ചട്ടം ലംഘിച്ച് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ഛയത്തിന് അനുമതി നൽകിയ നടപടിയെ ന്യായീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രംഗത്ത്; പി കെ മൊഹന്തി ഐഎഎസിന്റെ നടപടി സർക്കാർ നയത്തിനും ഹൈക്കോടതി വിധിക്കും എതിരെന്ന് വിമർശനം
കൊച്ചി: നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ചിലവന്നൂർ തീരത്ത് ഫ്ലാറ്റ് നിർമ്മിച്ച കുത്തക കമ്പനി ഡിഎൽഎഫിന് ഒത്താശ ചെയ്യാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാമുണ്ടായിരുന്നു. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് നിർമ്മാണമെന്ന് വ്യക്തമായതോടെ നിലപാട് തിരുത്തി സർക്കാർ രംഗത്തെത്തി. വിശദീകരണവുമായി മന്ത്രിമാർ രംഗത്തെത്തുകയും ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന് ഒത്താശ ചെയ്തവരുടെ കൂട്ടത്തിൽ മുന്നിൽ നിന്നത് ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കുന്ന പി കെ മൊഹന്തി ഐഎഎസ് ആണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സർക്കാർ നിലപാട് മാറ്റിയെങ്കിലും കുത്തക കമ്പനിയെ കൈവിടാതെ രംഗത്തെത്തിയിരിക്കയാണ് ഈ ഉന്നത ഉദ്യോഗസ്ഥൻ.
ഡിഎൽഎഫിനായി അനാവശ്യ ഇടപെടൽ നടത്തിയെന്ന് നിയമസഭ കണ്ടെത്തി തലസ്ഥാനത്ത് നിന്നും നീക്കിയ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി മെമ്പർ സെക്രട്ടറി പി കെ മൊഹന്തി ഐഎഎസ് ആണ് വീണ്ടും ഡിഎൽഎഫ് അനുകൂല നിലപാടുമായി രംഗത്തെത്തി. ലോകായുക്തയിൽ പരിസ്ഥിതി പ്രവർത്തകനായ കെ ടി ചെഷയർ നല്കിയ പരാതിക്കെതിരായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇപ്പോഴും സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്ന മൊഹന്തി താൻ മുൻപ് ചെയ്ത കാര്യങ്ങളെ ന്യായീകരിച്ചും കമ്പനിയുടെ വാദങ്ങളെ അംഗീകരിച്ചും വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മൊഹന്തിയാണ് നിയമപരമായി യാതൊരു സാധുതയും പരിശോധിക്കാതെ ഡി എൽ എഫിന് പാരിസ്ഥിതിക അനുമതി നല്‍കിയെന്ന് കാണിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിക്ക് കത്തെഴുതിയത്. ഇത് മറുനാടൻ മലയാളിയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഇതേ നിലപാട് ആവർത്തിക്കുക മാത്രമല്ല .ഇത് ശരിയാണെന്ന് തെളിയിക്കാനായി വാസ്തവ വിരുദ്ദമായ ചില പരാമർശങ്ങളും സത്യവാങ്മൂലത്തിൽ മൊഹന്തി അവതരിപ്പിച്ചിട്ടുണ്ട്. കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി മെമ്പർ സെക്രട്ടറി കെ കെ രാമചന്ദ്രന്റെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഡിഎൽ എഫിനായി കത്തയച്ചത് എന്ന മൊഹന്തിയുടെ വാദവും വസ്തുതകൾക്ക് നിരക്കാത്തതാണ്. ശുപാർശയുണ്ടെന്ന് പറയുമ്പോഴും അദ്ദേഹം അയച്ച കത്തോ മറ്റോ കോടതിയിൽ ഇത് വരെ ഹാജരാക്കാനും മൊഹന്തിക്കോ ഡിഎൽഎഫിനോ കഴിഞ്ഞിട്ടില്ല.
താൻ അങ്ങിനെ ഒരു ശുപാർശ നടത്തിയിട്ടില്ലെന്ന് രാമചന്ദ്രൻ ചീഫ് സെക്രട്ടറിക്കയച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറി മൊഹന്തിയുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയത്. ഇത് നിയമസഭയിലും സർക്കാർ പറഞ്ഞിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും മറ്റും പ്രതിഷേധത്തെ തുടർന്ന് മെമ്പർ സെക്രട്ടറി സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റുകയായിരുന്നു.എന്നാൽ അദ്ദേഹം ഇപ്പോഴും അഡീഷണൽ ചീഫ് സെക്രട്ടറി എന്ന പദവി വഹിക്കുന്നുണ്ട്. ഈ പദവിയിൽ ഇരുന്നാണ് സർക്കാരിന്റെ പൊതു നയത്തിനെതിരെ മൊഹന്തി നിലപാടെടുത്തിരിക്കുന്നത്.
ചിലവന്നൂർ കായൽ തീരത്ത് 100 മീറ്റർ ദൂരപരിധി പാലിച്ച് മാത്രമേ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ എന്ന നിയമത്തേയും മൊഹന്തി പരസ്യമായി എതിർക്കുന്നുണ്ട്. ഹൈക്കോടതിയും സർക്കാരും വരെ തള്ളികളഞ്ഞ ഐആർഎസ് ചെന്നൈയുടെ പഠന റിപ്പോർട്ട് പ്രകാരം ഇവിടേയും 50 മീറ്ററാണ് ദൂരപരിധിയെന്നാണ് മൊഹന്തിയുടെ വാദം. ഇതും സർക്കാരിന്റെ പൊതുനയത്തിന് എതിരാണ്. ഹൈക്കോടതിയിൽ ഡിഎൽഎഫ് ഉയർത്തിയ അതേ വാദമാണ് മൊഹന്തി ലോകായുക്തയിൽ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലും പറയുന്നതെന്നാണ് മൊറ്റൊരു രസകരമായ വസ്തുത. ഡിഎൽഎഫിന്റെ കായൽ കയ്യേറി നിർമ്മിച്ച ബഹുനില ഫ്ലാറ്റ് സമുച്ചയം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ച് ഉപാധികളോടെ സ്റ്റേ അനുവധിക്കുകയായിരുന്നു.എന്നാൽ തീരദേശപരിപാലന നിയമം ലംഘിച്ചു എന്ന കോടതിയുടെ കണ്ടെത്തലും നിയമ വിരുദ്ദമായി പലതും നേടിയെടുത്തു എന്ന കണ്ടെത്തലും ഇപ്പോഴും സ്റ്റേയ്ക്കതീതമായി നിലനില്‍ക്കുന്നുണ്ട്. ഫലത്തിൽ അഞ്ചര ഏക്കറിൽ കെട്ടിയുയർത്തിയ ബഹുനില ഫ്ലാറ്റ് സമുച്ചയം നിയമവിരുദ്ധ നിർമ്മാണമായി തന്നെ നിലനില്‍ക്കുകയാണെന്ന് സാരം. ഇതെല്ലാം രേഖകളായി ഉള്ളപ്പോഴാണ് കോടതിയലക്ഷ്യമായി വിലയിരുത്താവുന്ന മൊഹന്തി ഐ എ എസിന്റെ വിവാദ സത്യവാങ്മൂലം. സർക്കാർ ഉദ്യോഗസ്ഥൻ ഗവണ്മെന്റിന്റെ പൊതുനയത്തിനെതിരെ നിലപാടെടുക്കരുത് എന്നിരിക്കെ മൊഹന്തി നടത്തിയ ഈ ചട്ടലംഘനം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
Stories you may Like
- പിണാറായി വിജയന്റെ സ്വന്തക്കാരനെ ഐ എ എസ് തുല്യ പദവിയിലെത്തിക്കാൻ നീക്കം
- മണിപ്പൂർ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
- വയനാട്ടിലെ വന്യജീവി ആക്രമണം: നിയമപ്രശ്നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും
- രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണത്തിന് സ്പീക്കർ
- ചീഫ് ജസ്റ്റിസിന് സർക്കാർവക യാത്രയയപ്പ് നൽകിയതിനെതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍