വിവാഹം മുടങ്ങാതിരിക്കാനും മരണം തടയാൻ മരുന്ന് വാങ്ങാനും കഞ്ഞി കുടിക്കാൻ അരി വാങ്ങാനും തെരുവിൽ കാത്ത് നിൽക്കുന്നവർക്ക് എവിടെയാണ് മോദി മൊബൈൽ ആപ്പ്? നോർത്തുകൊറിയൻ തെരഞ്ഞെടുപ്പിനേയും വെല്ലുന്ന അഭിപ്രായ സർവ്വേ ഫലം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വെബ്സൈറ്റ്; നോട്ട് നിരോധനത്തെ എതിർക്കുന്നത് വെറും രണ്ട് ശതമാനം പേർ!
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നോർത്തുകൊറിയയിൽ പട്ടാള ഭരണമാണ്. എല്ലാം ഭരണകൂടം തീരുമാനിക്കും. ഇത് ശരിയാണോ എന്ന് അറിയാൻ തെരഞ്ഞെടുപ്പും അഭിപ്രായ വോട്ടെടുപ്പും നടത്തും. ഫലം എപ്പോഴും സർവ്വ സൈനാധിപൻ കിങ് ജോങ് ഉൻ തീരുമാനിക്കും. അരും ഒന്നിനേയും എതിർക്കില്ല. ഇതിന് സമാനമായ ഫലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ പുറത്തുവിടുന്നത്. 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച് രാജ്യത്തെ കള്ളപ്പണത്തെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് വലിയ ജനപിന്തുണയെന്ന് സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത അഞ്ച് ലക്ഷം പേരിൽ 93 ശതമാനവും നോട്ടു പിൻവലിച്ച്, കള്ളപ്പണത്തിനെതിരായി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പിൻതുണയ്ക്കുന്നതായി പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
നോട്ട് അസാധുവാക്കലിന് തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ പതിയെ അതുമാറി. വിവാഹാവശ്യത്തിന് പണം കിട്ടാത്തവരും ചില്ലറയ്ക്ക് വേണ്ടി നെട്ടോട്ടമോടിയവരും തീരുമാനത്തെ ചോദ്യം ചെയ്തു. ആശുപത്രികളിൽ അടയ്ക്കാൻ പോലും പണമില്ലാതെ വലഞ്ഞു. പലരും ആത്മഹത്യ ചെയ്തു. ചിലർ ചികിൽസ കിട്ടാതെ മരിച്ചു. റേഷൻ കടകളിൽ പോലും ആളെത്താതെയായി. മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതിന്റെ ഫലം. എന്നാൽ ഈ ചർച്ചകളും വികാരമൊന്നും മോദിയുടെ സർവ്വേയിൽ പ്രതിഫലിക്കുന്നില്ല. പണ്ട് ഏകാധിപത്യത്തിന്റെ കീഴിലായിരുന്ന സോവിയേറ്റ് യൂണിയനിലേയും സദ്ദാം ഹുസൈന്റെ ഇറാഖിലും നടന്ന ജനവികാരം രേഖപ്പെടുത്തലിനെ ഓർമിപ്പിക്കുന്നതാമ് മോദിയുടെ സർവ്വേയും.
ചൊവ്വാഴ്ച രാവിലെ മുതലാണ് സർവ്വേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം പേർ സർവ്വേയിൽ പങ്കെടുത്തു. കള്ളപ്പണത്തിനെതിരായുള്ള സർക്കാരിന്റെ നീക്കം പ്രയോജനകരമാണെന്നാണ് 90 ശതമാനം പേരും കരുതുന്നത്. അഴിമതിക്കെതിരെ പൊതുവെ സർക്കാർ നടത്തുന്ന യുദ്ധത്തിന് 92 ശതമാനം പേരും മുഴുവൻ മാർക്കും നൽകുന്നു. അഴിമതിക്കും തീവ്രവാദത്തിനും എതിരായ പ്രവർത്തനങ്ങൾക്ക് നോട്ട് പിൻവലിച്ചുകൊണ്ടുള്ള സാമ്പത്തിക നവീകരണം ഏറെ ഗുണംചെയ്യുമെന്നാണ് സർവ്വേയിൽ പങ്കെടുത്ത 86 ശതമാനം പേരും കരുതുന്നത്. രണ്ട് ശതമാനം പേർ മാത്രമാണ് നോട്ട് പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നടപടിയെ പ്രതികൂലമായി അഭിപ്രായം പ്രകടിപ്പിച്ചത്. അതായത് രാജ്യം മുഴുവൻ മോദിക്ക് പിന്നിൽ ഒറ്റക്കെട്ടെന്ന് തെളിയിക്കുന്ന സർവ്വേ ഫലം. പക്ഷേ ഇത് എങ്ങനെ ശരിയാകുമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം. മോദിയെ വിജയിപ്പിക്കാനായി മാത്രം നടത്തിയ ആപ്പ് സർവ്വേ. ബിജെപിക്കാർ മാത്രമായിരിക്കും വോട്ട് ചെയ്തതെന്നും വിമർശനം ഉയരുന്നു.
'നരേന്ദ്ര മോദി ആപ്പി'ലൂടെയാണ് സർവ്വേ നടത്തിയത്. ഓരോ മിനിട്ടിലും 400 ൽ അധികം പ്രതികരണങ്ങളാണ് ആപ്പിൽ വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. അതിൽ 93 ശതമാനവും ഇന്ത്യയിൽ ഉള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ വെറും രണ്ടു ശതമാനം ആളുകൾ മാത്രമാണ് നോട്ടുകൾ അസാധുവാക്കിയ നടപടി തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടതെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. 24 ശതമാനം പേരും ഹിന്ദിയിലാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാർട് ഫോണുകളിൽ ലഭ്യമാകുന്ന നരേന്ദ്ര മോദി ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണു മോദി ജനഹിതം അറിയാൻ ശ്രമം നടത്തിയത്.
നോട്ട് അസാധുവാക്കലിൽ 93 ശതമാനം പേർ സർക്കാർ നടപടികളെ പിന്തുണച്ചപ്പോൾ അതിൽ 73 ശതമാനം പേരും സർക്കാർ നടപടികൾക്ക് മുഴുവൻ മാർക്കും നൽകി. അഴിമതിക്കെതിരായ സർക്കാർ നടപടികൾക്കും സർവേയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 92 ശതമാനം പേരും സർക്കാർ നടപടികളെ നല്ലത്, വളരെ നല്ലത് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. 57 ശതമാനം പേരും അഴിമതിക്കെതിരായ നീക്കങ്ങളെ വളരെ നല്ലത് എന്ന് നിരീക്ഷിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടിയെ പിന്തുണച്ചതായും സർവേ ഫലം പറയുന്നു. എന്നാൽ ജനമനസ്സുകളുടെ യഥാർത്ഥ പ്രതിഫലനമെല്ലെന്നാണ് വിലയിരുത്തലുകൾ. ഇത്രയും മൃഗീയ പിന്തുണ ഈ സർവ്വേയിലൂടെ മോദിക്ക് ലഭിച്ചതിനെ ആർക്കും വിശ്വസിക്കാൻ കഴിയുന്നുമില്ല.
ഓരോ മിനിറ്റിലും 400 ആളുകൾ വീതമാണ് ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2000 സ്ഥലങ്ങളിൽനിന്നാണ് പ്രതികരണങ്ങൾ വന്നത്. അതിൽ 93 ശതമാനം പേരും ഇന്ത്യയിൽനിന്നു തന്നെയാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരും ഹിന്ദിയിലാണ് പ്രതികരണങ്ങൾ അറിയിച്ചത്. 15 മണിക്കൂറോളം സമയംകൊണ്ടാണ് അഞ്ചു ലക്ഷം പേർ സർവേയുടെ ഭാഗമായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെ സർവേയിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സർവേ ആരംഭിച്ചത്. നോട്ട് അസാധുവാക്കലിൽ പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചതോടെയാണ് സർവ്വേ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍