കാണ് ആട് ആന്റണിയും നീങ്ങുന്നതെന്ന ഭയപ്പെടലിനവസാനമാണ് ആട് ആന്റണി പിടിയിലായത്. ആട് ആന്റണിയെ കണ്ടെത്താൻ നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 15 ഓഫീസർമാർ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു. ആന്റണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം നൽകുമെന്ന് പൊലീസ് വാഗ്ദാനം നൽകിയിരുന്നു.
ചിറ്റൂർ ഗേപാലപുര ചെക്പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടേ!ാടെയാണ് ജില്ലാ ക്രൈംസ്ക്വാഡ!ും സ്പെഷൽബ്രാഞ്ചും ചേർന്ന് പിടികൂടിയത്. വീട്ടിലേക്കു കയറുമ്പേ!ാഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റെരു ഭാര്യയിലുള്ള മകനെ കാണാനെത്തിയതായിരുന്നു ആന്റണി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആട് ആന്റണിയെ ഉച്ചയോടെ കൊല്ലംപൊലീസിനു കൈമാറും. ജില്ലാപൊലീസ് മേധാവി എൻ.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വർഗ്ഗീസ് എന്നാണ് യഥാർഥ പേര്. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ്പരതികരിച്ചു. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാർക്ക് വേണ്ട പാരിതോഷികം നൽകുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മോഷ്ടാവ് കൂടിയായ ആട് ആന്റണി. പാരിപ്പള്ളിക്കു സമീപം കുളമട ജവഹർ ജങ്ഷനിൽ 2012 ജൂൺ 25നു രാത്രി 11ന് ആണ് പട്രോളിങ്ങിനിടെ മണിയൻപിള്ള കുത്തേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ കെ ജോയിക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ജോയി ഏറെനാളത്തെ ചികിത്സയ്ക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രതി ആട് ആന്റണിയാണെന്ന് സ്ഥിരീകരിച്ചശേഷം തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനുണ്ടായ കാലതാമസവും തുടർന്ന് പൊലീസ് തയ്യാറാക്കി പുറത്തുവിട്ട പ്രതിയുടെ ചിത്രത്തിലെ സാദൃശ്യം ഇല്ലായ്മയും പ്രതി രക്ഷപ്പെടാൻ വഴിയൊരുക്കി.
സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം കാമുകി സൂസനൊപ്പം രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരെ കുത്തിയശേഷം പ്രതിക്ക് വാനിൽ രക്ഷപ്പെടാൻ അവസരമൊരുക്കിയതും പൊലീസിന്റെ ഉദാസീനതയാണെന്ന ആക്ഷേപം ഉയർന്നു. പ്രതി എത്താൻ സാധ്യതയുള്ള ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ, ആന്ധ്രയിലെ തിരുപ്പതി, റെനിഗുണ്ട എന്നിവിടങ്ങളിലെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിയുടെ 16 ഭാര്യമാരെ കണ്ടെത്താനായതും ചെന്നെയിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽനിന്ന് മോഷണമുതൽ നാട്ടിലെത്തിച്ചതും വാർത്തയായി. രണ്ടു ഭാര്യമാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
പൊലീസിന്റെ നീക്കങ്ങളെല്ലാം മുൻകൂട്ടി മനസ്സിലാക്കുന്ന വിധത്തിലായിരുന്നു ആന്റണിയുടെ രക്ഷപ്പെടൽ. ഒളിവിൽ പോയശേഷം ഭാര്യമാരുമായി പ്രതി ഫോണിൽ ബന്ധപ്പെട്ടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പ്രതി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷകസംഘം ഇപ്പോൾ. നൂറോളം മോഷണക്കേസിൽ പ്രതിയായ ആട് ആന്റണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. എന്നാൽ ഡിജിപിയായി സെൻകുമാർ എത്തിയതോടെ ആട് ആൻണിയെ കുടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതാണ് ആട് ആന്റണിയെ പിടികൂടാനുള്ള സാഹചര്യം സൃഷ്ടിച്ചത്..
ആട് ആന്റണി ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തി തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാനിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടർന്നാണ് മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്്.ഐ കെ. ജോയിയെ പരിക്കേൽപ്പിക്കുകയും ചെയ്ത് ആന്റണി രക്ഷപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം വർക്കലക്ക് സമീപം അയിരൂരിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ആന്റണിയുടെ ഭാര്യമാരുടേതുൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് പൊലീസിന്റെ ഔദ്യാഗിക വെബ്സൈറ്റിൽ ആന്റണി 'വാണ്ടഡ് ക്രിമിനലുകളുടെ' പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു.
കുപ്രസിദ്ധ കുറ്റവാളിയായ ആട് ആൻഡ്ണി മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിൽ മോചനത്തിനു ശേഷം വിവിധ പൊലീസ് സ്റ്റേഷനുകളിലായി അനവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടു. ഒളിവിൽ കഴിഞ്ഞു വരവേ, 2012 ജൂണിൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ വച്ച് പിടിക്കപ്പെട്ട അവസരത്തിൽ പൊലീസ് ഡ്രൈവറായ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു. തുടർന്ന് നേപ്പാളിലും അന്വേഷണം നടത്തുകയുണ്ടായി. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍