വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അഭിഭാഷകരെ വിമർശിക്കുന്ന വക്രദൃഷ്ടി പുനഃസംപ്രേഷണം ചെയ്യുന്നത് വിലക്കി കോടതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വക്രദൃഷ്ട്രി എന്ന ഹാസ്യപരമ്പര പുലിവാലിൽ. 'പൊളിറ്റിക്കൽ സറ്റയർ' പരിപാടിയിൽ അഭിഭാഷകർക്കെതിരെ വന്ന എപ്പിസോഡിന്റെ പുനർസംപ്രേഷണം കോടതി വിലക്കി. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം കളിയാക്കലായി കാട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ അഭിഭാഷകർ കേസ് കൊടുത്തു. അഡ്വ. മുരളീധരൻ ആണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 111 അഭിഭാഷകരാണ് മുരളീധരന് വേണ്ടി ഹാജരായത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കേസിന് വേണ്ടി ഇത്രയും അധികം അഭിഭാഷകർ ഒരുമിച്ച് ഹാജരാകുന്നത്.
സാധാരണഗതിയിൽ മൂന്ന് വക്കിലന്മാർ ഒരു കേസിനുവേണ്ടി ഒരുമിക്കാറുണ്ട്. അഡ്വ.മുരളീധരൻനെ മോശമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു വക്രദൃഷ്ടിയിലെ പ്രസ്തുത പരിപാടി. അതിനെതിരെയാണ് തുറന്ന നിയമ നടപടിയുമായി അദ്ദേഹം മുന്നോട്ടു വന്നത്. വക്രദൃഷ്ടിയുടെ എപ്പിസോഡ് പുനഃസംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധി വന്നു. കൂടാതെ യൂടുബിലോ, ചാനലിന്റെ വെബ്സൈറ്റിലോ മറ്റു മാദ്ധ്യമങ്ങളിലോ പരിപാടി പ്രസിദ്ധീകരിക്കാൻ പാടില്ലെന്നുകൂടി കോടതി വിധിയിൽ പറയുന്നുണ്ടെന്ന് അഡ്വ. മുരളീധരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
അതിനിടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. 80 അഭിഭാഷകർ ഇതിനോടകം തന്നെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുന്ന വക്കീലന്മാരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. എംപി. വീരേന്ദ്രകുമാർ, ജി.ശേഖരൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലേഖനത്തിൽ പരമാർശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വക്കീലന്മാർക്ക് മാനഹാനി ഉണ്ടാകുന്ന കാര്യങ്ങളാണ്. ജൂലൈ 24 ഞായറാഴ്ചയിലെ പത്മതീർത്ഥക്കരയിൽ എന്ന പംക്തിയിൽ ജി.ശേഖരൻ നായരാണ് പ്രസ്തുത ലേഖനം എഴുതിയിരുന്നത്.
കേസില്ലാത്ത് കുറേ വക്കീലന്മാർ കാണിച്ചുകൂട്ടിയ പേക്കൂത്തുകൾ കണ്ടാൽ ചിലരെങ്ങിലും അഭിഭാഷക വൃത്തിയല്ല, വൃത്തികേടാണ് ചെയ്യുന്നത് എന്ന് തോന്നിപ്പോകും. ഇങ്ങനെ ആരംഭിക്കന്ന ലേഖനത്തിൽ ഒരു കാലത്ത് പേരും പെരുമയുമുള്ള അഭിഭാഷകർ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരമെന്നും എന്നാൽ ആ പാരമ്പര്യം നഷ്ടപ്പെട്ടിട്ട് കാലമേറെയായെന്നും ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം കോടതിയിൽ വ്യാജ അഭിഭാഷകന്മാരുണ്ടെന്നും അഭിഭാഷക വീരന്മാരുടെ ഭാഗ്യം കൊണ്ടാണ് ഒരു അന്വേഷണം ഇവിടെ നടക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ വക്കീലന്മാർക്ക് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കുന്നതാണ്. അഡ്വ.മുരളീധരൻ പറഞ്ഞു.
ജൂലൈ 20, 21 തീയതികളിലായി ഹൈക്കോടതി, തിരുവനന്തപുരം ജില്ലാ കോടതി എന്നിവിടങ്ങളിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഭിഭാഷകർക്കെതിരെ മാതൃഭൂമി തുർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഈ ലേഖനവും. മാതൃഭൂമി പത്രത്തിൻ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധിച്ച് ജൂലൈ 24ന് അഭിഭാഷകർ പ്രകടനം നടത്തുകയുമ മാതൃഭൂമി പത്രം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബാർ അസോസിയേഷൻ ഹാളിൽ വരുത്തിയിരുന്ന മാതൃഭൂമി ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും നിർത്തലാക്കിയിരുന്നു. മാതൃഭൂമി സ്ഥാപനത്തിന്റെ യാതൊരു കേസുകളിലും തിരുവനന്തപുരത്തെ അഭിഭാഷകർ ഹാജരാകുകയില്ല. എന്നതാണ് അഭിഭാഷകരുടെ കൂട്ടായ തീരുമാനം. പ്രശ്നം തുടങ്ങിയപ്പോൾ തന്നെ ബാറിലും അഭിഭാഷകരുടെ വീടുകളിലും മാതൃഭൂമി പ്രസ്ദ്ധീകരണങ്ങൾ പൂർണമായും നിർത്തലാക്കിയിരുന്നു. അഡ്വ. മുരളീധരൻ പറഞ്ഞു.
മാതൃഭൂമിക്കെതിരെ ഹർജി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ബാറിലെ മുഴുവൻ അഭിഭാഷകരും ഹർജി സമർപ്പിക്കും. ബർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ഹർജിയിൽ ഒപ്പുവെയ്ക്കും. അഭിഭാഷകർ ഒത്തൊരുമിച്ച് നിയമ നടപടിയിലേക്ക് നീങ്ങുമ്പോൾ പത്രപ്രവർത്തക അഭിഭാഷക പ്രശ്നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും. മാതൃഭൂമി പത്രം തുടരെത്തുടരെ വിവാദങ്ങളുടെ പിടിയിൽ ആണ്. പ്രവാചകരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുസ്ലിം ലീഗുകാർ പത്രം കത്തിച്ചിരുന്നു. മഹത്തായ ജനാധിപത്യ സൗധത്തെ താങ്ങിനിർത്തുന്നത്. നാല് നെടും തൂണുകളാണ്. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, പ്രസ്. ഒടുവിൽ പറഞ്ഞതിന് ഫോർത്ത് എസ്റ്റേറ്റ് എന്നുകൂടി പേരുണ്ട്. വഞ്ചിയൂർമുക്കിലെ വക്കീലന്മാർ ധരിച്ചുവച്ചിരിക്കുന്നത് ഈ ഫോർത്ത് എസ്റ്റേറ്റിലുള്ളവർ നാലാംലിംഗക്കാർ എന്നാണ് ലേഖനത്തിൽ പരാമർശിച്ചിരുന്നത്.
നാലാം ലിംഗക്കാർ വഞ്ചിയൂർ കോടതിയിൽ വാർത്തകൾ ശേഖരിക്കാൻ എത്തുമ്പോൾ ഇരിക്കുന്നത് കോടതി തന്നെ അനുവദിച്ചു നൽകിയ ഒരുമുറിയിലാണ്. വക്കിലന്മാർ അതിനും പേരിട്ടു. ശൗചാലയം. ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം മുഖ്യഘടകമാണ്. നീതി പീഠത്തിന്റെ ഘടകമായ വക്കീലന്മാർ നിയമം കൈയിലെടുത്ത് മാദ്ധ്യമങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ ഈ രാജ്യത്ത് എന്താണ് സംഭവിക്കാത്തത്? തുടങ്ങിയ ചേദ്യങ്ങളും ലേഖനത്തിൽ ഉന്നയിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ പവിത്രഗോപുരമായ കോടതി വളപ്പിൽ നിന്ന് പത്രക്കാർക്ക് നേരവീണത് ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നു. കേസില്ലെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന്തിനു തെളിവല്ലേ ഈ മദ്യക്കുപ്പികൾ? ജില്ലാകോടതി വളപ്പിൽ ഇത്രമാത്രം മദ്യക്കുപ്പികൾ എങ്ങനെ വന്നു എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.
എന്നാൽ കോടതി വളപ്പിൽ എന്തെങ്കിലും ആവശ്യത്തിന് പോയനവർക്ക് ഈ സംശയം ഒന്നും തന്നെ ഉണ്ടാവുകയില്ല. കാരണം , അടച്ചിട്ട് കാറിനുള്ളിലിരുന്ന് പകലും സന്ധ്യയ്ക്കും മദ്യസേവ നടത്തുന്നത് കണ്ടവരുണ്ട്. കുപ്പികൾ സൂക്ഷിക്കുന്നത് കോടതി വളപ്പിലും. അക്രമത്തിന്റെ മറവിൽ അവ പുറത്തേക്ക് കളയാൻ അലർക്ക് സാധിച്ചു. തുടങ്ങി ഏകപക്ഷീയമായ നിലപാടുകളും ലേഖനത്തിൽ കാണാം.
ഒരു വശത്ത് തിരുവനന്തപുരം ഡിവിഷനിലെ ഒരു വക്കീലും മാതൃഭൂമിയുടെ കേസ് ഏറ്റെടുക്കാത്ത് സാഹചര്യവും മറുവശത്ത് വക്കീലന്മാർക്ക് വേണ്ടി നൂറിലധികം പേർ ഒരുമിച്ച് കോടതിൽ ഹാജരായി നിയമപോരാട്ടത്തിൽ പുതിയ ചരിത്രം കുറിക്കപ്പെടുകയാണ്. നിയമ നടപടികളുമായി അഭിഭാഷകർ മുന്നോട്ടു പോകുമെന്ന് അഡ്വ. മുളീധരൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍