ഹൈറേഞ്ചിൽ കനത്ത മഴ; ദുരിതക്കയത്തിൽ മുങ്ങി മലയോരം ആനച്ചാലിൽ ഉരുൾപൊട്ടി; കല്ലാറുകൂട്ടി അണക്കെട്ട് തുറന്ന് വിട്ടു
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നതിനൊപ്പം ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.രാജകുമാരി,രാജാക്കാട് ബൈസൺവാലി പഞ്ചായത്തുകളിലാണ് ഏറെയും നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്.ശക്തമായ കാറ്റും മഴയും ശമനമില്ലാതെ തുടരുന്നതിനാൽ മലയോരമേഖലയാകെ ഭീതിയിയുടെ നിറവിലാണ് നിമഷങ്ങൾ തള്ളിനീക്കുന്നത്. കനത്ത കാറ്റിലും മഴയിലും മലയോരമേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ വർദ്ധിക്കുകയാണ്.ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് മുരിക്കുംതൊട്ടി പിച്ചാപ്പിള്ളിയിൽ ജോർജിന്റെ വീടിന് മുകളിലേക്ക് വന്മരം കടപുഴകി വീണു. ടീൻഷീറ്റുപയോഗിച്ച് മേഞ്ഞ മേൽക്കൂരയും ഭിത്തിയും തകർന്നു. വീടിനകത്തുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശബ്ദം കേട്ട് വീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു.
വീടിന്റെ അതിരിൽ നിന്നിരുന്ന ഗ്രാന്റ്റിസ് മരമാണ് കടപുഴകി വീണത്.മരച്ചില്ലകൾ വെട്ടിമാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും വൻ മരമായിതിനാൽ പരാജയപ്പെടുകയായിരുന്നു തുടർന്നാണ് അടിമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയത്.ഏകദേശം രണ്ടു ലക്ഷം രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.വീടിന് സമീപത്തായി അപകട ഭീക്ഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്. എന്നാൽ മരങ്ങൾ മുറിക്കുന്നതിന് അനുമതിയില്ലാത്തതിനാൽ ദുരന്തഭീക്ഷണിയിലാണ് കുടുംമ്പം ദൈനംദിന ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത് വില്ലേജ് പൊലീസ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപ്പികൾ സ്വികരിച്ചു. രാജകുമാരി നോർത്ത് കാവുമറ്റത്തിൽ ഏലിയാസിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുടുത്തു.രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.
വീടിനകത്തു കിടന്ന് ഉറങ്ങിയിരുന്ന ഏലിയാസിന്റെ തലയിൽ ഓട് പതിച്ച് ആഴത്തിൽ മുറിവേറ്റു. ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏലിയാസിന്റെ ഭാര്യ ഏലിയാമ്മയും മകൻ സന്തോഷും വീടിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.പഴക്കം ചെന്ന മേൽക്കൂരയാണ് അപകടത്തിന് കാരണമായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് രേഖകളും സർട്ടിഫിക്കറ്റുകളും ഭക്ഷണ സാധനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. കയറി കിടക്കുവാൻ മറ്റൊരിടമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.രാജകുമാരി ഗ്രാമപഞ്ചായത്ത് നിവാസികൾ ജാഗ്രതപാലിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.എൽദോ ആവശ്യപ്പെട്ടു.
ശാന്തമ്പാറ പൊലീസ് സ്റ്റേഷന് സമീപത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് മുകളിലേക്ക് കാട്ടുമരം ഒടിഞ്ഞുവീണു.സമീപത്തായി നിന്നിരുന്ന വൻ മരം കേടുബാധയെ തുടർന്ന് വട്ടം ഒടിഞ്ഞു ക്വാർട്ടേഴ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു എസ്ഐ. രാധാകൃഷ്ണനും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്സിന് മുകളിലേക്കാണ് മരം പതിച്ചത്.എസ്ഐയും കുടുംബവും നാട്ടിൽ പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി. കോൺക്രീറ്റ് മേൽക്കൂരയ്ക്കും ഭിത്തിക്കും വിള്ളൽ സംഭവിച്ചു.കൂടാതെ എസ്ഐ. വിനോദ് കുമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മേൽക്കൂരയിലേക്കും പൊലീസ് സ്റ്റേഷന് മുകളിലേക്കും ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വൻ അപകട ഭീക്ഷണിയാണ് ഉയർത്തുന്നത്. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുവാൻ വനം വകുപ്പ് അനുമധി നൽകാത്തതിനാൽ ഭീതിയിലാണ് പൊലീസ് ഉദ്യോഹസ്ഥർ ക്വാർട്ടേഴ്സുകളിൽ കഴിയുന്നത്.ശക്തമായ മഴ രാജാക്കാട് മേഖലയിലും വ്യാപാക നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്.
കല്ലാർകൂട്ടി ഡാംതുറന്നു
കനത്ത മഴയിൽ ജലവിതാനം ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കൊട്ടിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ചു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത് .ഇതിൽ മുന്നെണ്ണമാണ് ഇന്ന് രണ്ടു മണിയോടെ ഉയർത്തിയത്.നാലുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് വൈദ്യുത ബോർഡ് അധീകൃതർ തിരുമാനിച്ചിരുന്നതെങ്കിലും 12 മണിയോടെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴ ജലവിതാനം പരിധിക്കപ്പുറത്തേയ്ക്ക് ഉയരാൻ കാരണമായി.
ഇവിടെ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് നേര്യമംഗലം പവ്വർ ഹൗസിൽ വൈദ്യുതി ഉൾപ്പാദിപ്പിക്കുന്നത് 17.5 മെഗാവാട്ടിന്റ് മുന്ന് ജനറേറ്റുകളും 25 മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് നേര്യമംഗലത്തുള്ളത്. എക്കൽ മണ്ണും മണലും അടിഞ്ഞുകിടി കിടക്കുന്നതിനാൽ അണക്കെട്ടിന്റെ സംഭരണശേഷി വർഷം തോറും കുറയുന്നതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു
ഉരുൾപൊട്ടി,റിസോർട്ടിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു
ആനച്ചാൽ ഈട്ടി സിറ്റിയിൽ മലമുകളിൽ നിന്നും ഉരുൾപൊട്ടി വൻ നാശ നഷ്ടം. ഏക്കറ് കണക്കിന് കൃഷിയിടം ഒലിച്ചുപോയി. മൂന്ന് വീടുകളിൽ മണ്ണും കല്ലും ഒഴുകിയെത്തി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് അധിതൃതർ നീക്കം തുടങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ റിസോർട്ടിന് സബ്കളക്ടർ സ്റ്റോപ് മെമോ നൽകി..
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ആനച്ചാൽ ഈട്ടിസിറ്റിയിക്ക് സമീപം വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ പ്രവർത്തിക്കുന്ന എഡ്ജ് റിസോർട്ടിന്റെ പുറകുവശത്തുനിന്നുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടി വെള്ളവും ചെളിലും കല്ലും ആഡിറ്റ് ഭാഗത്തേയ്ക്ക് പതിക്കുകയായിരുന്നു. സമീപത്തായിട്ടുണ്ടായിരുന്ന മൂന്ന് വീടുകളിലേയ്ക്ക് മണ്ണും ചെളിലും കല്ലുകളും പതിച്ചു. ആർക്കും പരിക്കുകളില്ല.
നിലവിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശത്തെ അമ്പതോളം വീടുകൾ അപകട ഭീഷിണിയിലാണ്. ഇവരെ മാറ്റി പാർപ്പിക്കുന്നതിന് അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട് സംഭവ സ്ഥലത്തെത്തിയ ദേവികുളം സബ് കളക്ടർ പ്രേംകുമാർ അപകടാവസ്ഥയിലായിരിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകി. മാത്രവുമല്ല പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ സബ്കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലായിരിക്കുന്ന വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനും അടിയന്തിര സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് റിസോർട്ട് നിർമ്മിക്കുന്നതിനെതിരേ നാട്ടുകാർ മുമ്പ് ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിരുന്നതായും പറയുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആക്ഷപമുയരുന്നുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായിട്ടും റിസോർട്ടിൽ നിന്നും ആളുകളെ മാറ്റുന്നതിന് ഉടമ തയ്യാറായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് സബ്കളക്ടറെത്തി റിസോർട്ടിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചത്. മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ രീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍