സിപിഎം യുഡിഎഫ് നേതാക്കളും ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐ ടി വിഭാഗം കൺവീനർ ജി പ്രേമാനന്ദും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തായതോടെ പാർട്ടിക്കുള്ളിൽ അതൃപ്തി; ആറ്റിങ്ങലിലെ ബിജെപി വോട്ടു ചോർച്ചയുമായി ഫോട്ടോകൾക്ക് ബന്ധമുണ്ടെന്ന് കാണിച്ച് തുറന്ന കത്തുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ; നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ മടിക്കുന്ന നേതാക്കളുമായുള്ള ആത്മബന്ധം എന്തിനെന്ന് ചോദ്യം; തലസ്ഥാന ജില്ലയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി തുറന്ന കത്ത് വിവാദം
എം മനോജ് കുമാർ
തിരുവനന്തപുരം: ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപിക്ക് വോട്ടു ചോർച്ച വന്നോ എന്ന ചർച്ച ബിജെപി വൃത്തങ്ങളിൽ പ്രബലമാകുന്നതിനിടെ വന്ന പുറത്തുവന്ന ബിജെപി പ്രവർത്തകരുടെ തുറന്ന കത്ത് ബിജെപിക്കുള്ളിൽ പുകയുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐടി വിഭാഗം കൺവീനറായിരുന്ന ജി പ്രേമാനന്ദിനെതിരെയുള്ള കത്താണ് പുറത്തുവന്നത്. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് ബിജെപിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന പ്രചാരണം വന്നിരുന്നു. ജി.പ്രേമാനന്ദനെ പോലുള്ളവരാണ് ബിജെപി വോട്ടു ചോർച്ചയ്ക്ക് പിന്നിൽ എന്ന ദുസൂചനകൾ ഉള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സിപിഎം ബന്ധം തുറന്നുകാട്ടിയുള്ള ഫോട്ടോകൾ കൂടി പ്രചരിച്ച അവസ്ഥയിൽ പ്രേമാനന്ദിനെ അടിയന്തിരമായി പാർട്ടി ചുമതലകളിൽ നിന്നും നീക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് പുറത്ത് വന്നെങ്കിലും കത്തിന്നെതിരെ ബിജെപി നേതൃത്വം തത്ക്കാലം നിശബ്ദത പാലിക്കുകയാണ്.
മന്ത്രി തോമസ് ഐസക്ക്, മന്ത്രി എം.എം.മണി, ടി.വി.രാജേഷ് തുടങ്ങിയ സിപിഎം നേതാക്കൾക്കൊപ്പം പ്രേമാനന്ദ് നിൽക്കുന്ന ചിത്രമാണ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രേമാനന്ദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോകൾ ആധാരമാക്കിയാണ് പ്രേമാനന്ദിന്റെ സിപിഎം ബന്ധം ബിജെപി പ്രവർത്തകർ തുറന്നു കാണിക്കുന്നത്. അന്നേ ചില സംശയം ഞങ്ങൾക്കുണ്ടായിരുന്നു. ആ സംശയമാണ് ഇപ്പോൾ മറ നീക്കിയിരിക്കുന്നത് എന്നാണ് കത്തിലെ ഉള്ളടക്കം. മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്തെഴുതുന്നത്.. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐടി വിഭാഗ് കൺവീനർ ജി പ്രേമാനന്ദ് എന്ന വ്യക്തി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സിപിഎം നേതാക്കളുമായി നിൽക്കുന്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.. ചിത്രങ്ങൾ അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകരെ കൊന്ന കേസിലെ പ്രതികളോടൊപ്പം, വളരെ അടുത്ത ബന്ധം പുലർത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങൾ ഞങ്ങൾ അണികൾക്കിടയിൽ വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നു....
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന കലാപം ചൂണ്ടിക്കാട്ടി ശിവഗിരിയിൽ വന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടാതെ ചടങ്ങ് ബഹിഷ്കരിച്ച സിപിഎം നേതാക്കൾക്കൊപ്പം ഇത്ര വലിയ ബന്ധം പുലർത്തുന്ന വ്യക്തികൾ ബിജെപി യുടെ പ്രധാന ചുമതല വഹിക്കുന്നത് ഞങ്ങൾ അണികളുടെ ജീവനും ആപത്താണ് എന്ന് കരുതേണ്ടി ഇരിക്കുന്നു എന്ന് കത്തിൽ പറയുന്നു. പ്രേമാനന്ദ് അംഗമായുള്ള ബിജെപി യുടെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന രഹസ്യ ചർച്ചകൾക്ക് പോലും യാതൊരു സുരക്ഷയും ഇല്ല എന്നും പ്രസ്ഥാനത്തെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു-കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്ന വാർത്ത സത്യമാകും വിധമാണ് ഇദ്ദേഹത്തിന്റ പ്രവർത്തനം എന്നും സംശയിക്കപ്പെടുന്നു.. ദയവായി ഇത്തരം വ്യക്തികളെ സംഘടനയുടെ ചുമതല നൽകി തലപ്പത്തു വെയ്ക്കുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു... ഇങ്ങിനെയാണ് കത്ത് അവസാനിക്കുന്നതും.
ശക്തമായ ഗ്രൂപ്പ് വഴക്കുകൾ വേട്ടയാടുന്ന പാർട്ടിയാണ് കേരളത്തിലെ ബിജെപി. സംഘടനാ സംവിധാനം ശക്തമാണെങ്കിലും ഗ്രൂപ്പ് വഴക്കുകൾ ബിജെപിയെ കേരളത്തിൽ കുളം തോണ്ടിക്കുന്നു എന്നാണ് സംഘപരിവാർ നേതാക്കളിൽ നിന്നും തന്നെ ഉയരുന്ന ആക്ഷേപം. നേതാക്കൾ തന്നെ പല തട്ടിലാണ്. പ്രവർത്തകരും ഇതേ രീതിയിൽ. പക്ഷെ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ചിട്ടയായ പ്രവർത്തനങ്ങളുമായി സംഘടന കേരളത്തിൽ മുന്നോട്ടു നീങ്ങിയിരുന്നു. ഈ പ്രവർത്തനം ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വോട്ടുനിലയിലും വ്യക്തമാണ്. പക്ഷെ ആറ്റിങ്ങലിൽ ബിജെപിക്ക് വോട്ടു കുറഞ്ഞു എന്ന പ്രചാരണം ബിജെപി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പ്രബലമാണ്.
ബിജെപി വോട്ടുകൾ ചോർന്നിട്ടുണ്ട് എന്ന സംശയമാണ് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി പുറത്തുവിട്ടിരുന്നത്. ഇതിനോട് അനുബന്ധിച്ച് തന്നെയാണ് ആറ്റിങ്ങൽ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ആറ്റിങ്ങൽ ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രേമാനന്ദിനെതിരെ ഇത്തരം ഒരാരോപണം ഉയർന്നുവന്നിരിക്കുന്നത്. ബിജെപി വോട്ടു ചോർച്ചയും സിപിഎം നേതൃത്വവുമായുള്ള ബന്ധം പുറത്തു വരുന്ന പ്രേമാനന്ദിന്റെ ചിത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ബിജെപി അണികൾ തന്നെ തുറന്ന കത്തിലൂടെ ഉയർത്തുന്ന ആരോപണം. അതോടൊപ്പം പ്രേമാനന്ദിന്റെ ഇത്തരം ബന്ധങ്ങൾ ആറ്റിങ്ങലിലെ ബിജെപി അണികളുടെ ജീവന് ഭീഷണിയാണെന്നും കത്തിലുണ്ട്.
2,56502 വോട്ടുകൾ നേടിയ ശോഭാസുരേന്ദ്രൻ ആറ്റിങ്ങലിൽ അടൂർ പ്രകാശിനും, എ.സമ്പത്തിനും പിന്നിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗിരിജാ കുമാരി നേടിയ 90528 വോട്ടുകളേക്കാൾ രണ്ടിരട്ടിയോളം വോട്ടുകൾ ഇക്കുറി ശോഭാ സുരേന്ദ്രൻ നേടിയെങ്കിലും ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായി എന്ന നിഗമനങ്ങൾ ബിജെപിയിൽ ശക്തമാണ്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപിയുടെ തീപ്പൊരി സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രന് ശബരിമല വികാരത്തിന്റെ പശ്ചാത്തലത്തിൽ ഇതിൽ കൂടുതൽ വോട്ടുകൾ ആണ് ആറ്റിങ്ങലിലെ ബിജെപി നേതൃത്വം പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കത്തും പ്രേമാനന്ദിന്റെ ഫോട്ടോകളുംപാർട്ടിയിൽ പുതിയ വിവാദത്തിനു വഴിമരുന്നിടുകയാണ്. പക്ഷെ ഫോട്ടോയുടെയും തുറന്ന കത്തിന്റെയും വെളിച്ചത്തിൽ കരുതിയുള്ള നീക്കമാണ് പാർട്ടിയിൽ നിന്നും വരുക എന്ന സൂചനകൾ തന്നെയാണ് ബിജെപിയിൽ നിന്നും ലഭിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒരു തുറന്ന കത്ത്
മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്തെഴുതുന്നത്.. പാർലമെന്റ് ഇലെക്ഷൻ സമയത്ത് ബിജെപി ആറ്റിങ്ങൽ പാർലമെന്റ് ഐറ്റി വിഭാഗ് കൺവീനർ ജി പ്രേമാനന്ദ് എന്ന വ്യക്തി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സിപിഎം നേതാക്കളുമായി നിൽക്കുന്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.. ചിത്രങ്ങൾ അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ബിജെപി RSS പ്രവർത്തകരെ കൊന്ന കേസിലെ പ്രതികളോടൊപ്പം വളരെ അടുത്ത ബന്ധം പുലർത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങൾ ഞങ്ങൾ അണികൾക്കിടയിൽ വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നു.... ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന കലാപം ചൂണ്ടിക്കാട്ടി ശിവഗിരിയിൽ വന്ന നരേന്ദ്ര മോദിയുമായി വേദി പങ്കിടാതെ ചടങ്ങ് ബഹിഷ്കരിച്ച സിപിഎം നേതാക്കൾക്കൊപ്പം ഇത്ര വലിയ രീതിയിൽ ബന്ധം പുലർത്തുന്ന ഇത്തരം വ്യക്തികൾ ബിജെപി യുടെ പ്രധാന ചുമതല വഹിക്കുന്നത് ഞങ്ങൾ അണികളുടെ ജീവനും ആപത്താണ് എന്ന് കരുതേണ്ടി ഇരിക്കുന്നു. ഇദ്ദേഹം അംഗമായുള്ള ബിജെപി യുടെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന രഹസ്യ ചർച്ചകൾക്ക് പോലും യാതൊരു സുരക്ഷയും ഇല്ല എന്നും പ്രസ്ഥാനത്തെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.... ആറ്റിങ്ങൽ പാർലമെന്റ് ഇലെക്ഷൻ സമയത്ത് പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ പിന്നോട്ടടിക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്ന വാർത്ത സത്യമാകും വിധമാണ് ഇദ്ദേഹത്തിന്റ പ്രവർത്തനം എന്നും സംശയിക്കപ്പെടുന്നു.. ദയവായി ഇത്തരം വ്യക്തികളെ സംഘടനയുടെ ചുമതല നൽകി തലപ്പത്തു വെയ്ക്കുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു...
NB: മേൽപ്പറഞ്ഞ പരാതിയിന്മേൽ സൂചകമായ ആധികാരിക ചിത്രങ്ങൾ ഈ കത്തിന് പിന്നാലെ സമർപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്