കലക്ടർ ബ്രോക്കെതിരെ എഐവൈഎഫ്; ഭൂരിഭാഗം സിപിഐ(എം) നേതാക്കൾക്കും പ്രശാന്തിനോട് എതിർപ്പ് തന്നെ; കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും ഫേസ്ബുക്കിൽ വിമർശം: മലാപ്പറമ്പ് സ്കൂളിന്റെ ക്രെഡിറ്റ് ഒന്നും ചെയ്യാതെ കലക്ടർ അടിച്ചുമാറ്റിയെന്നും ആക്ഷേപം
കെ വി നിരഞ്ജൻ
കോഴിക്കോട്: എം കെ രാഘവൻ എം പിയും ജില്ലാ കലക്ടർ എൻ. പ്രശാന്തും തമ്മിലുള്ള ഏറ്റുമുട്ടലിന് രാഷ്ട്രീയ ചേരി തിരിവുകളിലേക്കും വഴിമാറുന്നു. കോൺഗ്രസ് തങ്ങളുടെ എംപിക്കായി നിലയുറപ്പിച്ചപ്പോൾ, സി.പി. ഐ(എം) കോഴിക്കൊട് ജില്ലാ കമ്മിറ്റി കലക്ടറെ അനുകൂലിക്കയാണ്.എന്നാൽ കലക്ടർ ബ്രോയെ സിപിഐ.യുടെ യുവജനസംഘടനയായ എ.ഐ. വൈ എഫ് അംഗീകരിക്കുന്നില്ല. പ്രശാന്തിന്റെ നിലപാട് അപക്വമായിപ്പോയെന്നാണ് ഭൂരിപക്ഷം സിപിഐ.(എം) നേതാക്കളുടെയും രഹസ്യ പ്രതികരണം. നേരത്തെ ഒരു പണിയുമെടുക്കാതെ, അവസാന നിമഷം മലാപ്പറമ്പ് സ്കൂളിന്റെ ക്രഡിറ്റ് കലക്ടർ അടിച്ചുമാറ്റിയെന്ന് എ.പ്രദീപ്കുമാർ എംഎൽഎ അടക്കമുള്ളവർക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി കലക്ടറെ അനുകൂലിക്കുമ്പോഴും ഇടത് അനുകൂലികളായ സാധാരണക്കാർ ഫേസ്ബുക്കിൽ ഇതിനെതിരെയും പ്രതികരിക്കുന്നുണ്ട്. എം .പി ഫണ്ട് ചെലവഴിക്കുന്നതിൽ ഗരുതരമായ വീഴ്ച വരുത്തിയ രാഘവൻ സ്വന്തം കഴിവുകേട് മറച്ചു വെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് നടത്തിയതെന്നാണ് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയത്.
എംപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഇത്തരം വിരട്ടൽ വിലപ്പോവില്ലന്നെും പാർട്ടി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇൻസ്പെക്ഷൻ ഉൾപ്പെടെയുള്ള നിയമപരമായ നടപടികളെ ഒഴിവാക്കിയെടുക്കാനുള്ള രാഘവന്റെ സമ്മർദ്ദ തന്ത്രങ്ങൾ അനുവദിക്കാനാവില്ല. എം പിയെന്ന നിലയിലുള്ള തന്റെ പരാജയം മറച്ചുവെക്കാൻ കലക്ടർക്കും ജീവനക്കാർക്കും മേലെ കുതിര കയറുന്ന ശൈലി ഒരു കാരണവശാലും അനുവദിക്കില്ലന്നെും സി പി.ഐ.(എം) പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സി. പി.ഐ യുടെ യുവജന സംഘടനയായ എ.ഐ. വൈ. എഫിന്റെ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് അടക്കമുള്ളവർ കലക്ടറെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തത്തെിയിരിക്കുകയാണ്. സിപിഐ ഇക്കാര്യത്തിൽ പ്രത്യക്ഷ നിലപാടൊന്നും വ്യക്തമാക്കിയിരുന്നില്ല.
മാപ്പ് ഇല്ലങ്കെിൽ വേണ്ട പക്ഷെ മേപ്പ് വേണ്ടായിരുന്നു എന്ന തലക്കെട്ടിലാണ് ഗവാസിന്റെ പോസ്റ്റ്. 'പ്രശാന്തിന് മുമ്പും കോഴിക്കോട്ട് ജനകീയ കളക്ടർമാർ ഉണ്ടായിരുന്നു. ചിലർക്ക് ആ പട്ടം ജനങ്ങൾ തന്നെ ചാർത്തി കൊടുത്തതാണ്.ചിലർ സ്വയം കഴുത്തിലണിഞ്ഞവരും. എന്തായാലും ഇവരുടെ ആരുടേയും ജനകീയത ജനപ്രതിനിധികളെ തള്ളി പറഞ്ഞിട്ടായിരുന്നില്ല, അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, അവ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ജനപ്രതിനിധി, അത് രാഷ്ട്രീയം ഏതുമാകട്ടെ എന്നും ഭരണനിർവ്വഹണക്കാർക്ക് ഏറെ മുകളിലാണെന്ന സാമാന്യ തത്വം ഓർക്കുന്നത് നല്ലത്.പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെ ജനപ്രതിനിധികൾക്ക് അപമാനം ഉണ്ടാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഒരു ജന പ്രതിനിധിയുടെ ആക്ഷേപത്തിന് 'ലൈവായി' മറുപടി പറഞ്ഞില്ലങ്കെിൽ തകർന്നു പോകുന്നതല്ല കലക്ടറുടെ അധികാര ചിഹ്നങ്ങൾ. ഉരുളക്ക് ഉപ്പേരി കൊടുത്താലെ അടങ്ങു എന്ന് വാശി പിടിക്കേണ്ടയാൾ ആവരുത് കലക്ടർ.വിഷയം ഭരണകൂടത്തിന്റെ മുമ്പിലത്തെട്ടെ ,അവരുടെ ചോദ്യങ്ങൾ ഉണ്ടാവട്ടെ, അപ്പോൾ സ്വാഭാവികമായി മറുപടിയും ഉണ്ടാവുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. എം. പി എന്ന നിലയിൽ രാഘവന്റെ പോരായ്മകൾ രാഷ്ട്രീയ വേദികളിൽ വ്യക്തമാക്കാറുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യന്നു. പക്ഷെ കലക്ടറുടെ നടപടികൾ മാന്യമായില്ല'- എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
'കലക്ടർ യൂത്തനോ, ബ്രോയോ എന്തുമായിക്കോള്ളട്ടെ, പക്ഷേ ജന പ്രതിനിധികളുടെ സ്ഥാനത്തെ കുറച്ചു കണ്ടു കൂട. ആരോപണങ്ങളെ പരിഹസിക്കരുത്. മാപ്പ് പറയണമെന്ന് എംപി പറയുമ്പോൾ പോയി മാപ്പു പറയണ്ട.ഉത്തരവാദപ്പെട്ടവർ ചോദിച്ചാൽ മറുപടി പറഞ്ഞാൽ മതി. അല്ലാതെ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റി അപമാനിക്കരുത്. അതിനെ ന്യായീകരിക്കാൻ കുറേ നിലവാരം കുറഞ്ഞത് തമാശിക്കരുത്. കലക്ടർ പദവിയുടെ ഔന്നത്യം കാത്തു സൂക്ഷിക്കണം. ജനാധിപത്യത്തോടും ജനപ്രതിനിധികളോടും പൊതു പ്രവർത്തകരോടും മാന്യത പുലർത്താൻ ആ പദവിയുടെ മഹത്വത്തെ ഉപയോഗിക്കണം. മുൻഗാമികളിലെ മഹാരഥന്മാരെ മനസിലോർക്കണം' എന്ന് പറഞ്ഞാണ് ഗവാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് കലക്ടറെ അനുകൂലിച്ച് രംഗത്തത്തെിയിട്ടുണ്ടെങ്കിലും സി പി എം നേതാക്കളിൽ വലിയൊരു വിഭാഗത്തിനും കലക്ടറോട് താത്പര്യമില്ല. ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതിലും പാർട്ടിക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്. നേരത്തെ മലാപ്പറമ്പ് സ്കൂൾ വിഷയത്തിലും യാതൊന്നും ചെയ്യാതെ അവസാന നിമിഷം ഓടിയത്തെി കലക്ടർ ആളായെന്ന അഭിപ്രായം എ.പ്രദീപ്കുമാർ എംഎൽഎ അടക്കമുള്ളവർക്കുണ്ട്.കോഴിക്കോട് ജില്ലയിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യത്തിൽ നേരത്തെ പരസമായി അഭിപ്രായപ്പെട്ടിരുന്നു.
മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ മാസങ്ങളായി സമരത്തിലായിരുന്നു സ്കൂൾ സംരക്ഷണ സമിതി. എ പ്രദീപ് കുമാർ എം എൽ എയും മുഴുവൻ സമയവും സമരക്കാർക്കോപ്പമുണ്ടായിരുന്നു. സ്കൂൾ സർക്കാറിനെക്കോണ്ട് ഏറ്റടെുപ്പിക്കാനുള്ള തീരുമാനത്തിൽ വരെ കാര്യങ്ങളത്തെിച്ചത് ഇവരുടെ പോരാട്ടമാണ്. ഒടുവിൽ സ്കൂൾ കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടി. സാങ്കതേിക കാര്യങ്ങൾ പൂർത്തിയാക്കി സർക്കാർ സ്കൂൾ ഏറ്റടെുക്കുന്നതുവരെ കുട്ടികളെ കലക്ട്രേറ്റിലേക്ക് മാറ്റി. കലക്ട്രേറ്റിൽ പ്രത്യകേം സജ്ജമാക്കിയ ക്ളാസ് മുറികളിലാണ് കുട്ടികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും ഈ പോരാട്ടത്തിൽ ഹീറോ എം എൽ എയും സമര സമിതി പ്രവർത്തകരുമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
പക്ഷെ കോഴിക്കൊട്ടെ പത്രങ്ങൾ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലാത്ത കലക്ടർ ബ്രോ ആണ് ഹീറോ ആക്കിയത്. പിറ്റന്നേ് പുറത്തിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും പുറത്തിറങ്ങിയത് കുട്ടികളെയും കൂട്ടി പോകുന്ന കലക്ടറുടെ വലിയ ഫോട്ടോ സഹിതമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി സ്കൂൾ അടക്കുന്നതിന് അരമണിക്കൂർ മുമ്പ് അവിടെയത്തെിയ അദ്ദഹേം കുട്ടികളെ ഏറ്റടെുത്തുകൊണ്ടുപോകുക മാത്രമാണ് ഉണ്ടായത്. തുടർന്ന് കലക്ട്രേറ്റിൽ കുട്ടികൾക്ക് അദ്ദഹേം ക്ളാസുമെടുത്തു. അതോടെ മലാപ്പറമ്പ് സ്കൂളിന് വേണ്ടി നടന്ന സമരത്തിന്റെ നായകൻ കലക്ടറാണ് എന്ന തരത്തിലായി പിറ്റന്നേത്തെ പത്രങ്ങളിലെ ഫോട്ടോയും വാർത്തകളും. ഇതെഴുതാൻ വിധിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകർ സഹികെട്ട് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തത്തെുകയായിരുന്നു.
'പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനിറങ്ങിയ ഇടതു സർക്കാറിനോ സ്കൂൾ അടച്ചുപൂട്ടലിനെതിരെ വർഷങ്ങളായി പടപൊരുതുന്ന സമര സമിതിക്കൊ വെയിലും മഴയും കൊണ്ട് നെടുംതൂണായി നിന്ന എംഎൽഎക്കോ കിട്ടാത്തൊരു ക്രെഡിറ്റാണ് പത്രങ്ങൾ കലക്ടർക്ക് നൽകുന്നതെന്ന്' മനോരമ ന്യൂസിന്റെ റിപ്പോർട്ടർ ഫേസ് ബുക്കിൽ കുറിച്ചത്. 'ഈ ഉജ്ജ്വലമായ സമരത്തിൽ കലക്ടറുടെ പങ്കന്തൊണ്? സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഇന്നലെ ഒരു ഉത്തരവാദിത്തവും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുമില്ലായിരുന്നു. സ്കൂൾ പൂട്ടുന്നതിന് അര മണിക്കൂർ മുന്നേ എത്തി സീൻ ഹൈജാക്ക് ചെയ്തു... അല്ലങ്കെിലും അദ്ദേഹത്തെ എന്തിന് കുറ്റം പറയണം. അന്ധമായ കലക്ടർ ആരാധകരുടെ തലസ്ഥാനമാണെല്ലോ കോഴിക്കോട്', എന്നാണ് മനോരമ റിപ്പോർട്ടറുടെ ആത്മരോഷം.
മനോരമ റിപ്പോർട്ടർക്ക് പുറമെ കോഴിക്കോട്ടെ പ്രമുഖനായ മാതൃഭൂമിയുടെ റിപ്പോർട്ടറും അന്ന് കലക്ടർക്കെതിരെ രംഗത്തത്തെി. 'കോഴിക്കൊട്ടുകാരുടെ കലക്ടർ വീരാരധനക്കെതിരെ മാദ്ധ്യമ പ്രവർത്തകർ തന്നെ പരസ്യമായി രംഗത്ത് വന്ന ദിവസമാണിന്ന് . സന്തോഷം ... എന്ത് കണ്ടിട്ടാണ് കോഴിക്കൊട്ടുകാർ കളക്ടർമാരുടെ പിന്നാലെ പോവുന്നതെന്ന് ഒരിക്കലും പിടികിട്ടിയിട്ടില്ല . ഇങ്ങനെ നായകരായി കൊണ്ട് നടന്ന പലരും ക്യാമ്പ് ഓഫീസിലെ ഗ്യാസ് കുറ്റിയടക്കം അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടതെന്ന് അറിഞ്ഞിട്ടും മിണ്ടാതെ നോക്കി നിന്ന പാരമ്പര്യമുണ്ട് കോഴിക്കൊട്ടെ പത്രക്കാർക്ക് അവരിൽ ചിലർ ഇന്ന് മാറി ചിന്തിച്ചതിന്റെ അത്ഭുതം വിട്ടു മാറിയിട്ടിട്ടില്ളെന്നും' ഈ മാദ്ധ്യമ പ്രവർത്തകർ പോസ്റ്റിട്ടിരുന്നു.സമാനമായ അവസ്ഥയാണ് കുന്ദകുളം വിവാദത്തിലും ഉണ്ടായിരക്കുന്നതെന്ന് ഇടത് അനുഭാവികളായ നിരവധിപേർ തന്നെ ചൂണ്ടിക്കാട്ടുന്നു.ന്യായം എം.കെ രാഘവന്റെ ഭാഗത്താണെങ്കിലും തന്റെ പൊലിപ്പിച്ച് കാണിക്കപ്പെട്ട ജനകീയ ഇമേജ് വച്ച് പ്രശാന്തിന് അത് മറികടക്കാൻ കഴിയുന്നു. അതോടെ കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും നവമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.
Stories you may Like
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- ബ്യൂട്ടീഷ്യൻ സുചിത്ര പിള്ള കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കിട്ടുമ്പോൾ
- ബിജെപി പയറ്റിയത് വലിയ യുദ്ധം ജയിക്കാൻ ചെറിയ പോരിൽ തോറ്റുകൊടുക്കുന്ന തന്ത്രം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്