ദേശീയപതാക കത്തിച്ച തമിഴ്നാട് സ്വദേശിയുടെ ചിത്രവും രാജ്യദ്രോഹിയെ പുറത്തു കൊണ്ടുവരണം എന്നുള്ള വോയ്സ് മെസേജും ഗ്രൂപ്പുകളിലേക്ക് അയച്ചു; അദ്ധ്യാപകൻ അയച്ച മെസേജിൽ വോയ്സ് ക്ലിപ്പ് അറ്റാച്ച് ആകാതെ വന്നതോടെ തെറ്റിദ്ധരിച്ച് സഹപ്രവർത്തകരും; കിട്ടിയ അവസരം വിരോധികൾ ഉപയോഗിച്ചപ്പോൾ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ പാടുപെട്ട് അഖിൽ; അദ്ധ്യാപകന്റെ ജോലി തുലാസിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സോഷ്യൽ മീഡിയയിൽ അറിയാതെ ഒരു പോസ്റ്റിട്ടത് ഇത്ര പ്രശ്നമാകുമെന്ന് ഈ അദ്ധ്യാപകൻ കരുതിയില്ല. ഏതോ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് അറിയാതെ ഷെയർ ചെയ്ത ഈ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സിബിഎസ്ഇ സ്കൂളിലെ അദ്ധ്യാപകനായ പാലാ സ്വദേശി അഖിലിന്റെ ജോലി ഇപ്പോൾ തുലാസിലാണ്. സത്യാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഈ അദ്ധ്യാപകൻ.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഏതാനും ദിവസങ്ങളായി ഒരു ഓഡിയോ ക്ലിപ്പിംഗും ഒരു ഫോട്ടോയും സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്. തമിഴ്നാട് സ്വദേശിയെന്നു പറയപ്പെടുന്ന ഒരാൾ നമ്മുടെ ദേശീയപതാക കത്തിക്കുന്നതാണ് ചിത്രം. ഇയാളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കണമെന്നതാണ് ഓഡിയോ സന്ദേശം.പഴയ സുഹൃത്തുക്കൾ എല്ലാവരുമുള്ള ഗ്രൂപ്പിൽ വന്ന ഫോർവേഡ് മെസേജ് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു. തമിഴ്നാട് സ്വദേശിയായ ഒരാൾ ദേശീയപതാക കത്തിക്കുന്നതും അതിനോടൊപ്പമുള്ള ഈ രാജ്യദ്രോഹിയെ പുറത്തുകൊണ്ടുവരണമെന്നുമുള്ള സന്ദേശവുമാണ് ഈ അദ്ധ്യാപകൻ ഷെയർ ചെയ്തത്.
ചിത്രവും ഓഡിയോയും ലഭിച്ച പാലാ കാർമൽ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ അഖിൽ കെ.ബി. മറ്റുള്ളവർക്കു ഇത് അയച്ചു നൽകി. സിബിഎസ്ഇ അദ്ധ്യാപകരുടെ ഔദ്യോഗികമായ ഒരു ഗ്രൂപ്പിയേക്കും ഈ സന്ദേശം അയച്ചു. രാത്രി 10 മണിക്കുശേഷമാണ് എല്ലാവർക്കും സന്ദേശം അയച്ചത്. നിർഭാഗ്യവശാൽ ഓഡിയോ ക്ലിപ്പിങ് ഈ ഗ്രൂപ്പിലും മറ്റു ചിലർക്കും ചെന്നില്ല. അഖിൽ ഇതു ശ്രദ്ധിച്ചതുമില്ല. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തെത്തുടർന്നു കോട്ടയം ലൂർദ്ദ് സ്കൂളിലെ സിബിഎസ്ഇ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്ന അഖിലിനോട് ക്യാമ്പിൽ പങ്കെടുക്കേണ്ട എന്നു നിർദ്ദേശം ഇന്നു ( 06/04/2018) കൊടുത്തു കഴിഞ്ഞു. വിശദീകരണംപോലും ചോദിക്കാതെ തുടർ നടപടികൾ ആലോചിച്ചു വരികയാണെന്നും അറിയുന്നു.
ചിത്രം മാത്രം ഗ്രൂപ്പിലേക്ക് എത്തിയതോടെ പതാക കത്തിച്ചത് ഈ അദ്ധ്യാപകനാണെന്ന തെറ്റുദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഉടൻ തന്നെ അദ്ധ്യാപകൻ ഇപ്പോൾ പങ്കെടുത്തുകൊണ്ടിരുന്ന മൂല്യനിർണ്ണയ ക്യാമ്പിൽ നിന്നും പുറത്താക്കി സിബിഎസ്ഇ അധികൃതർ ഉത്തരവിടുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ച ഒരു കാര്യത്തെ നിയമത്തിന്റെ പേരു പറഞ്ഞ് വേട്ടയാടുന്നത് അവസ്ഥയാണ് അദ്ധ്യാപകൻ ഇപ്പോൾ നേരിടുന്നത്. CBSE എന്ന സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ വിരോധ ബുദ്ധിയോടെ നിയമത്തെ സമീപിച്ചപ്പോൾ പെരുവഴിയിൽ ആയത് ഒരു അദ്ധ്യാപകനാണ്.
സ്വയം ദേശീയപതാക കത്തിക്കുന്ന ചിത്രമല്ല അഖിൽ അയച്ചുകൊടുത്തത്. ഒട്ടേറെ പേർ ഷെയർ ചെയ്തതും കുറ്റവാളിയെ പിടികൂടാൻ സഹായിക്കത്തക്കവിധമുള്ള ചിത്രവുമാണ് അയച്ചിട്ടുള്ളത്. ഈ ഗ്രൂപ്പിലേയ്ക്ക് അയച്ച സമയത്ത് തന്നെ മറ്റു ഒട്ടേറെ ആളുകൾക്കും അയച്ചിട്ടുണ്ട്. ഓഡിയോ ക്ലിപ്പിങ് അറ്റാച്ചാകാതെ പോയതാണെന്നു സാമാന്യ ബുദ്ധിയോടെ വീക്ഷിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. ഈ സംഭവത്തിൽ അദ്ധ്യാപകന്റെ ഉദ്ദേശ്യശുദ്ധി യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുകയെന്നതുതന്നെയാണ് എന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി. സംഭവിച്ചതെന്താണെന്ന കാര്യം അധികൃതരെ പറഞ്ഞ് ബോധ്യപ്പെടുത്തി ജോലിയിൽ തിരികെ കയറാനുള്ള ശ്രമത്തിലാണ് ഈ അദ്ധ്യാപകൻ.
എന്നാൽ CBSE വിവേചന ബുദ്ധിയോടെ ഇക്കാര്യത്തെ സമീപിക്കാത്തതോടെ ഒരദ്ധ്യാപകൻ ദുരിതത്തിലായത്. ഇത്തരത്തിൽ നടപടി തുടർന്നാൽ എങ്ങനെ ഇത്തരം കാര്യങ്ങൾക്കെതിരെ ആളുകൾ പ്രതികരിക്കും. കുറ്റവാളിയെ കണ്ടെത്താനും ഇത്തരം കാര്യങ്ങൾ തെറ്റാണെന്നു ബോധ്യപ്പെടുത്താനും ആണ് ആളുകൾ പ്രസ്തുത ഓഡിയോയും ചിത്രവും കൂടുതലും ഷെയർ ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾക്കു വിദ്യ പകരുന്ന CBSE ഇക്കാര്യത്തിൽ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ ഇനിയെങ്കിലും സമീപിക്കണം. അദ്ധ്യാപകനോട് വിശദീകരണം ആവശ്യപ്പെടുകയും തുടർന്നു അന്വേഷണം നടത്തുകുയും ചെയ്താൽ നിജസ്ഥിതി ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എൻ.സി.സി., ദേശീയോദ്ഗ്രഥന പരിപാടികൾ തുടങ്ങിയവയിലൊക്കെ പങ്കെടുത്തിട്ടുള്ള ഈ അദ്ധ്യാപകനെ ക്രൂശിക്കാൻ ഇടവരുത്തരുതെന്നാണ് ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍