മണ്ണുത്തി-കറുകുറ്റി റോഡിൽ സബ് വേ അനിവാര്യം; മറുനാടൻ വാർത്തയിൽ കേന്ദ്രത്തിന് കത്തെഴുതി ജില്ലാ കളക്ടർ; അപകടമരണത്തിന്റെ ഭീതി മാറിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് നാട്ടുകാരും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കേരളത്തിന്റെ ഹൃദയഭാഗത്തുകുടി കടന്നു പോകുന്ന മണ്ണുത്തികറുകുറ്റി ദേശിയപാതയുടെ റോഡിനു ഇരു വശത്തും സബ് വേകൾ വന്നേക്കുമെന്ന് സൂചന. ഇതിന്റെ ഇരുവശത്തും താമസിക്കുന്ന ജനങ്ങൾ പലപ്പോഴും റോഡു മുറിച്ചു കടക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങളെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ദിവസം വിശദമായ അപകട കണക്കുകൾ സഹിതം മറുനാടൻ മലയാളി പ്രസിദ്ധികരിച്ചിരുന്നു. ആളുകൾ ഇനിയും അപകടങ്ങളിൽ പെടാതിരിക്കാനായി സബ്വേകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര റോഡു വികസന മന്ത്രാലയത്തിനെ ജില്ലകലക്ട്ടർ ഇമെയിൽ വഴി അറിയിച്ചു. റോഡിനു ഇരുവശവും താമസിക്കുന്ന ആളുകളുടെ സുരക്ഷ മാനിച്ചു റോഡു മുറിച്ചു കടക്കാനുള്ള അടിപാതകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് തൃശൂർ ജില്ല കലക്ട്ടർ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയുടെ പ്രൈവറ്റു സെക്രട്ടറിക്ക് ഇമെയിൽ വഴി അയച്ചത്. ഇതിന്റെ പകർപ്പ് മറുനാടന്‍ ലഭിച്ചു.
ഫെബ്രുവരി 27നാണ് മറുനാടൻ സുരക്ഷിതമെന്ന് വിശേഷിപ്പിച്ചു തുറന്നു കൊടുത്ത മണ്ണുത്തികറുകുറ്റി നാലുവരിപ്പാത മരണക്കുരുക്കോയെന്ന വാർത്ത! പ്രസിദ്ധികരിച്ചത്. ഇതിനെ തുടർന്നു ഇതു ശ്രദ്ധയിൽപ്പെട്ട തൃശൂർ ജില്ലകലക്ട്ടർ കേന്ദ്ര റോഡു വികസന മന്ത്രാലയത്തിനു ഇമെയിൽ വഴി കാര്യങ്ങൾ അറിയച്ചത്. കേരളത്തിന്റെ ഹൃദയത്തിലുടെ കടന്നു പോകുന്ന ദേശിയപാതയിൽ മണ്ണുത്തിവടക്കാഞ്ചേരി അതിവേഗ പാതക്കു ഇടയിലുള്ള 12 പ്രമുഖ ജംഗ്ഷനുകളിൽ അപകടങ്ങൾ വളരെ കുടുതലാണെന്നും, മതിയായ അടിപാതകൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും കളക്ടര്ഡ വിശദീകരിക്കുന്നു. ഇവിടെ അടിപാതകളുടെ പ്രാധാന്യം മനുഷ്യാവകാശ കമ്മിഷൻ വരെ ഒരു സമയത്ത് ചുണ്ടികാട്ടിയതാണെന്നും ഒപ്പം ഇതിനു പരിഹാരം കാണാനായി അന്ന് ദേശിയപാത അഥോറിറ്റിയെ വരെ അത് അറിയിച്ചതാണെന്നും കളക്റ്റ്ടർ കേന്ദ്രത്തിനു അയച്ച ഇമെയിൽ പറയുന്നു.
മറുനാടൻ വാർത്തയെ തുടർന്നാണ് ഈ പ്രശ്നം ഉന്നതരുടെ ശ്രദ്ധയിൽ ഇപ്പോൾ പെട്ടതെന്നും തൃശൂർ ജില്ല കലക്ട്ടർ നടപടി പ്രതിക്ഷ തരുന്നതാണെന്നും നാടുകാരുടെ കുട്ടായ്മയായ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ സെക്രട്ടറി സതിഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനിയും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. ഒപ്പം നിയസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മറുനാടനോട് വിശദീകരിച്ചു.
റോഡു വികസനത്തിന് ശേഷം നാട്ടുകാരായ 133പേരാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ട് ഇവിടെ മരിച്ചത്. ഇവിടെ നടക്കുന്ന അപകട മരണങ്ങളുടെയും, നാട്ടുകാർക്ക് സംഭവിക്കുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിൽ നാട്ടുകാർ ചേർന്നു നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. കോയമ്പത്തൂർഅവിനാശി റോഡിൽ കുന്നുകാലികൾക്ക് പോലും റോഡു മുറിച്ചു കടക്കാൻ റോഡിൽ സബ്വെ അടക്കമുള്ള സൗകര്യമുണ്ട്. മറ്റിടങ്ങളിൽ കന്നുകാലികൾക്ക് നൽകുന്ന വില പോലും തങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ് ഇവരുടെ വാദം. അപകട സാധ്യത കണക്കിൽ എടുത്തു 37 കിലോമീറ്റർ ചുറ്റളവിൽ സബ്വെകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരിനെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടം.
2011ലാണ് പാത ഇരട്ടിപ്പിച്ചു ടോൾ പിരിവ് ഹൈവേയിൽ തുടങ്ങുന്നത്. 2011 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ നാലുവരി പാതയിൽ നടന്ന അപകടങ്ങളുടെ കണക്കെടുത്താൽ 37 കിലോമിറ്റർ ചുറ്റളവിൽ നടന്നത് 2028 അപകടങ്ങളാണ്. 1825 ദിവസങ്ങൾക്കിടയിലാണ് ഇത്രയും അപകടങ്ങൾ. അതായത് ഒരു ദിവസം ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്രയും അപകടങ്ങളിൽ നിന്നായി മരണപെട്ടവർ 419 പേരാണ്. ഗുരുതരമായി പരിക്ക് പറ്റിയവർ 2359 പേർ. 519 പേർക്ക് അംഗവൈകല്യം സംഭവിച്ചുവെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി സതിഷിനു വിവിധ വർഷങ്ങളിൽ ലഭിച്ച വിരവകാശ നിയമ പ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു.
റോഡിനു ഇരു വശത്തും ജീവിക്കുന്ന ജനങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് റോഡു വികസനവും അനുബന്ധ നിർമ്മാണ പ്രവർത്തങ്ങളുമെന്നാണു തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആരോപണം. 2013 മുതൽ 2016 വരെ മണ്ണുത്തി ഇടപ്പള്ളി നാലുവരി പാതയിൽ സർക്കാർ സ്ഥാപിച്ച 38 ക്യാമറയിൽ പതിഞ്ഞത് അമിത വേഗതയിൽ പോയ പതിനേഴു ലക്ഷം വാഹനങ്ങളാണ്. ഒരു തെറ്റിന് 400 രൂപ നിരക്കിൽ 70 കോടി രൂപയാണ് സർക്കാർ ഖജനാവിൽ ഇതുമായി ബന്ധപെട്ടു കിട്ടിയത്. റോഡ് സിഗ്നൽ ലംഘിച്ചതിന് 3000 വാഹനങ്ങളിൽ നിന്ന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ പറയുന്നു. ഓരോ ജങ്ങ്ഷനിലും സീബ്ര സിഗ്നൽ ക്രോസിംഗിൽ രണ്ടോ അഞ്ചോ മിനിട്ട് വാഹനം നിർത്തിയിടാൻ മനസില്ലാത്തവരാണ് പാതയിലൂടെ കടന്നു പോകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇവർക്കു തടസമുണ്ടാക്കാൻ പറയുന്നില്ല.
ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി എന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡുമുറിച്ചുകടക്കാൻ നോക്കിയപ്പോൾ 413 അപകടങ്ങളിൽ 133 പേർ മരിച്ചെന്നും അതിൽ 435 പേർക്ക് ഗുരുതര പരിക്കു സംഭവിച്ചുവെന്നും ഇവർ പറയുന്നു. അപകടമുണ്ടാക്കിയവരെ കണ്ടെത്തി മനുഷ്യരുടെ ജീവന് വേണ്ടി നൽക്കുന്ന പരാതിയിന്മേൽ നടപടികൾ സ്വികരിക്കത്ത ഭരണകുടം മരണവും പിഴ സംഖ്യയും ഒരു ബഹുമതിയായി കണക്കാക്കുന്നതിന്റെ ഫലമായാണ് അപകടങ്ങൾ കൂടുന്നതെന്നും വർഷാവർഷം ബോധവൽകരണവും ട്രാഫിക് വാരാഘോഷവും നടത്തി സർക്കാരിന്റെ ജനക്ഷേമം അവസാനിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍