ജീവൻ കാക്കാൻ ഓടിയപ്പോൾ വളർത്തു മൃഗങ്ങളെ മരണത്തിന് വിട്ടു കൊടുത്തു; തിരിച്ചെത്തിയപ്പോൾ എങ്ങും ചീഞ്ഞ് നാറിയ മൃഗങ്ങളുടെ ബാക്കി മാത്രം; രോഗം പടരുന്ന പ്രധാന മാർഗ്ഗമായിട്ടും കുഴിച്ചിടാൻ പോലും തുണ നൽകാതെ അധികൃതരും ജോലിക്കാരും; ഒടുവിൽ രക്ഷകരായി എത്തിയത് ആനന്ദമാർഗ്ഗികൾ; ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്കരിച്ച് കേരളത്തെ മഹാവിപത്തിൽ നിന്നും കാത്ത ആന്ദമാർഗ്ഗ പ്രചാര സംഘത്തെ അറിയുക
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ എല്ലാം ഉപേക്ഷിച്ച് വീട്ടുകാർ സ്ഥലം വിട്ടു. പ്രളയ ജലം ഒഴുകിയെത്തിയപ്പോൾ പെട്ടു പോയത് മിണ്ടാപ്രാണികളാണ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയും വെള്ളത്തിൽ മുങ്ങിത്താണും എല്ലാം ജീവൻ വെടിഞ്ഞു. വീട്ടുകാർ തിരികെയെത്തിയപ്പോൾ കണ്ടത് മരിച്ച മിണ്ടാപ്രാണികളേയും. ചീഞ്ഞഴുകിയ വളർത്തുമൃഗങ്ങളെ തൊടാൻ ഏവരും മടിച്ചു. ഇവിടേക്ക് ദൈവദൂതരെ പോലെ ആനന്ദ മാർഗ പ്രചാര സംഘം എത്തി. വെള്ളം കയറിയിടങ്ങളിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡങ്ങൾ വാരിക്കൂട്ടി ശാസ്ത്രീയമായി സംസ്കരിച്ച് കേരളത്തെ വലിയ ദുരന്തത്തിൽ നിന്നും അവർ കരകയറ്റി. എലിപ്പനി പടർന്ന് പിടിക്കുമ്പോഴും മറ്റ് വ്യാഥികളിൽ നിന്ന് കേരളം രക്ഷപ്പെട്ടത് ഇവരുടെ ഇടപെടൽ കാരണമാണ്.
ഇവരുടെ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വസപ്രവർത്തനങ്ങളിൽ തുടർന്നും സജീവമായ ഇടപെടൽ ഉണ്ടാവുമെന്നും നവകേരള സൃഷ്ടിക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ആനന്ദ മാർഗ പ്രചാര സംഘത്തിന്റെ റീജിയണൽ സെക്രട്ടറി ആചാര്യ സുരേഷ്വരാനന്ദ് അവധൂത്. വെള്ളം കയറിയിടങ്ങളിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡങ്ങൾ വാരിക്കൂട്ടി ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ നിർണ്ണായ ഇടപെടൽ നടത്തിയെന്നും തുടർന്നും ആവശ്യമെന്ന് കണ്ടാൽ സംഘടന പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മടിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ ഭാഗമായ അമൃത് ഗ്ലോബൽ പ്രസ്ഥാനത്തിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രകൃതി ദുരന്തം ഉണ്ടായ സ്ഥങ്ങളിലെല്ലാം മുമ്പ് ഇത്തരം പ്രവർത്തനങ്ങളിൽ പ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. ഒഡീഷ,നാഗപട്ടണം,ചെന്നൈ,ലാത്തൂർ എന്നിവിടങ്ങളിൽ ആഴ്ചകളോളം തങ്ങി സംഘടന പ്രവർത്തകർ ദുരിതാശ്വസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ചത്തമൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദ്ദേഹങ്ങൾ ശാസ്ത്രീയമായി സംസംസ്കരിക്കുന്നതിൽ പ്രാവിണ്യം നേടിയവരാണ് പ്രവർത്തകരിലേറെയും.കേരളത്തിലെ വിവധ മേഖലകളിൽ സംഘടനാ പ്രകവർത്തകർ ഈ ദൗത്യത്തിൽ ഹൃദയപൂർവ്വം പങ്കാളികളായി-സുരേഷ്വരാനന്ദ് അവധൂത് വ്യക്തമാക്കി. കേരളത്തിലെ പ്രളയത്തിലും കൈതാങ്ങാകാൻ അവർ ഓടിയെത്തി. അങ്ങനെ രോഗം തകർക്കാത്ത പ്രളയാനന്തര കേരളത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹ്യ-സാംസ്കാരിക- ആധ്യാത്മീക സംഘടനനാണ് ആനന്ദമാർഗ്ഗ പ്രചാര സംഘം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെത്തിയിട്ടുള്ള അമൃത് ഗ്ലോബലിന്റെ റിലീഫ് ടീമിന് നേതൃത്വം നൽകുന്നത് ആചാര്യ സവിതാനന്ദ അവധൂദാണ്. എറണാകുളത്ത് ആലുവ , മുപ്പത്തടം, ഏലൂർക്കര, ചേരാനല്ലൂർ, ചിറ്റൂർ, കോതാട്, കമ്പനിപ്പടി എന്നിവിടങ്ങളിൽ സംഘടപ്രവർത്തകർ മൃഗങ്ങളുടെ ജഡങ്ങൾ മറവുചെയ്യുന്നതിനും ശചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മുപ്പത്തടത്ത് എസ് ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജലാശയങ്ങളിൽ പൊന്തിക്കിടന്നിരുന്ന മൃഗങ്ങളുടെ ജഡങ്ങൾ കണ്ടെത്തി കരയ്ക്കെത്തിച്ച് സംസ്കരിക്കുന്നതിൽ പങ്കാളികളായി.
സംസ്ഥാനത്ത് 400-ളം മൃഗങ്ങളുടെ ജഡങ്ങൾ സംസ്കരിക്കാൻ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയെന്നാണ് നേതാക്കളുടെ വെളിപ്പെടുത്തൽ. അമൃത് ഗ്ലോബൽ റിലീഫ് ടീമിന്റെ പ്രളയബാധിത മേഖലയിലെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നാണ് പൊതുവേ യുള്ള വിലയിരുത്തൽ.മൃഗങ്ങളുടെ ജഡങ്ങൾ വെള്ളത്തിൽക്കിടന്ന് ജീർണ്ണിച്ച് പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യം ഇവരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തി മൂലം ഒട്ടുമുക്കാലും പരിഹരിക്കനായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സംഘടനയുടെ നേതൃത്വത്തിൽ ദുരന്ത മേഖലകളിൽ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്.സേവന തല്പരരായ ഡോക്ടർമാരുടെ വലിയ നിരതന്നെ ക്യാമ്പുകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.കൂടാതെ വസ്ത്രങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ദുരന്തമേഖലയിൽ എത്തിക്കുന്നതിനും സംഘടന പ്രവർത്തകർ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ശേഷം പുനഃരധിവാസ പ്രവർത്തനങ്ങളിലും സംഘടനയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുമെന്നും നവകേരള സൃഷ്ടിക്കായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സംഘടന നേതാക്കൾ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍