രാഷ്ട്രീയത്തിൽ സജീവമാകാൻ സിനിമാ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും; ഫെഫ്കയുടെ ഡബിങ് ആർട്ടിസറ്റുകളെ നയിക്കുന്നത് മതിയാക്കി; അപെക്സ് ബോഡിയുടെ നേതൃത്വത്തിൽ തുടരും; ഇനി ലക്ഷ്യം സിപിഐ തന്നെ; തിരുവനന്തപുരം ലോക്സഭയിൽ അങ്കം കുറിക്കാൻ ഭാഗ്യലക്ഷ്മി എത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഴുവൻ സമയ സിനിമാ സംഘടനാ പ്രവർത്തനത്തിന് വിട പറഞ്ഞ് ഡബിംങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരം ലോക്സഭയിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഐയിലേക്കാണ് ഭാഗ്യലക്ഷ്മിയുടെ യാത്ര. ഇതിന്റെ ഭാഗമായി ഫെഫ്ക യൂണിയന് കീഴിലെ ഡബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയുടെ അധ്യക്ഷ സ്ഥാനം ഭാഗ്യലക്ഷ്മി രാജിവച്ചു. എന്നാൽ ഫെഫ്കയുടെ അപ്പക്സ് ബോഡിയുടെ വൈസ് പ്രസിഡന്റായി തുടരുകയും ചെയ്യും. സിപിഐയുടെ സംസ്ഥാന സമ്മേളനത്തോടെ ഭാഗ്യലക്ഷ്മി രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് സൂചന.
ഫെഫ്കയുടെ ഡിബിങ് ആർട്ടിസ്റ്റുകളുടെ സംഘടനാ സംവിധാനത്തെ നയിച്ചിരുന്നത് ഭാഗ്യലക്ഷ്മിയാണ്. ഇത് ദൈനംദിന ഇടപെടൽ നടത്തേണ്ട ഉത്തരവാദിത്തമാണ് ഇത്. നിലവിൽ തനിക്ക് ഇതിന് കഴിയില്ലെന്നാണ് ഭാഗ്യലക്ഷ്മി സംഘടനയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ രാജിവയ്ക്കുകയും ചെയ്തു. എക്സിക്യൂട്ടീവിൽ നിന്ന് പോലും മാറി സാധാരണ മെമ്പറായി തുടരുമെന്നായിരുന്നു പ്രഖ്യാപനം. തനിക്ക് സിപിഐയുമായി യോഡിച്ച് പ്രവർത്തിക്കാനാണ് താൽപ്പര്യം. രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഇടെപടും. അങ്ങനെ വരുമ്പോൾ സിനിമയിലെ യൂണിയൻ പ്രവർത്തനത്തിന് സമയം പോരാതെയാകും. അതുകൊണ്ട് രാജിവയ്ക്കുന്നുവെന്നാണ് ഭാഗ്യലക്ഷ്മി അംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകുന്ന വിശദീകരണം.
ഫെഫ്കയുടെ അപക്സ് ബോഡിയിലെ സ്ത്രീ പ്രാതിനിധ്യമാണ് ഭാഗ്യലക്ഷ്മി. ഈ സാഹചര്യത്തിൽ സംഘടനയ്ക്ക് നേതൃത്വം നൽകുന്നവരും ഭാഗ്യലക്ഷ്മിയോട് ആശയവിനിമയം നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ സംസാരിച്ചു. അപ്പോഴും സിപിഐയുമായി സഹകരിക്കാൻ വേണ്ടി സ്ഥാനം ഒഴിയുന്നുവെന്ന നിലപാടാണ് ഭാഗ്യലക്ഷമി എടുത്തത്. അപ്പക്സ് ബോഡിയിൽ സ്ഥാനത്ത് തുടരാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. അങ്ങനെ ഡബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയ്ക്ക് പുതിയ പ്രസിഡന്റും വന്നു.
നേരത്തെ സിപിഐ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തിയ ഭാഗ്യലക്ഷ്മി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. ഭാഗ്യലക്ഷ്മി പാർട്ടിയേല്ക്ക് വരുന്നതിനെ കാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇടതുപക്ഷ മനസ്സുള്ള തനിക്ക് ഏറ്റവും യോജിച്ച് പ്രവർത്തിക്കാൻ പറ്റിയത് സിപിഐ ആണെന്ന ബോധ്യത്തിലാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിശദീകരണം. സിപിഐയിലാണ് ചേരുന്നതെങ്കിലും എൽഡിഎഫിലെ മുഖ്യകക്ഷിയായ സിപിഐഎമ്മിനോട് തനിക്ക് യാതൊരു പിണക്കവുമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ കുറേക്കാലങ്ങളായി ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ വെച്ചുപുലർത്തി പോന്നിരുന്ന ഭാഗ്യലക്ഷ്മി പാർട്ടികളുമായൊന്നും സഹകരിച്ചിരുന്നില്ല. കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ പലപ്പോഴായി ഭാഗ്യലക്ഷ്മിയോട് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, ഇവർക്ക് പിടികൊടുക്കാതെ തനിക്ക് മനസ്സുകൊണ്ട് യോജിക്കാൻ കഴിയുന്ന ഇടതുപക്ഷത്തിനൊപ്പം ചേരുകയായിരുന്നു അവർ. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റിൽ ഭാഗ്യലക്ഷ്മിയെ സ്ഥാനാർത്ഥിയായി സിപിഐ പരിഗണിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാവുക എന്നത് തന്റെ മോഹമല്ല, അങ്ങനെയൊരു ആഗ്രഹം ഇല്ലാത്ത വ്യക്തിയാണ് താനെന്ന് ഭാഗ്യലക്ഷ്മിയും വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഒരു പാർട്ടിയുടെ പിന്തുണ വേണമെന്ന് തോന്നി. ഇടതുപക്ഷ അനുഭാവിയാണെന്ന് ഞാൻ ഇതിനു മുൻപ് പല തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. താൻ മാത്രം തീരുമാനിക്കേണ്ട കാര്യമല്ലയിത്. എന്നെ വേണയോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കണം. ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ പാർട്ടിയിൽ ചേർന്നോ ഇല്ലയോ എന്ന് പറയാനാകൂ എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
ഡിസംബർ 17ന് തന്റെ ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഇഎംഎസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന പുസ്തകം വായിച്ചു തുടങ്ങിയതായായിരുന്നു ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാഷ്ട്രീയ പ്രവേശം ചർച്ചയായത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍