ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. വാളയാർ ചെക്ക് പോസ്റ്റിൽ ഈ മാസം 11ന് നടത്തിയ പരിശോധയിലാണ് നാല് ക്യാമറകൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതി കൂടാതെ വാളായാർ ഇൻ ചെക്ക് പോസ്റ്റിൽ സി സി ടി വി സ്ഥാപിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാടുള്ള ഒരു ഏജൻസിയെ കൊണ്ട് ആർ ടി ഒ ഓഫീസ് പരിസരത്ത് അനധികൃതമായി ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐ പി എസ് സർക്കാരിന് നല്കിയ റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ട് കണ്ട് മുഖ്യമന്ത്രി ഞെട്ടി. ചെക്കു പോസ്റ്റുകൾ സുതാര്യതയിലേക്ക് മാറുന്നതിൽ വിജിലൻസിന് എന്താണ് കണ്ണു കടിയെന്ന് ഗതാഗത മന്ത്രിയെ വിളിച്ചു ആരാഞ്ഞുവെന്നാണ് വിവരം. എന്നാൽ സർക്കാർ അനുമതിയോടെയാണ് ചെക്ക് പോസ്റ്റിൽ ക്യാമറ സ്ഥാപിച്ചതെന്ന് ഗതാഗത മന്ത്രി അന്വേഷണം നടത്തിയ ശേഷം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ ചെക്ക് പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണർ ആസ്ഥാനത്തു നിന്നും ഈ മാസം മൂന്നാം തിയ്യതി രേഖാ മൂലം നിർദ്ദേശം നല്‍കിയിരുന്നുവെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ഉത്തരവ് സഹിതം മുഖ്യമന്ത്രിക്ക് ഗതാഗത മന്ത്രി മറുപടി നല്‍കിയെന്നാണ് അറിയുന്നത്.
ഗതാഗത കമ്മീഷറേറ്റിൽ നിന്നും ഉത്തരവ് നല്‍കും മുൻപ് തന്നെ സംസ്ഥാന സർക്കാരിൽ നിന്നും ചെക്കു പോസ്റ്റുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഗതാഗത കമ്മീഷണറേറ്റ് ഉത്തരവിറക്കിയത്. തങ്ങൾക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്തോ വലിയ പാതകം കണ്ടെത്തി എന്ന രീതിയിൽ സർക്കാരിനെ സമീപിച്ച വിജിലൻസ് ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇതിനിടെ ഒരു കൂട്ടം മോട്ടർ വാഹന ഇൻസ്പെക്ടർമാർ വിജിലൻസിനെതിരെ ഗതാഗത മന്ത്രിക്ക് നല്കിയ പരാതിയും ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ കാണിച്ചുവെന്നാണ് വിവരം.
വിജിലൻസിനെതിരെ മോട്ടോർ വാഹന ജീവനക്കാർ നൽകി പരാതിയിൽ പറയുന്നത് ഇങ്ങനെ.
മുൻപ് എങ്ങും ഇല്ലാത്ത വിധം തുടരെ തുടരെ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിൽ എത്തി ജോലി തടസപ്പെടുത്തുന്നു. എന്നാൽ വിജിലൻസ് പരിശോധനക്ക് ഞങ്ങൾ എതിരല്ല, പക്ഷേ വിജിലൻസ് ചെയ്യുന്നത് അധാർമ്മികമായ കാര്യങ്ങളാണ് ചെക്ക് പോസ്റ്റിലെ ആർ ടി ഒ ഓഫീസിന് മുന്നിൽ വന്ന് നിന്ന് എം വി ഐ യാണന്ന് പരിചയപ്പെടുത്തി പണ പിരിവ് നടത്തിയശേഷം ഓഫീസിൽ ഡ്യൂട്ടിയൽ ഉള്ള ജീവനക്കാരനെ കൈക്കൂലി വാങ്ങിയെന്ന് കുറ്റം ചുമത്തി നടപടി സ്വീകരിക്കുന്നു. എം വി ഐ മാർക്കും എ എം വി ഐ മാർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ നിയന്ത്രണം വന്നശേഷമാണ് വിജിലൻസിന്റെ പീഡനം ഉണ്ടായി തുടങ്ങിയത്. മുൻ കാലങ്ങളിൽ പരാതി ഉണ്ടായ്ൽ പോലും വിജിലൻസ് ചെക്ക് പോസ്റ്റുകളിൽ പേരിന് മാത്രമാണ് പരിശോധന നടത്തിയിരുന്നത്.
അയപ്പ ഭക്തരിൽ നിന്നും വിജിലൻസ് പണം പിരിക്കുന്നു. അതും ആർ ടി ഓ മാരുടെ തലയിൽ കെട്ടി വെയ്ക്കുന്നു. അതു കൊണ്ട് തന്നെ എല്ലാ ചെക്ക് പോസ്റ്റുകളിലും സി സി ടിവി ക്യാമറ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ക്യാമറ ഇല്ലാത്ത ചെക്ക് പോസ്റ്റുകളിൽ ഉടൻ ക്യാമറ സ്ഥാപിക്കണമെന്നും ആവിശ്യപ്പെടുന്നു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ചെക്ക് പോസ്റ്റുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ അഴിമതിക്കാരല്ലന്നാണ്. കാരണം മുൻപ് ഏത് ഉദ്യോഗസ്ഥനും ചെക്ക് പോസ്റ്റ് ഡ്യൂട്ടി വാങ്ങി പോകാം. സ്വാധീനവും കാശും മാത്രം മതിയായിരുന്നു. ഒരു വർഷത്തേക്ക് അഞ്ചും ഏഴും ലക്ഷം രൂപ വരെ കൈക്കൂലി കൊടുത്താണ് പണ്ട് പലരും ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി.
അഴിമതി രഹതരായ ഒരു കൂട്ടം ഉദ്യോഗസ്ഥർ നിരന്തരം ആവിശ്യപ്പെട്ടതു പ്രകാരം എൽ ഡി എഫ് സർക്കാർ വന്ന ശേഷം കേരളത്തെ നാലു സോണുകളായി തിരിച്ച് എല്ലാ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടി നിർബന്ധമാക്കി റൊട്ടേഷൻ വ്യവസ്ഥയിലാണ് ഡ്യൂട്ടി ക്രമീകരണം. അതു കൊണ്ട് തന്നെ ഒരു ഉദ്യോഗസ്ഥന് ശരാശരി ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ലഭിക്കുന്നുള്ളു. പിന്നീട് അടുത്ത ഊഴം ലഭിക്കണമെങ്കിൽ ആ സോണിലെ മുഴുവൻ എം വി ഐമാരും ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്തുവെന്ന് ഉറപ്പു വരുത്തണം. വാളായാർ ചെക്ക് പോസ്റ്റിൽ ഇപ്പോൾ നിയമനം ലഭിച്ചത്.
അടുത്തിടെ ജോലിയിൽ കയറിയ സേഫ് സോൺ ചുമതലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ്. ഇതിൽ കലിപൂണ്ട സ്ഥിരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി മാത്രം നോക്കിയിരുന്നു ഉദ്യോഗസ്ഥർ വിജിലൻസുമായി ഒത്തുകളിച്ചാണ് ഇപ്പോഴത്തെ പരിശോധ പ്രഹസനമെന്നാണ് ഇവരുടെ പരാതി. കാരണം ചെക്ക് പോസ്റ്റുകളിൽ മാത്രം സ്ഥിരം ഡ്യൂട്ടി നോക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിന് പുറമെയുള്ള വരുമാനം തന്നെ അൻപ്ത ലക്ഷത്തിനും ഒരു കോടിക്കും ഇടയിലായിരുന്നു. ഇവരിൽ പലരും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും മറ്റു വകുപ്പ തല നടപടികളിലും അന്വേഷണം നേരിടുന്നുണ്ട്.
എന്തായാലും മോട്ടർ വാഹന വകുപ്പ് ഉദ്യാഗസ്ഥരുടെ പരാതി അങ്ങനെ കളയാൻ സർക്കാർ ഒരുക്കമല്ലന്ന സൂചനയാണ് ലഭിക്കുന്നത്. ഡ്യൂട്ടി റൊട്ടേഷൻ വന്ന ശേഷമുള്ള വിജിലൻസിന്റെ നടപടിയും അതിന് മുൻപുള്ള വിജിലൻസിന്റെ നീക്കവും പ്രത്യേകം പ്രത്യേകം പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആശിർവാദവും ഉണ്ടെന്നാണ് സൂചന.
Stories you may Like
- ഗോവിന്ദാപുരം ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ്
- തൂണിലും തുരുമ്പിലും കാശ് ഒളിപ്പിക്കുന്ന ജാലവിദ്യയുമായി വാളയാറിലെ ഉദ്യോഗസ്ഥർ!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍