നിപ്പ പടർന്നപ്പോൾ കഷ്ടകാലം തുടങ്ങി; പ്രളയമെത്തിയതോടെ അത് മൂർദ്ധന്യത്തിലുമായി; യുവജനോത്സവ കാലത്തും ആളനക്കമില്ല; വീട്ടിലേക്ക് മടക്കം കാലിപോക്കറ്റുമായി; കടവിൽ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം; ആലപ്പുഴയിലെ ടൂറിസ്റ്റ് ബോട്ടുകൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രം
പ്രകാശ് ചന്ദ്രശേഖർ
ആലപ്പുഴ: നിപ്പ പനി പടർന്നപ്പോൾ കഷ്ടകാലം തുടങ്ങി.പ്രളയമെത്തിയതോടെ അത് മൂർദ്ധന്യത്തിലുമായി. ഇപ്പാൾ ഗസ്റ്റുകൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാതായി.. വള്ളം കളി കഴിയുമ്പോൾ ഒന്നു പച്ചപിടിക്കുമെന്നു കരുതി. അതും വെറുതെയായി. യുവജനോത്സവം എത്തുമ്പോൾ രണ്ടു ദിവസത്തേയ്ക്കെങ്കിലും ചെറിയ അളനക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. സർക്കാർ ബോട്ടിറക്കിയതോടെ ഈ വഴിക്കുള്ള വരുമാനവും നഷ്ടമായി. മിക്ക ദിവസങ്ങളിലും കാലി പോക്കറ്റുമായിട്ടാണ് മടക്കം.
മാസങ്ങളായി നേരിടുന്ന ദുരിത ജീവിതത്തെക്കുറിച്ച് ആലപ്പുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റിന് സമീപം വാടക്കനാൽ ഭാഗത്തെ മുതിർന്ന ടൂറിസ്റ്റ് ബോട്ട് ഡ്രൈവർമാരായ ശിവദാസും രാജീവ് ദാമോദറും മനസ്സ് തുറന്നത് ഇങ്ങിനെ. ഇത് ഞങ്ങളുടെ മാത്രം അവസ്ഥയല്ല ,ഇവിടുത്തെ ഭൂരിപക്ഷം ബോട്ടുടമകളുടെയും അവസ്ഥ ഇതുതന്നെ .ഇവർ കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു .പെൻഷൻ പറ്റിയ ശേഷം ബോട്ട് ഡ്രെവറായി.പണിയെടുത്തുവരികയാണ്. പ്രളയത്തിന് മുമ്പുവരെ ഇത്രയ്ക്കും പ്രതിസന്ധി ഉണ്ടായിരുന്നില്ല.ഇപ്പോൾ കടവിൽ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം-ശിവദാസ് വ്യക്തമാക്കി.
1974 -ൽ കനാലിലൂടെ ബോട്ടുയാത്ര നടത്തിയിട്ടുണ്ട്.അന്ന് അൾസഞ്ചാരത്തിനുള്ള ചെറിയ വള്ളങ്ങളും ഹൈറേഞ്ചിൽ നിന്നുള്ള ചുക്കും കുരുമുളകും കൊപ്രയും മറ്റും എത്തിച്ചിരുന്ന കേവുവള്ളങ്ങളാണ് ഇവിടെ കൂടുതലും കണ്ടിരുന്നത്.പിന്നീട് കേവുവള്ളങ്ങൾ ഹൗസ്് ബോട്ടുകളായി രൂപാന്തരപ്പെട്ടു.ഇപ്പോൾ തടിക്കുപകരം ഇരുമ്പും ഫൈബറും മറ്റും കൊണ്ട് മറ്റും നിർമ്മിച്ച ബോട്ടുകൾ വ്യാപകമായി.തടികൊണ്ടുള്ള ബോട്ടകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്.വാടക്കനാലിന്റെ ഭൂതകാലം എങ്ങിനെയായിരുന്നു എന്നുള്ള ചോദ്യത്തിന് ശിവാദാസ് ചേട്ടന്റെ പ്രതികരണം ഇതായിരുന്നു.
സർക്കാർ ജോലിയിൽ നിന്നും പെൻഷൻ പറ്റിയ ശേഷം ബോട്ട് ഡ്രൈവറായി ഇവിടെ എത്തുമ്പോൾ കാര്യങ്ങൾ ഒരുവിധം നന്നായി പോയിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.നിപ്പപനി പടർന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു.പ്രളയം കഴിഞ്ഞപ്പോൾ സ്ഥതി പിന്നെയും മോശമായി.ഇപ്പോൾ ഇവിടേക്ക് കാര്യമായി ടൂറിസ്റ്റുകൾ എത്തുന്നില്ല.അതുകൊണ്ട് തന്നെ ഭൂരിപക്ഷം ബോട്ടുകളും കരയ്ക്ക് വിശ്രമിക്കുകയാണ്. മണിക്കൂറിന് 300-350 രൂപയൊക്കെയാണ് സാധാരണ നിരക്ക്.ഇടനിലക്കാർ ടൂറിസ്റ്റുകളെ വലിയിലാക്കി ,അവർ തന്നെ ബോട്ടുകൾ തരപ്പെടുത്തി നൽകുമ്പോൾ ഇത് മണിക്കൂറിന് 500 ഉം ഇതിന് മുകളിലുമൊക്കെയാവും.
ഇത്തരത്തിൽ ചൂ ചൂഷണം പാടില്ലന്ന് ബോട്ടുജീവനക്കാർ പലവട്ടം ഇത്തരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പ്രാവർത്തീകമായിട്ടില്ല.ഇപ്പോൾ ഒരു ബോട്ട് മാറ്റിയിട്ട് വേണം മറ്റൊരുബോട്ട് കരയിൽ അടുപ്പിക്കാൻ.അത്രയ്ക്ക് ബോട്ട് പെരുകി.ഇതും സവാരി ലഭിക്കാത്തതിന് ഒരുകാരണമായി.ശിവദാസ് കൂട്ടിച്ചേർത്തു. വെള്ളം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം കനാലിൽ നിക്ഷേപിക്കുന്നുണ്ട്.ഇപ്പോൾ ബോട്ടോടുന്നതിനുള്ള കഷ്ടിവെള്ളമേ കനാലിലുള്ളു.നിലവിലെ വാടക്കനാലിന്റെ അവസ്ഥയെക്കുറിച്ചാരഞ്ഞപ്പോൾ ശിവദാസ് ചേട്ടന്റെ മറുപിടി ഇതായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിക്കുമ്പോൾ രാജീവ് ദാമോദറിനും മനസ്സുനിറയെ സ്വപ്നങ്ങളുണ്ടായിരുന്നു. ഉള്ളതെല്ലാം സ്വരുക്കൂട്ടിയാണ് ഏതാനും വർഷം മുമ്പ് ഈ കൈനകരിക്കാരൻ ഒരുവള്ളം വാങ്ങി,ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ പാകത്തിൽ രൂപമാറ്റം വരുത്തി വാടക്കനാലിൽ സർവ്വീസ് നടത്താനെത്തുന്നത്. ഇപ്പോൾ ചില്ലി കാശിനു പോലും ഓടാത്ത ദിവസങ്ങളാണ് കൂടുതൽ. ഇങ്ങിനെ പോയാൽ എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഒരെത്തും പിടിയില്ല.രാജീവ് ചേട്ടനും വ്യക്തമാക്കി. ഇനി എന്തെങ്കിലും അത്ഭുതം നടക്കണം .അല്ലാതെ ഇവിടെ കാര്യമായി മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല .മറ്റൊരു ഡ്രൈവറായ മുരുകേശും അഭിപ്രായപ്പെട്ടു.
ശാബ്ദങ്ങൾക്കു മുമ്പ് ചരക്കുവള്ളങ്ങളും യാത്രവള്ളങ്ങളും മാത്രം കടന്നു പോയിരുന്ന വാടക്കനാൽ ഇന്ന് ടൂറിസ്റ്റ് ബോട്ടുകളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.വലിയ വഞ്ചികളിൽ എഞ്ചിൻ ഘടിപ്പിച്ച് ,സീറ്റുകളും അലങ്കരങ്ങളും മറ്റും വരുത്തിയാണ് വിനോദ സഞ്ചാരികൾക്കായി ഇവിടെ ബോട്ടുകൾ സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറുകണക്കിനാണ് ബോട്ടുടമകൾ സഞ്ചാരികളിൽ നിന്നും പണം ഈടാക്കുക.ഇപ്പോൾ നാമമാത്രമായി എത്തുന്ന സഞ്ചാരികളെ വലി വീശീപ്പിടിച്ച് ഒരു കൂട്ടർ തങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് തട്ടിയെടുക്കുന്ന അവസസ്ഥ കൂടി നിലനിൽക്കുന്നുണ്ടെന്നും ബോട്ട് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.
യുവജനോത്സവം കണക്കിലെടുത്ത് ജലഗതാഗത വകുപ്പ് 50 രൂപ നിരക്കിൽ സഞ്ചാരികൾക്കായി ഇവിടെ ബോട്ട് സർവ്വീസ് ആരംഭിച്ചത് ഉള്ള കഞ്ഞിയിൽ പാറ്റയെ ഇടുന്ന അവസ്ഥയായിപ്പോയി എന്നും ഇവർ കുറ്റപ്പെടുത്ത.ി വാടക്കനാലിലും പരിസരത്തുമായി ഏകദേശം 500 ളം ബോട്ടുകളുണ്ടെന്നാണ് ഇവിടുത്തെ ബോട്ട് ഡ്രൈവർമാർ നൽകിയ വിവരം.വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞത് ആലപ്പുഴയിലെ വ്യാപാര മേഖലയെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട്.
കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരത്തിൽ അടുത്ത കാലത്ത് ആളനക്കം കണ്ടത് സംസ്ഥാന സ്കൂൾ കലോത്സവം നടന്ന കഴിഞ്ഞ ദിവസങ്ങളിലായിരുന്നെന്നും ഇനിയുള്ള നാളുകളെ കുറിച്ചാലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ലന്നുമാണ് വ്യാപാരികളുടെ പക്ഷം. തങ്ങളും കഷ്ടപ്പാടുകളുടെ നിറവിലാണ് ദിനങ്ങൾ തള്ളിനീക്കുന്നതെന്ന് ഓട്ടോ - ടാക്സി വാഹന ഉടമകളും വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍