ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച അദ്ധ്യാപകരുടെ നടപടി അന്വേഷിക്കാൻ ഏഴംഗ സമിതി; തുടർ നടപടികൾ അന്വേഷണത്തിന് ശേഷം; പുറത്തെ സദാചാരക്കാരെ പറ്റി പൊലീസ് അന്വേഷണം; തീരുമാനങ്ങൾ അംഗീകരിച്ചതോടെ വിദ്യാർത്ഥി സമരം തത്കാലം പിൻവലിച്ചു; മാനേജ്മെന്റ് പിന്നാക്കം പോയാൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ
ജാസിം മൊയ്തീൻ
കോഴിക്കോട് : ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ നാട്ടുകാർക്കൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരുടെയും കോളേജ് ജീവനക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന്ന സമരം തത്കാലത്തേക്ക് പിൻവലിച്ചു. ഇപ്പോഴെടുത്ത തീരുമാനങ്ങളിൽ ഏതെങ്കിലും നടപ്പിലാകാതെ വന്നാൽ സമരം വീണ്ടും പുനരാരംഭിക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.
വിദ്യാർത്ഥികളെ അക്രമിച്ച അദ്ധ്യാപകരടങ്ങുന്ന കോളേജ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, നടപടിയെടുക്കുന്നതിനായി രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധിയെയും രക്ഷിതാക്കളുടെ പ്രതിനിധിയെയും ഉൾപെടുത്തുന്നതോടൊപ്പം അക്രമത്തിന് നേതൃത്വ നൽകിയ ജീവനക്കാർ ആ സമിതിയിൽ ഇല്ലാതിരിക്കുക, നാട്ടുകാരെ ഉൾപെടുത്തി കോളേജ് രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കാരുടെ സമിതിയും, തീർത്തും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രമെടുക്കുന്ന കോളേജിലെ അച്ചടക്ക സമിതിയും പിരച്ച് വിടുക, വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ അടക്കം പിൻവലിച്ച് നടപടികളെടുക്കാതിരിക്കുക എന്നിവയായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ.
ഇതിൽ അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധിയായി കോളേജ് യൂണിയൻ ചെയർമാനെ ഉൾപെടുത്തുകയും, മലയാളം വകുപ്പ് മേധാവി കെഎം നസീറിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്യും. ഇതിൽ രക്ഷിതാക്കളുടെ പ്രതിനിധായായി പിടിഎ വൈസ് പ്രസിഡണ്ട് കമ്മീഷനിലുണ്ടാകും.
22-ാം തിയ്യതി വരെ വിദ്യാർത്ഥികൾക്കെതിരൈ യാതൊരു നടപടിയുമുണ്ടാകില്ല. 22ന് ചേരുന്ന യോഗത്തിൽ ഈ അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനനുസരിച്ചാകും നടപടികളുണ്ടാകുക. അത് ഏകപക്ഷീയമായി വിദ്യാർത്ഥി വിരുദ്ധമാണെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. മറ്റ് ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ തിങ്കളാഴ്ച ചേരുന്ന പിടിഎ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.
നിലവിലുള്ള അച്ചടക്ക സമിതിയെ ഈ അന്വേഷണ കമ്മീഷനിൽ നിന്ന് ഒഴിവാക്കുമെന്നും, കോളേജിന് പുറത്തെ സദാചാരക്കമ്മറ്റിയെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കുമെന്നും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഇന്ന് രാവിലെ മുതൽ തുടങ്ങിയ സമരം ഉച്ചക്ക് നടന്ന ചർച്ചയിൽ തീരുമാനകാതെ വന്നതോടെ വിദ്യാർത്ഥികൾ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കോളേജിൽ പൂട്ടിയിടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ട് ബസ് നിറയെ പൊലീസുകാരും ക്യാമ്പസിൽ പ്രവേശിച്ച് പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് മുന്നിൽ മുട്ട് മടക്കി. ശേഷം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ രണ്ടാമത് നടന്ന ചർച്ചയിലാണ് തീരുമാനമായത്.
ഇതിനിടെ പ്രിൻസിപ്പാളിന്റെ കാർ ക്യാമ്പസിൽ നിന്ന് മാറ്റുകയും അധികം പൊലീസുകാർ ക്യാമ്പസിലേക്ക് പ്രവേശിച്ചതും വിദ്യാർത്ഥികളെ കൂടുതൽ രോഷാകുലരാക്കി, വിദ്യാർത്ഥികൾ പൊലീസിനെതിരെ മുദ്രാവാക്യ വിളികൾ തുടർന്നതോടെയാണ് രണ്ടാംഘട്ട ചർച്ചക്ക് പൊലീസ് മുൻകൈഎടുത്തത്. ഇത് കേവലം ഹോളി ആഘോഷിക്കുന്നതിന്റെ പ്രശ്നമല്ലെന്നും ഓട്ടോണമസ് പദവി ലഭിച്ചതിന് ശേഷം അദ്ധ്യാകരും മറ്റുജീവനക്കാരും വളരെ മോഷമായണ് വിദ്യാർത്ഥികളോട് പെരുമാറുന്നതെന്ന് സമരസമിതി പ്രവർത്തകർ മറുനാടനോട് പറഞ്ഞ. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്.
ഇന്നലത്തെ അക്രമങ്ങളിൽ നാട്ടുകാർ പെൺകുട്ടികളോട് പോലും തെറിവിളിച്ചപ്പോൾ നാട്ടുകാർക്ക് അനുകൂമായ നിലപാടാണ് അദ്ധ്യാപകർ എടുത്തത്. പട്ടികളെ തല്ലും പോലെയാണ് അദ്ധ്യാപകർ കുട്ടികളെ തല്ലിയത്. ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള അദ്ധ്യാപകരിൽ നിന്ന് എന്ത് നല്ലപാഠമാണ് ഞങ്ങൾ പഠിക്കേണ്ടതെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ഇതിനിടെ സമരങ്ങൾക്കിടയിലും ഇന്ന് നടന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷക്ക് മുടക്കം വരുത്തില്ലെന്ന സമരസമിതി പ്രവർത്തകരുടെ തീരുമാനത്തെ രക്ഷീതാക്കളും വിദ്യാർത്ഥികളും പ്രശംസിച്ചു. സുഗമമായി പരീക്ഷ നടത്താനുള്ള എല്ലാം സജ്ജീകരണങ്ങളും സമരത്തിലുള്ളവർ തന്നെ ചെയ്തുകൊടുക്കുകയായിരുന്നു.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ വെടിവച്ചു കൊലപ്പെടുത്തി അജ്ഞാതർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍