സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ! ജനുവരിയിൽ കാലാവധി തീർന്നവയും ഇപ്പോഴും 'തങ്കത്തിൽ പൊതിഞ്ഞ' പരിശുദ്ധ റിപ്പോർട്ട് നൽകുന്നു; വൻകിട സ്വർണ്ണക്കടക്കാരുടെ സ്വാധീനത്താൽ 916 ഹാൾമാർക്കിങിന്റെ പേരിൽ വ്യാജ സ്വർണം യഥേഷ്ടം വിറ്റഴിയുന്നത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ ലോബി വളരുന്നതിന് കാരണം സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തേണ്ട ബിഐഎസ് തന്നെ സ്വർണ വ്യാപാരികളുമായി ഒത്തുകളിക്കുന്നതിനാലാണ് എന്ന ആരോപണവുമായി സാമൂഹ്യ പ്രവർത്തക രമാ ജോർജ്. നിലവിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധന എന്ന പേരിൽ നടക്കുന്നത് വെറും പ്രഹസനം മാത്രമാണെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന പല ഏജൻസികളും തങ്ങളുടെ ലൈസൻസുകൾ പോലും പുതുക്കിയിട്ട മാസങ്ങളായി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ജനുവരി ഫെബ്രുവരി കാലയളവിൽ ലൈസൻസിന്റെ കാലാവധി തീർന്നിട്ടും ഇപ്പോഴും ഇവർ ഇത് പുതുക്കിയിട്ടില്ല.
ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിഐഎസിന്റെ മേൽനോട്ടത്തിലാണ് നടത്താറുള്ളത്. കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും ഇവ പുതുക്കാത്തത് സ്വർണ്ണ ലോബിയുടെ വളർച്ചയ്ക്ക് മാത്രമാണ് സഹായകമാകുന്നത്. മൂന്നു വർഷത്തിലൊരിക്കലാണ് ഹാൾമാർക്കിങ്ങ് ഏജൻസികൾ ലൈസൻസ് പുതുക്കേണ്ടത്. 2000 ത്തിലാണ് ഹാൾമാർക്കിങ്ങ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്ന സമ്പ്രദായവും സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് അനുവാദവും നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
മെട്രോപൊളിറ്റൻ നഗരങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 15000 രൂപയും ഗ്രാമ പ്രദേശങ്ങളിൽ 10000 രൂപയുമാണ് ലൈസൻസ് പുതുക്കുന്നതിനായി ഹാൾ മാർക്കിങ്ങ് ഏജൻസികളും അടയ്ക്കേണ്ടിയിരുന്നത്. 2014ൽ കേന്ദ്ര മന്ത്രി കെ വി തോമസിന്റെ ഉത്തരവിനെ തുടർന്ന് മെട്രോപൊളിറ്റൻ നഗരങ്ങളിൽ 7500 രൂപയും നഗരങ്ങളിൽ 5000 രൂപയായും ഗ്രാമങ്ങളിൽ 2500 രൂപയായും കുറയ്ക്കുകയായിരുന്നു. ഇതും സ്വർണ്ണ ലോബിയുടെ വളർച്ചയ്ക്ക് കാരണമായി.
ഇപ്പോഴത്തെ സംവിധാനമനുസരിച്ച് സ്വകാര്യ ഏജൻസികളാണ് ഹാൾ മാർക്കിങ്ങ് സർട്ടിഫിക്കറ്റുകൾ സ്വർണ്ണ കമ്പനികൾക്ക് നൽകുന്നത്. എന്നാൽ സ്വകാര്യമായി പ്രവർത്തിക്കുന്ന ഇത്തരം ഏജൻസികൾ മിക്കവാറും സ്വർണ്ണ വ്യാപാരികളുടെ ബിനാമികളായിരിക്കും നടത്തുന്നത്. അത്കൊണ്ട് തന്നെ ഹാൾമാർക്കിങ്ങ് എന്ന സംവിധാനം തന്നെ ഇവിടെ രബ്ബർ സ്റ്റാംപായി മാറുകയാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ സ്വർണ്ണത്തിന്റെ പരിശോധന നടത്തുന്നത് ഇപ്രകാരം സ്വന്തം ലാബുകളിൽ തന്നെയാണ്.
സ്വർണം വാങ്ങിയ ശേഷം എപ്പോഴെങ്കിലും ഇത് വിൽക്കണമെങ്കിൽ മറ്റ് ജൂവലറികളിൽ കൊണ്ട് പോയാൽ അവ എടുക്കാതിരിക്കുകയും അല്ലെങ്കിൽ കുറഞ്ഞ വില പറഞ്ഞ് വിൽപ്പനയ്ക്കെത്തിയവരെ മടക്കി അയക്കാറുമാണ് ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത് എപ്രകാരമാണെന്നും പരിശുദ്ധി എത്രത്തോളമാണെന്നും വ്യക്തമായ ധാരണയുള്ളതിനാലാണ് ഒരു സ്ഥാപനവും മറ്റ് ജൂവലറികളിലെ സ്വർണം സ്വീകരിക്കാത്തത്. എറണാകുളം ജില്ലയിൽ കാക്കനാട് സംസ്ഥാന സർക്കാറിന്റെ തന്നെ പരിശോധന ലബോറട്ടിറി സംവിധാനമുണ്ടെങ്കിലും ആരും തന്നെ ഇത് ഉപയോഗിക്കാറില്ല.
നിലവിലെ ലൈസൻസിങ്ങ് സമ്പ്രദായം തന്നെ വലിയ പോരായ്മയുള്ളതാണ്. വൻ വില കൊടുത്തു വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശോധന നടത്തേണ്ട ലൈസൻസ് വർഷത്തിലൊരിക്കലാക്കി നിജപെടുത്തണമെന്നും കേന്രമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും ലോക് ജന ശക്തി പാർലമെന്ററി പാർട്ടി ചെയർപേഴ്സൺകൂടിയായ രമാ ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പരിശോധന നടത്താമെന്നാവശ്യപ്പെട്ടു കൊണ്ട് രമ ജോർജ് കേന്ദ്ര മന്ത്രി രംവിലാസ് പാസ്വാന് നിവേദനം നൽകിയിരുന്നു.
സ്വർണ്ണാഭരണ നിർമ്മാണവും പ്യൂരിറ്റി പരിശോധനയും വൻകിട ജൂവലറി ഗ്രൂപ്പുകൾ(വ്യാപാരികൾ) നേരിട്ടാക്കിയതോടെ സംസ്ഥാനത്ത് 916 ഹാൾമാർക്കിങ് സ്വർണ്ണത്തിന്റെ പേരിൽ ദിനംപ്രതി നടക്കുന്നത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി ലോക് ജന ശക്തി പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ രമാ ജോർജ്ജ് പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പരിശോധന നടത്താമെന്നാവശ്യപ്പെട്ടു കൊണ്ട് രമ ജോർജ് കേന്ദ്ര മന്ത്രി രംവിലാസ് പാസ്വാന് നിവേദനം നൽകിയിരുന്നു.
ചില ജൂവലറികളിൽ നിന്നും വാങ്ങിയ സ്വർണം വിൽക്കാൻ മറ്റ് കടകളിലെത്തുന്ന ഉപഭോക്താക്കളാണ് ബി ഐ എസ് സംവിധാനത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ഹാൾമാർക്കിങ് തട്ടിപ്പിനിരയായി പണം നഷ്ടപെടുന്നവരിലധികവും. സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ പ്യൂരിറ്റി പരിശോധിക്കാൻ അംഗീകാരം നൽകിയിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറയാക്കിയാണ് ഭൂരിഭാഗം ജൂവലറികളിൽ 916 തട്ടിപ്പ് അരങ്ങേറുന്നത്.
സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം നിയന്ത്രിക്കുന്ന പ്രമുഖ സംഘടനയിലെ പിളർപ്പോടെയാണ് പ്യൂരിറ്റി കുറഞ്ഞ സ്വർണ്ണവിൽപ്പന സംസ്ഥാനത്ത് വ്യാപകമെന്ന കണ്ടെത്തൽ പുറത്തുവന്നത്. ഇതിനിടെയാണ് പ്യൂരിറ്റി പരിശോധിക്കേണ്ട സ്ഥാപനത്തിന് ലൈസൻസില്ലെന്ന വാദവും എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍