പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറഞ്ഞില്ല; നക്സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്; പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കി കൂടെ നിന്നവർ; തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ: തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിന്റെ ചരിത്രം അറിയാം
പ്രകാശ് ചന്ദ്രശേഖർ
തിരുനെല്ലി: പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറായത്തവർ, നക്സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്, കലാ-സാംസ്കാരിക പ്രവർകരുടെ സംഗമ കേന്ദ്രം, പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കികൂടെ നിന്നവർ, തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ ...തിരുനെല്ലിയിലെ അറവനാഴി തറവാടിനെക്കുറിച്ച് പഴമക്കാർ നൽകുന്ന വിവരണമാണ് മുകളിൽ ചേർത്തിട്ടുള്ളത്.
തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിനെക്കുറിച്ച് അറിയാവുന്നവർ ഇന്ന് നാമമാത്രമാണ്. പ്രദേശത്തിന്റെ ചരിത്രത്തോട് അടുത്തുബന്ധമുള്ള ഈ വീടിനെക്കുറിച്ചും ഇവിടുത്തെ അന്തേവാസികളെകുറിച്ചുമൊന്നും പുതുതലമുറിയിലെ ഒട്ടുമിക്കവർക്കും കേട്ടുകേൾവി പോലുമില്ല എന്നതാണ് വാസ്തവം.
തറവാട്ട് കാരണവർ ആയിരുന്ന അനന്തവാര്യരുടെ മകൻ രാജേഷാണ് ഇപ്പോൾ കുടുംമ്പവീട്ടിൽ താമസിക്കുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രതാപകാലത്തിന്റെ സ്മാരകമായി, പഴമയുടെ നിറവിൽ നിലനിൽക്കുന്ന വീടും അവശേഷിക്കുന്ന കൃഷിയിടവും സംരക്ഷിക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇദ്ദേഹം. നാടിന്റെ പൂർവ്വകാല ചരിത്രത്തിന്റെ ഭാഗമാണിവിടം. വരും തലമുറയ്ക്കായി കാത്തുവയ്ക്കാൻ കൈയിലുള്ളതും ഇതുമാത്രം.രാജേഷ് മറുനാടനോട് വ്യക്തമാക്കി.
ഏ സി അച്ചുതവാര്യർ-ലക്ഷമിവാരസ്യർ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തയാളായിരുന്നു രാജേഷിന്റെ പിതാവായ അനന്തവാര്യർ. സഹോദരനായ പ്രഭാകരവാര്യർ രോഗബാധയെത്തുടർന്ന് അഞ്ച് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. മറ്റൊരുസഹോദരനായ എം അച്ചുതവാര്യർ ആണ് ഇപ്പോൾ തലമുറയിലെ മുതിർന്ന ആൾ.
നക്സലൈറ്റ് വറുഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സി ബി ഐ കേസ്സിൽ മരണമടഞ്ഞ പ്രഭാകരവാര്യർ ആയിരുന്നു പ്രധാന സാക്ഷി. കേസ്സിൽ വാദം നടക്കുമ്പോൾ വൻസാമ്പത്തീക വാഗ്ദാനവുമായി അന്ന് പൊലീസ് തലപ്പത്തെ ഉന്നതരായ പ്രതികൾ വീട്ടിലെത്തിയിരുന്നെന്നും കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും സഹോദരൻ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും ഇത് ഇവർക്ക് ശിക്ഷ ലഭിക്കുന്നതിന് കാരണമായെന്നും എം അച്ചുതവാര്യർ വെളിപ്പെടുത്തി.
വനത്തിലേയ്ക്ക് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എത്തിയത് പ്രഭാകരവാര്യരുടെ വീട്ടിലായിരുന്നെന്നും ഇതുപ്രകാരം കലത്തിൽ വെള്ളവുമായി എത്തുമ്പോൾ വറുഗീസിന്റെ ജഡം പാറപ്പുറത്ത് കാണപ്പെട്ടു എന്നും ഈ സമയം ഇവിടെ ശിക്ഷിക്കപ്പെട്ട പൊലീസുകാരിൽ ഏതാനും പേർ ഉണ്ടായിരുന്നെന്ന് പ്രഭകരവാര്യർ വെളിപ്പെടുത്തിയെന്നും അന്വേഷണം വന്നപ്പോൾ ഈ വിവരങ്ങൾ സി ബി ഐയ്ക്ക് നൽകാൻ താൻകൂടി നിർദ്ദേശിച്ചതനുസരിച്ചാണ് സഹോദരൻ സാക്ഷിയായി കോടതിയിൽ എത്തിയതെന്നും അച്ചുതവാര്യർ കൂട്ടിച്ചേർത്തു.
വെള്ളമുണ്ടക്കാരനായ വറുഗീസ് പ്രഭാകരവാര്യർക്കൊപ്പം സ്കൂളിൽ പഠിച്ചിരുന്നു. ഈ അടുപ്പത്തിന്റെ പേരിൽ ഇയാൾ തറവാട്ടിലെത്തി പലവട്ടം ഭക്ഷണം കഴിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചപ്പോൾ അടുപ്പത്തിന്റെ പേരിൽ ഞങ്ങളേ ഒഴിവാക്കിയില്ല.
പണിക്കാർക്ക് കൂലി വർദ്ധിപ്പിച്ചുനൽകാമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുകയും ചെയ്തു. ഒരിക്കൽ തോക്ക് ചോദിച്ച് തറവാട്ടിലെത്തി. തോക്ക് പൊലീസിന് കൈമാറി എന്നുപറഞ്ഞപ്പോൾ തിരിച്ചുപോയി. ഹുണ്ടിക പിരിവുകാരൻ ചേക്കുവിനെ വകവരുത്തിയ വിവരം അറിയിച്ച് മടങ്ങിയതാണ് വറുഗീസുമൊത്തുള്ള ഓർമ്മയിലെ അവസാന സമാഗമം. അച്ചുതവാര്യർ വെളിപ്പെടുത്തി.
പി വത്സല ടീച്ചർ നെല്ല് എന്ന നോവൽ എഴുതുന്നതിന് തിരുനെല്ലിയിൽ എത്തിയപ്പോൾ ആദ്യമെത്തിയത് ഈ തറവാട്ടിലായിരുന്നെന്ന് ഇവരുടെ ഭർത്താവ് അപ്പുക്കുട്ടൻ മാഷ് ഒരിക്കൽ ത്ന്നോട് വെളിപ്പെടുത്തിയതായി രാജേഷ് അറിയിച്ചു. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ നസീറും ജയഭാരതിയും അടക്കമുള്ള നടീ-നടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാം വീട്ടിലെത്തി ഭക്ഷണവും മറ്റും കഴിച്ച ശേഷമാണ് സമീപത്തെ ലൊക്കേഷനുകളിലേയ്ക്ക് പോയിരുന്നതെന്ന് മാതാപിതാക്കൾ തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.
1950-ലാണ് അറവനാഴി തറവാട് വീടിന്റെ നിർമ്മാണം ആരംഭിച്ചതെന്നും 51-ൽ താമസം തുടങ്ങിയെന്നും 6114-രൂപ 3 പൈസ നിർമ്മാണത്തിനായി ചിലവുവന്നുവെന്നും അച്ചുതവാര്യർ പറയുന്നു. പ്രായാധിക്യമുണ്ടെങ്കിലും ഓർമ്മയുടെ കാര്യത്തിൽ കുടുംബത്തിലെ മറ്റാരും അച്ചുതവാര്യരോട് പിടിച്ചുനിൽക്കില്ലന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. പഴയ പാട്ടുകൾ തനിമ ചോരാതെ ആലപിക്കുന്ന അച്ചുതവാര്യർ ഇതുകൊണ്ടുതന്നെ നാട്ടുകാർക്കിടയിലും പ്രിയങ്കരനാണ്.
ഉള്ളിലെ രണ്ട് അറകൾ ഒന്നിച്ചാക്കിയതൊഴിച്ചാൽ വീടിന്റെ അന്നത്തെ അവസ്ഥ അതേപോലെ നിലനിൽക്കുന്നു. താക്കോലുകൾ ഉപയോഗിക്കാതെ തന്നെ വാതിലുകൾ പൂട്ടാം. മച്ചിന്റെ മുകളിൽ ഒരാൾക്ക് ഒളിച്ചിരിക്കാവുന്ന രഹസ്യ അറയുണ്ട്. മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലും അന്നത്തെ തച്ചന്മാരുടെ കരവിരുത് ദൃശ്യമാണ്.
Stories you may Like
- തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!
- ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ
- കേരളത്തിലേക്ക് ലഹരി കടത്തിന്റെ മുഖ്യകണ്ണി ഐവറികോസ്റ്റ് സ്വദേശി പിടിയിൽ
- വനിതാ കമ്മീഷൻ പട്ടികവർഗ മേഖലാ ക്യാമ്പ് തിരുനെല്ലിയിൽ
- മൊയ്തീനും സംഘവും തിരിച്ചടിക്ക് തന്നെ; പശ്ചിമഘട്ടത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍