മഹാമാരിയുടെ കാലത്തും പാദരക്ഷ പുറത്തഴിച്ച് വെയ്പിച്ച് ആയുർവേദ ആശുപത്രി; ചോദ്യം ചെയ്യുന്നവരോട് ഡോക്ടർ പറയുന്നത് നമ്മള് ഡിവൈഎഫ്ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നും; ഇത്തരം ഒരു നിർദ്ദേശമില്ലെന്ന് ആവർത്തിച്ച് ആരോഗ്യ രംഗത്തെ പ്രമുഖർ; ഇത് മറ്റ് ആശുപത്രികളെ പോലല്ലെന്ന് ജീവനക്കാരും; വൃത്തിയുടെ പേരിൽ പകർച്ചവ്യാധിക്കാലത്ത് രോഗ വ്യാപനത്തിന് ആതുരാലയം തന്നെ വഴിയൊരുക്കുന്നത് ഇങ്ങനെ
ശ്രീകുമാർ.എസ്പിള്ള
കൊല്ലം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളുടെ വിതരണ കേന്ദ്രമായി സംസ്ഥാനത്തെ പല ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. സർക്കാർ ആയുർവേദ ആശുപത്രികളിൽ പാദരക്ഷകൾ ധരിച്ച് അകത്ത് കടക്കാൻ ഇപ്പോഴും രോഗികൾക്ക് അനുവാദമില്ല. രോഗ വ്യാപനത്തിന് ഇത് വലിയതോതിൽ കാരണമാകും എന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ ചൂണ്ടിക്കാണിക്കുമ്പോഴും ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പാദരക്ഷകൾ ധരിച്ച് ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾക്ക് പ്രവേശനം നിഷേധിക്കുകയാണ്. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിൽ കെട്ടിടത്തിന് മുന്നിൽ തന്നെയാണ് ഇത്തരത്തിൽ ബോർഡ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഇത് ചോദ്യം ചെയ്യുന്ന പൊതു പ്രവർത്തകരെ കളിയാക്കുന്ന നിലയിലാണ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ പെരുമാറുന്നത് എന്നും പരാതിയുണ്ട്. നിനക്കൊന്നും മറ്റ് പണിയില്ലേ, ആശുപത്രി കെട്ടിടം വൃത്തിയായി സൂക്ഷിക്കാനാണ് ചെരിപ്പ് വെളിയിലിടാൻ എഴുതി വെച്ചിരിക്കുന്നത് എന്നാണ് ആശുപത്രി ജീവനക്കാരുടെ ഭാഷ്യം. വളരെ പ്രായം ചെന്ന നിരവധി ആളുകളാണ് ദിവസവും ആ ആശുപത്രിയിൽ എത്തുന്നത്. അതേസമയം, മിക്ക ആശുപത്രികൾക്ക് മുന്നിലും പാദരക്ഷകൾ പുറത്തിടണമെന്ന ബോർഡും വെച്ചിട്ടുണ്ട് എന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒരു നിർദ്ദേശം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെന്ന് ചോദ്യം ചെയ്യുന്നവർക്ക് മറുപടിയും നൽകുന്നുണ്ട്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനം തുടച്ച് വൃത്തിയാക്കുന്ന സ്റ്റാഫിന്റെ ഉത്തരവെന്ന് ഡോക്ടർ
പാദരക്ഷകൾ ധരിച്ച് അകത്ത് വരരുതെന്ന് ആശുപത്രിക്ക് പുറത്ത് എഴുതി വെച്ചിട്ടുണ്ടെന്നും രോഗികൾക്ക് അതിൽ പരാതി ഇല്ലെന്നുമാണ് പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയിലെ ഡോക്ടറുടെ നിലപാട്. ചെരുപ്പ് ധരിച്ച് അകത്ത് കയറുന്നവരോട് അവ പുറത്തിടാൻ നിർദ്ദേശിക്കാറുമുണ്ടെന്ന് ഡോക്ടർ ഇതിനെ ചോദ്യം ചെയ്ത പൊതുപ്രവർത്തകരോട് പറഞ്ഞു. നമ്മുടെ സ്ഥാപനം തുടച്ച് വൃത്തിയാക്കി ഇടുന്നതുകൊണ്ടാണ് പാദരക്ഷകൾ പുറത്തിടാൻ പറയുന്നത്. ചെരുപ്പ് ഇട്ട് അകത്ത് കയറിയാൽ അത് തുടച്ച് വൃത്തിയാക്കുന്ന സ്റ്റാഫിന് ബുദ്ധിമുട്ടാണ്. ഇത് ഗവൺമെന്റ് നിർദ്ദേശമല്ലെന്നും സൂപ്പർമാർക്കറ്റുകളിൽ ചെരുപ്പ് ഇട്ട് കയറാൻ അനുവദിക്കില്ലെന്നുമാണ് ഡോക്ടറുടെ നിലപാട്. ചെരുപ്പിടാത്തതുകൊണ്ടാണോ രോഗം പകരുന്നത് എന്നും ഡോക്ടർ ആശുപത്രിയുടെ വൃത്തിക്ക് വേണ്ടിയാണ് ഇതെന്നും അതിനോട് നിങ്ങൾ സഹകരിക്കുകയാണ് വേണ്ടതെന്നും മറ്റ് ജീവനക്കാരും ആവശ്യപ്പെടുന്നു. നമ്മള് ഡിവൈഎഫ്ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ആശുപത്രിക്കുള്ളിൽ പാദരക്ഷ അനുവദിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഡോക്ടറുടെ മറുപടി.
ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചോദിക്കുമ്പോൾ സ്ഥാപനത്തിലെ വൃത്തിയെ കുറിച്ചാണ് ജീവനക്കാർ പറയുന്നത്. നിങ്ങൾ തറയിലേക്ക് നോക്കൂ എന്നാണ് അവർ പറയുന്നത്. പുറത്ത് പലരുമായും സഹകരിച്ച് വരുന്ന ആൾക്കാരാണ്. ആ ചെളി കൊണ്ടാണ് ഇവിടെ രോഗമുണ്ടാകുന്നത്. ഈ സ്ഥാപനം വൃത്തികേടാക്കണം എന്നാണോ പറയുന്നത് എന്നാണ് ഡോക്ടർ ചോദിക്കുന്നത്. എല്ലാ ഹോസ്പിറ്റലും പോലല്ല, ഇത് വൃത്തിയുള്ള ഹോസ്പിറ്റൽ ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഡോക്ടർ ഇതിനെ ചോദ്യം ചെയ്ത പൊതുപ്രവർത്തകർക്ക് നൽകിയ മറുപടി.
പാദരക്ഷ ധരിക്കണമെന്നാണ് എന്ന് സംസ്ഥാന സർക്കാരിന്റെ നയമെന്ന് മന്ത്രിമാർ തന്നെ ആരോപിക്കുമ്പോഴാണ് ആശുപത്രികൾ തന്നെ ഇത്തരത്തിൽ പാദരക്ഷ ധരിച്ച് വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. വിവിധ തരം രോഗങ്ങൾ ഉള്ളവരാണ് ആശുപത്രികളിൽ എത്തുന്നത് എന്നുള്ളതുകൊണ്ട് തന്നെ പലതരം രോഗങ്ങളും വ്യാപിക്കാൻ ഇത് ഇടവരുത്തും എന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പാദരക്ഷകൾ ധരിക്കുന്നതിന് ഒരു ആശുപത്രിക്കും വിലക്ക് ഏർപ്പെടുത്താനാകില്ല. പാദരക്ഷകൾ വ്യക്തിശുചിത്വം പാലിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗമാണ്. ഐസിയുവിൽ മാത്രമാണ് ധരിച്ചുകൊണ്ടുവരുന്ന പാദരക്ഷകളുമായി അകത്ത് കടക്കുന്നതിന് വിലക്ക് ഉള്ളതെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഐസിയുവിൽ ഉൾപ്പെടെ പ്രത്യേക പാദരക്ഷകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
പാദരക്ഷ പുറത്തുവയ്ക്കണമെന്ന് സർക്കാർ നിർദ്ദേശമില്ല
ഇത്തരത്തിൽ പാദരക്ഷകൾ ധരിച്ച് ആശുപത്രികളിൽ പ്രവേശിക്കരുതെന്ന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ആയുഷ് മിഷൻസ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് മറുനാടനോട് പറഞ്ഞു. പണ്ട് കാലത്ത് വീടിനിള്ളിൽ പ്രവേശിക്കുമ്പോൾ പാദരക്ഷകൾ പുറത്ത് അഴിച്ച് വെക്കുന്ന ഒരു ശീലമുണ്ടായിരുന്നു. ആ രീതി തുടർന്ന് പോകുന്നതാകാനാണ് വഴി എന്നും അദ്ദേഹം പറഞ്ഞു. പാദരക്ഷകൾ ധരിച്ച് അകത്ത് കയറരുത് എന്ന ബോർഡ് വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അവ നീക്കം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാനിറ്റൈസേഷൻ എല്ലാവരും നടത്തണമെന്നും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നുമുള്ള പൊതു നിർദ്ദേശങ്ങളാണ് പൊതുവിൽ ആയുർവേദ ആശുപത്രികൾക്കും നൽകിയിട്ടുള്ളത്. മഹാമാരിയുടെ കാലത്ത് എന്ന് മാത്രമല്ല, എപ്പോഴാണെങ്കിലും പൊതു ഇടങ്ങളിൽ പ്രവേശിക്കുമ്പോൾ തീർച്ചയായും ചെരുപ്പ് ഉപയോഗിക്കണം. ആയുർവേദം എപ്പോഴും പാദരക്ഷ ധരിക്കണം എന്ന് തന്നെയാണ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ശീലത്തിന്റെ ഭാഗമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെരിപ്പ് ഊരിവച്ച ശേഷം വരുന്നവരോട് ചെരുപ്പ് ഇട്ടിട്ട് വരൂ എന്ന് നമ്മൾ ആരും പറയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും പാദരക്ഷകൾ ധരിക്കുന്നത് സുരക്ഷയുടെ ഭാഗമായി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ പഞ്ചായത്തുകൾക്ക് വലിയ ഒരു റോളുണ്ടെന്നും പഞ്ചായത്തുക്കൾ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാദരക്ഷകൾ ധരിച്ച് അകത്ത് കടക്കരുത് എന്ന് ഒരു സ്ഥലത്തും നിഷ്കർഷിച്ചിട്ടില്ലെന്ന് നാഷണൽ ആയുഷ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ജയനാരായൺ മറുനാടനോട് പറഞ്ഞു. നിശബ്ദത പാലിക്കുക, പുകവലി അരുത് തുടങ്ങിയ പൊതു നിർദ്ദേശങ്ങൾ മാത്രമേ ആശുപത്രികളിൽ പ്രദർശിപ്പിക്കുവാൻ പാടുള്ളു. ഇപ്പോൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആയുഷിന്റെ കീഴിലുള്ള രണ്ട് വകുപ്പുകൾ വളരെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ എല്ലാ ഡിസ്പെൻസറികളിലും നൽകിയിട്ടുണ്ട്. എങ്ങനെയായിരിക്കണം ക്ലിനിക് മാനേജ് ചെയ്യേണ്ടത്, എങ്ങനെയായിരിക്കണം രോഗികളെ കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. അതിൽ ഒരു സ്ഥലത്തും ഇത്തരം നിർദ്ദേശം നൽകിയിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. അത്തരം കാര്യങ്ങൾ അശ്രദ്ധയുടെ ഭാഗമായാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- ആയുർവേദീയം വരും വർഷങ്ങളിലും നടത്തണമെന്ന് കൊച്ചി മേയർ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്