പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോളേജ് മാനേജ്മെന്റിന് കുരുപൊട്ടി; നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം സദാചാര കമ്മിറ്റിയെ പോലെ; ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പോലും നോട്ടപ്പുള്ളികളാകും; ഗുണ്ടകളായി അദ്ധ്യാപകർ എത്തിയതോടെ ഫാറൂഖ് കോളേജിൽ രാഷ്ടീയം മറന്ന് വിദ്യാർത്ഥികളും ഒരുമിച്ചു; സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം
ജാസിം മൊയ്തീൻ
കോഴിക്കോട്: ഹോളി ആഘോഷിച്ചെന്ന പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരെയും ഓഫീസ് ജീവനക്കാരെയും സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികളുടെ അനിശ്ചിത കാലസമരം തുടങ്ങി. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും കടുത്ത അമർഷമാണ് കോളേജ് അധികൃതർക്കെതിരെ ഉയർന്നിരിക്കുന്നത്. മുഴുവൻ വിദ്യാർത്ഥി സംഘടനകളും ഒറ്റക്കെട്ടായാണ് കോളേജ് മാനേജ്മെന്റിനെതിരെ ഈ വിഷയത്തിൽ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുക, കോളേജിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സദാചാരപ്പൊലീസ് പണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇന്നലെയാണ് കോഴിക്കോട് ജില്ലയിലെ ഓട്ടോണമസ് കോളേജായ ഫാറൂഖ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും ചേർന്ന് ഹോളി ആഘോഷിച്ച രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ കൈറിന്റെ വൈപ്പറും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് മർദ്ദിച്ചത്. മർദ്ദനമേറ്റ മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ കണ്ണിന് സാരമായ പരിക്കേൽക്കുകയും മറ്റ് വിദ്യാർത്ഥികൾക്ക് കൈക്കും കാലിനും പരിക്കേറ്റിരിന്നു.
അക്രമത്തിന് നേതൃത്വം നൽകിയമുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേ സമയം വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകിയത് കോളേജിന്റെ പരിസര പ്രദേശങ്ങളിലുള്ള നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തി കോളേജ് മാനേജ്മെന്റ് രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റിയാണെന്ന് അക്രമത്തിനിരയായ വിദ്യാർത്ഥികൾ മറുനാടനോട് പറഞ്ഞു.
കോളേജിന്റെ സമീപത്ത് താമസിക്കുന്ന കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നതാണ് ഈ സദാചാര കമ്മറ്റി. ഇവർ നേരത്തെതന്നെ കോളേജിന്റെ സമീപത്തുള്ള കടകളിലും ഡ്രൈവർമാർക്കുമെല്ലാം എന്തെങ്കിലും തരത്തിലുള്ള ആഘോഷങ്ങളോ, ആർകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള പരിപാടികളോ ഉണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. അറിയിക്കാനായി ഇവരുടെ ഫോൺ നമ്പറുകളും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിനെ സമീപത്തെ കച്ചവചക്കാർ അറിയിച്ചതിനനുസരിച്ചാണ് അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികളേ ക്രൂരമായി മർദ്ദിച്ചത്.
ആസാദ് ഹോസ്ററലിൽ കയറിയാണ് ഇവർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. കോളേജിലെ പ്രധാന സദാചാരക്കാരായ മലയാളം ഡിപ്പാർട്മെന്റ് തലവൻ നസീർ, അറബിക് വിഭാഗം അദ്ധ്യാപകർ സാജിദ്, സലീ, കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റി രൂപീകരിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതേ സമയം സമരം നടത്തുന്ന വിദ്യാർത്ഥികളുമായി കോളേജ് അധികൃതർ ചർച്ച നടത്തി. ഉച്ചക്ക് ശേഷം നടക്കുന്ന കോളേജ് കൗൺസിലിൽ തീരുമാനമറിയിക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തീരുമാനം അനുകൂലമല്ലെങ്കിൽ സമരം തുടർന്ന് കൊണ്ട്പോകുമെന്ന് സമരക്കാർ അറിയിച്ചു.
എന്നിരുന്നാലും ഉച്ചക്ക് ശേഷം നടക്കാനിരിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷക്ക് മുടക്കം വരുത്തേണ്ടതില്ലെന്നാണ് സമസമിതിയുടെ തീരുമാനം, മുഴുവൻ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ചാണ് സമരം നടത്തുന്നത്. വിദ്യാർത്ഥികളെ അക്രമിച്ച അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന മുഴുവൻ ജീവനക്കാരെയും പുറത്താക്കുക, നാട്ടുകാരെ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റി പിരിച്ച് വിടുക, തീരുമാനമെടുക്കാനായി രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപെടുത്തുക, അക്രമം നടത്തിയ ജീവനക്കാർ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികൾക്ക് പേരിൽ നൽകിയിരിക്കുന്ന പൊലീസ് കേസുകൾ പിൻവലിക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.
പ്രശ്നങ്ങൾക്ക് തുടക്കം വിദ്യാർത്ഥിനികളുടെ ഹോളി ആഘോഷം
ഇക്കഴിഞ്ഞ 12ാം തീയ്യതി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൽ ഹോളി ആഘോഷിച്ചതോടെയാണ് കാമ്പസിൽ പ്രശ്നങ്ങൾ തുടങ്ങിയത്. അന്ന് ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചാണ് കളർ വാരി എറിഞ്ഞതും, പാട്ട് വച്ച് ഡാൻസ് ചെയ്തതും. ഇതാണ് പൊതുവേ ഇടുങ്ങിയ ചിന്താഗതിക്കാരായ കോളേജ് അധികൃതരുടെ കണ്ണിൽ കരടായതും. അന്ന് പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന കളർഫുൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നാട്ടുകാരും കോളേജ് മാനേജ്മെന്റും സദാചാര പൊലീസ് ജോലി ഏറ്റെടുത്തു.
ചിത്രങ്ങൾ കണ്ട നാട്ടുകാർക്കും കോളേജ് മതമാനേജ്മെന്റിനും അദ്ധ്യാപകർക്കും സംസ്കാരത്തിന് നിരക്കാത്തതായും, ആഭാസകരമായും തോന്നിയതോടെ സൈബർ ലോകത്ത് ഇവര്‍ക്കെതിരെ തെറിവിളികലും തുടങ്ങി. ഇതിന് ശേഷം പൊലീസ് വന്ന് ആഘോഷകാരികളായ വിദ്യാർത്ഥികളെ ഓടിക്കുകയും ചെയ്തു. പൊലീസിനെ വിളിച്ചത് മാനേജ്മെന്റാണെന്നാണ് വിദ്യാർത്ഥഇകൾ ആരോപിക്കുന്നത്. ഇത് വെളിവാക്കുന്നതാണ് രണ്ടാം വർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുണ്ടായ സംഘർഷവും.
രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല. തുടർന്ന് പ്രതിഷേധാത്മകമായി ഹോളി ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരും ഗുണ്ടകളെ പോലെ അദ്ധ്യാപകരും രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോളേജിന് പിൻഭാഗത്തു നിന്നും ആഘോഷിക്കാൻ ശ്രമിച്ചു. അവിടേക്ക് കോളേജ് നോൺടീച്ചിങ് സ്റ്റാഫ് കാറിന്റെ വൈപ്പറും ഒടിച്ച് ആക്രമിക്കാൻ വന്നു. ആക്രമണത്തിൽ രണ്ടാം വർഷ വിദ്യാർത്ഥി ഷബാബിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
അതിനു ശേഷം ശരീരത്തിൽ കളറായ വിദ്യാർത്ഥികളെ അദ്ധ്യാപകർ തിരഞ്ഞുപിടിച്ച് ആക്രമിക്കുയയാിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. രണ്ടാം വർഷ വിദ്യാർത്ഥി അജ്ഹദിനെ ഹോസ്റ്റൽ വളപ്പിലിട്ട് കമ്പും പൈപ്പുമൊക്കെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഈ സംഭവമാണ് ഇപ്പോൾ വിദ്യാർത്ഥികളുടെ മൊത്തത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവാമായി മാറിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍