ട്രെയിനിൽ തിരക്കായതിനാൽ വെള്ളിയാഴ്ച വന്നാൽ പോരെ എന്ന ചോദ്യത്തിന് ഒരു ദിവസം പാഴാക്കണ്ട, ബസിൽ വരൂ' എന്നു പറഞ്ഞത് സ്നേഹം കൊണ്ട്; മുഖത്തിന്റെ പാതിയും ബസിന്റെ ഉൾഭാഗവും ചേർത്ത സെൽഫി സ്റ്റാറ്റസും ഇട്ട ശേഷമുള്ള യാത്ര ദുരന്തത്തിലേക്കും; പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം; നസീഫിന്റെ ഓർമ്മകളിൽ പുന്നയൂർക്കുളം; അവിനാശിയിലെ അപകടത്തിൽ കല്ലൂരിന് വേദനയായി കിരൺകുമാറും
മറുനാടൻ മലയാളി ബ്യൂറോ
ചാവക്കാട്: പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം. അവിനാശി അപകടത്തിൽ മരിച്ച പുന്നയൂർക്കുളം അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫിന്റെ (24) വേർപാടിൽ വിതുമ്പലൊടുങ്ങാതെയാണ് പുന്നയൂർക്കുളവും അണ്ടത്തോടും.
ബംഗളൂരുവിൽ നിന്നു ഗുരഡ ബസിൽ കയറിയ ഉടൻ നസീഫ് ഒരു സെൽഫിയെടുത്തിരുന്നുു. മുഖത്തിന്റെ പാതിയും ബസിന്റെ ഉൾഭാഗവും ചേർത്ത സെൽഫി. എന്നിട്ടത് വാട്സാപ്പിൽ ' ലൈവ് സ്റ്റേറ്റസ്' അപ്ഡേറ്റ് ചെയ്തു. ജ്യേഷ്ഠ സഹോദരൻ നബീലിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനാണ് വീട്ടുകാരും കൂട്ടുകാരും നസിമോൻ എന്നു വിളിക്കുന്ന നസീഫ് നാട്ടിലേക്കു ബസ് കയറിയത്. ട്രെയിനിൽ തിരക്കായതിനാൽ വെള്ളിയാഴ്ചത്തെ വണ്ടിക്കു വന്നാൽ പോരേ എന്ന് വീട്ടിലേക്കു വിളിച്ചു ചോദിച്ചിരുന്നു. 'ഒരു ദിവസം പാഴാക്കണ്ട, ബസിൽ വരൂ' എന്നു പറഞ്ഞപ്പോൾ രാത്രിവണ്ടിക്കു തന്നെ ടിക്കറ്റെടുത്തു. ഗൃഹപ്രവേശം പ്രമാണിച്ച് ഗൾഫിലുള്ള സഹോദരങ്ങളായ നബീലും നാദിറും കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തിയിരുന്നു.
ഒരുമാസം മുമ്പാണ് നസീഫ് മുഹമ്മദലി നോർത്ത് ബംഗളൂരുവിലെ ചിക്കബനവരയിലെ മല്ലിഗേ കോളജ് ഓഫ് ഫാർമസിയിലെ ബിഫാം ബിരുദ പഠനം പൂർത്തിയാക്കിയത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി അവിടെ തന്നെ കഴിയുകയായിരുന്നു നസീഫ്. വ്യാഴാഴ്ച നടക്കാനിരുന്ന മൂത്ത ജ്യേഷ്ഠൻ നബീലിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്.സാധാരണ ഇതേ ബസിൽ കുന്നംകുളത്ത് വന്ന് പുന്നയൂർക്കുളം ആൽത്തറയിൽ രാവിലെ ആറോടെ എത്താറുള്ള നസീഫ് സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് ബൈക്കിൽ വീട്ടിലെത്താറാണ് പതിവ്.
ആൽത്തറയിൽ എത്തും മുമ്പേ വിളിച്ചാൽ വണ്ടിയുമായി കാത്തിരിക്കലാണ് കൂട്ടുകാരോ സഹോദരങ്ങളോ. എന്നാൽ പതിവ് സമയം കഴിഞ്ഞിട്ടും വിളി വരാതിരുന്നതിനെതുടർന്ന് രണ്ടാമത്തെ സഹോദരൻ നാദിർ നാസിഫിന്റെ ഫോണിൽ വിളിക്കുകയായിരുന്നു. നസീഫിനു പകരം ഫോണെടുത്തത് ഒരു തമിഴ്നാട്ടുകാരനായിരുന്നു.അപകടത്തിൽ പരിക്കേറ്റ് നസീഫ് ആശുപത്രിയിലാണെന്നും ഉടനെ പുറപ്പെടണമെന്നും അയാൾ അറിയിച്ചു. ജ്യേഷ്ഠന്മാരും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പിന്നെ അറിഞ്ഞത് മരണമെന്ന ദുഃഖവാർത്തയും.
കഴിഞ്ഞ ജനു. 18നാണ് നസീഫ് ഒടുവിൽ നാട്ടിലെത്തിയത്. കൂട്ടുകാരൻ പാവൂരയിൽ ഇർഷാദിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. 19നായിരുന്നു വിവാഹം. 20ന് തിരിച്ചുപോയി. അടുത്ത 20 ന് അവസാനയാത്രയും. പത്താം ക്ലാസുവരെ അണ്ടത്തോട് തഖ് വ സ്കൂളിലും പ്ലസ്ടുവിന് പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു നസീഫ് പഠിച്ചത്. മൃതദേഹം അണ്ടത്തോട് ജുമാ അത്ത് പള്ളി കബറിസ്ഥാനിൽ കബറടക്കി.
കല്ലൂരിന് വേദനയായി കിരൺകുമാർ
അവിനാശി അപകടത്തിൽ മരിച്ച ബെംഗളൂരു മലയാളി കിരൺകുമാർ സഹോദരിയുടെ വിവാഹം ക്ഷണിക്കാൻ അച്ഛൻ മംഗലത്ത് ശശികുമാറിന്റെ തറവാട്ടുദേശമായ കല്ലൂരിലേക്കു വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. മാർച്ച് എട്ടിനാണു സഹോദരി ഐശ്വര്യയുടെ വിവാഹം. തറവാട്ടിലുള്ളവർക്ക് കല്യാണത്തിന് അണിയേണ്ട വസ്ത്രങ്ങളുമായാണ് കിരൺകുമാർ യാത്ര തിരിച്ചത്. വരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ഒരു സർപ്രൈസ് സന്ദർശനമായിരുന്നു ലക്ഷ്യം.
ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും അച്ഛന്റെ ജന്മനാടായ കല്ലൂർ ഗ്രാമമാണു കിരൺകുമാറിനെ് എന്നും പ്രിയപ്പെട്ടത്. അച്ഛൻ ശശികുമാർ ചെറുപ്പത്തിൽ നാട്ടിൽനിന്നു പോയതാണ്. പിന്നീട് ബംഗളൂരുവിൽ നിന്നു വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരതാമസമാക്കി. 10 വർഷം മുൻപ് ശശികുമാർ മരിച്ചതും വാഹനാപകടത്തിലായിരുന്നു. അതിനുശേഷം കല്ലൂരിൽ ആറു മാസത്തോളം അച്ഛന്റെ ബന്ധുക്കളോടൊപ്പം കിരൺകുമാർ താമസിച്ചിരുന്നു. മലയാളം പഠിച്ചു. ഇടയ്ക്കിടെ കല്ലൂരിലെത്തി കൊച്ചച്ഛൻ പ്രകാശന്റെ വീട്ടിൽ ഏതാനും ദിവസങ്ങൾ തങ്ം. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്.
അച്ഛന്റെ തറവാടിനു സമീപം വീടുവച്ച് അമ്മയെയും കൂട്ടി കല്ലൂരിൽ സ്ഥിരതാമസമാക്കണമെന്നും ആ വീടിന് അച്ഛന്റെ പേരിടണമെന്നുമായിരുന്നു കിരണിന്റെ സ്വപ്നം. ഈ സ്വപ്നമാണ് അവിനാശിയിലെ അപകടം തട്ടിയെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍