കന്യകമാരായ പെൺകുട്ടികളെ ലേലം ചെയ്ത് ഡാർക്ക് വെബിലെ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ്; ലൈംഗിക അടിമകളെ കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക്; ഏറ്റവും കൂടുതൽ മനുഷ്യക്കടത്ത് നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ; കിഴക്കൻ യൂറോപ്പ് ആസ്ഥാനമാക്കിയ ഗ്രൂപ്പിൽ ഡിമാന്റ് ഏറെയുള്ളത് 15 തികയാത്ത പെൺകുട്ടികൾക്ക്; കുട്ടികളുടെ പോൺ വ്യാപാരത്തിനായി യുഎസിൽ മാത്രം 50,000 ആളുകൾ ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നുവെന്ന് അധികൃതർ; പിടികൂടാൻ പ്രയാസം
മറുനാടൻ ഡെസ്ക്
ഡാർക്ക് വെബ് എന്ന മനുഷ്യക്കടത്ത് കേന്ദ്രം കുപ്രസിദ്ധമാണ്. ഇതുവഴിയുള്ള മനുഷ്യക്കടത്ത് വ്യാപകമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഡാർക്ക് വെബ് വഴി ഏറ്റവും കൂടുതൽ മനുഷ്യക്കടത്ത് നടക്കുന്നത്. കിഴക്കൻ യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു മനുഷ്യക്കടത്ത് കേന്ദ്രമായ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് ഇന്റർപോൾ നിരീക്ഷിച്ചണത്തിലാണ്. ഇത് ഡാർക്ക്-വെബിൽ പ്രവർത്തിക്കുകയും ലൈംഗിക അടിമകളെ ഗൾഫ് രാജ്യങ്ങളിലേക്ക് വിൽക്കുകയും ചെയ്തിരുന്നു. ഡാർക്ക് വെബിലൂടെ വഴി 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്.
ഡാർക്ക്നെറ്റ് വെബിൽ ഉൾപ്പെടുന്ന വേൾഡ് വൈഡ് വെബിന്റെ ഭാഗമാണ് ഡാർക്ക് വെബ്, ചില പ്രത്യേക സോഫ്റ്റ്വേർ ഉപയോഗിച്ച് മാത്രം ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതാണ് ഓവർലേ നെറ്റ്വർക്ക്സ്.ഡീപ്പ് വെബിൽ ഡാർക്ക് വെബ് ചെറിയൊരു ഇടം സൃഷ്ടിക്കുന്നു, സാധാരണ സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് അവിടേക്ക് പോകാൻ കഴിയില്ല.
ഫ്രെന്റ് ടു ഫ്രെന്റ് , പിയർ ടു പിയർ എന്നീ നെറ്റ് വർക്കുകളിലൂടേയും, ഡാർക്ക്നെറ്റിലെ ഡാർക്ക് വെബ് സന്ദർശിക്കാം, ടോർ, ഫ്രീനെറ്റ്, ഐ2പി എന്നിവയാണ് ഡാർക്ക് വെബിലേക്കുള്ള സ്വകാര്യവും, പൊതുവുമായ പ്രധാന മാർഗ്ഗങ്ങൾ. ഡാർക്ക് വെബ് ഉപഭോക്താക്കൾ സാധാരണ വൈബിനെ ക്ലിയർനെറ്റ് എന്നാണ് വിളിക്കുന്നത്, കാരണം സാധാരണ വെബിൽ ഒന്നുതന്നെ എൻക്രിപ്റ്റ് അല്ല എന്നതാണ്. ഒണിയൻലാന്റ് എന്നാണ് ടോറിലൂടെയുള്ള ഡാർക്ക് വെബിനെ വിശേഷിപ്പിക്കുന്നത്. ഒണിയൻ നെറ്റ് വർക്കിലെ ട്രാഫിക്കുകളെല്ലാം onion എന്ന രീതിയിലാണ് നടക്കുന്നത്.
ഡീപ് വെബ് മനുഷ്യക്കടത്തുകാർക്കും അശ്ലീല വിഡിയോകൾ വിൽക്കുന്നവർക്കുമുള്ള പ്രധാന ഒളിത്താവളമാണ്. കുട്ടികളുടെ പോൺ വ്യാപാരം ചെയ്യുന്നതിനായി യുഎസിൽ മാത്രം 50,000 ആളുകൾ ഡീപ് വെബിലേക്ക് പ്രവേശിക്കുന്നുവെന്നാണ് അധികൃതർ കണക്കാക്കുന്നത്. സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലും ഡീപ് വെബിന്റെ സ്വഭാവം വച്ച് ഇവരെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാക്കുന്നു. ആഴത്തിലുള്ള ഇരുണ്ട വെബ് യഥാർഥ ലോകത്തിന്റെ പ്രതിഫലനമാണ്. മാരകമായ രോഗികളോ ഗർഭിണികളോ ചെറുപ്പക്കാരായ അമ്മമാരോ ആയ പെൺകുട്ടികളെ വിൽക്കില്ല എന്നാണ് തട്ടിക്കൊണ്ടുപോകുന്നവർ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്. യൂറോപ്പിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ഇരകളെ എത്തിക്കാൻ വൻ തുകയാണ് വാങ്ങുന്നത്.
ഡാർക്ക്-വെബ് കന്യക ലേലങ്ങൾ പതിവായി നടക്കുന്നുണ്ട്. കന്യകയായ പെൺകുട്ടികളെ വിൽക്കാനുണ്ടെന്ന പരസ്യങ്ങളിൽ അവരുടെ പ്രായം, മുടിയുടെ നിറം, അളവുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 15പോലും തികയാത്ത പെൺകുട്ടികൾക്കാണ്. 15 വയസുകാരി ലോറയുടെ ലേലത്തിന്റെ ഒരു വിചിത്രമായ പരസ്യം ഈയിടെ ഡാർക്ക് വെബ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പെൺകുട്ടിക്ക് വിലയിട്ടിരുന്നത് 575,000 ഡോളർ ആയിരുന്നു. 2016 ൽ യുകെയിൽ ജനിച്ച 17 വയസ്സുള്ള ജെമ്മ എന്ന പെൺകുട്ടിയുടെ ഓൺലൈൻ വിൽപനയും ഡാർക്ക് വെബ് വഴി നടത്തിയിരുന്നു. ഡാർക്ക് വെബിൽ ബ്രിട്ടിഷ് കൗരക്കാരികളുടെ തുടക്ക വില 92,000 ഡോളറായിരുന്നു.
ഇത്തരം ഇരകളെ ആഗോളതലത്തിൽ എത്തിക്കാൻ അവർക്ക് കഴിയുമെന്നാണ് സംഘത്തിലെ ഒരാൾ പറഞ്ഞത്. ഒരാളുടെ ആവശ്യപ്രകാരം ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും വേണ്ട സ്ഥലത്ത് എത്തിച്ചുകൊടിക്കാനും അവർ തയാറായിരുന്നു. എന്നാൽ അത്തരമൊരു സേവനത്തിനു വൻ തുകയാണ് ഈടാക്കിയിരുന്നത്. പ്രത്യേകിച്ച് യൂറോപ്പിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ വൻ തുകയാണ് വാങ്ങുന്നത്. ബ്ലാക്ക് ഡെത്ത് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന രണ്ട് വ്യക്തികൾ ക്ലോ അയ്ലിങ് എന്ന ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയതായി 2017 ജൂലൈയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഫോട്ടോഷൂട്ടിനായി മിലാനിലേക്ക് പോയപ്പോഴാണ് ക്ലോയിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകൽ സമയത്ത് യുകെയിലെ കോൾസ്ഡൺ സ്വദേശിയും 20 വയസ്സുള്ളതുമായ അയ്ലിങ് ലണ്ടനിൽ ഫിൽ ഗ്രീന്റെ സൂപ്പർ മോഡൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു.
അയ്ലിങ് മിലാനിലെത്തിയ ശേഷം പിറ്റേന്ന് രാവിലെ തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ട് രംഗത്തെത്തി. 300,000 ഡോളറാണ് ആവശ്യപ്പെട്ടത്. ഈ തുക നൽകിയില്ലെങ്കിൽ അയ്ലിംഗിനെ ലൈംഗിക അടിമയായി ലേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സഹായത്തിനായി ഗ്രീൻ ഇറ്റലിയിലെ യുകെ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ഇറ്റാലിയൻ പൊലീസ് വിലാസം തേടിപോയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പകരം അവർ അയ്ലിംഗിന്റെ ചില വസ്ത്രങ്ങളുള്ള മുറി കണ്ടെത്തി. ഇതിനിടെ 2017 ജൂലൈ 18 ന് മോഡലിനെ തട്ടിക്കൊണ്ടുപോയതിന് പോളിഷ് പൗരനായ ലുകാസ് ഹെർബയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെർബയെ ആദ്യം ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ, അയാൾ അയ്ലിംഗിനെ കെറ്റാമൈൻ കുത്തിവച്ചതായും അവളെ ഹോൾഡാൽ ബാഗിലിട്ടതായും സമീപമുള്ള ഒരു വീട്ടിലേക്ക് കാറിന്റെ ഡിക്കിയിൽ കയറ്റി കൊണ്ടുപോയതായും പറഞ്ഞു. അയ്ലിംഗിനെ അറബികൾക്ക് വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് വെബ്സൈറ്റിലെ ഡീപ് വെബ് വഴി വിൽക്കുകയാണെന്നും ഹെർബ അയ്ലിംഗിനോട് അന്ന് വെളിപ്പെടുത്തിയിരുന്നു.
Stories you may Like
- ക്രിസ്റ്റർഫർ നോളന്റെ വേറിട്ട ജീവിതം
- ലഹരി പാഴ്സലുകളിൽ അകത്തായത് ഏഴു പേർ; സിനിമാക്കാർ അടക്കം നിരീക്ഷണത്തിൽ
- മുംബൈയുടെ 'തല്ലുകൊള്ളി'യായതോടെ പാണ്ഡ്യയുടെ ലോകകപ്പ് മോഹം തുലാസിൽ
- കേന്ദ്രത്തിന്റെ ഭരണ പരാജയം അക്കമിട്ട് നിരത്തി കോൺഗ്രസിന്റെ 'ബ്ലാക്ക് പേപ്പർ';
- താരീഖ് അൻവറിന്റെ വരവ് മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍