ഞാൻ പറഞ്ഞത് അതല്ല... ഇന്റർപോൾ തിരയുന്നുവെന്ന് പറഞ്ഞു; അവരെ അറിയിക്കാൻ അഡ്രസ് തരാൻ വിളിച്ചതാ... അല്ലാതെ ഒന്നുമില്ല.... അയ്യോ പാവം ടീച്ചർ വച്ചിട്ടു പോയി; ദീപാ നിശാന്തിനെ മറുനാടൻ എഡിറ്റർ ഭീഷണിപ്പെടുത്തിയ വോയ്സിലുള്ളത് ടീച്ചർ വിളി മാത്രം; തെളിയുന്നത് മഞ്ഞപത്രമെന്ന് മറുനാടനെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ 'ദീപയടി' മുഖം; സത്യം തിരിച്ചറിഞ്ഞ് പോരാളി ഷാജിക്കായി ചാവേറുകളാകുന്നവരെ പൊളിച്ചടുക്കി സോഷ്യൽ മീഡിയയും; ഇന്റർപോൾ വാദം സൈബർ സഖാക്കളെ തിരിഞ്ഞു കുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് യുകെയിൽ പിഴശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജൻ സ്കറിയയുടെ പുറകെ ഇന്റർപോൾ എന്ന വ്യാജ വാർത്ത പ്രചരിച്ചത് സൈബർ സഖാക്കളായിരുന്നു. തൃശൂർ കേരള വർമ്മാകോളേജിലെ ദീപ ടീച്ചർ ഈ വ്യാജ പ്രചരണത്തെ വൈറലാക്കാനും ശ്രമിച്ചു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും ദീപ ടീച്ചർ ഇട്ടു. അതായത് ഇന്റർപോൾ പോസ്റ്റിട്ടതിന്റെ പേരിൽ ഇതിന്റെ എഡിറ്റർ വിളിച്ച് ഭീഷണിപ്പെടുത്തീട്ടുണ്ടെന്നും ഞാൻ കിടുകിടാ വിറച്ച് മൂന്നര മിനിറ്റ് സമയം ഇരുന്നുവെന്നും പിന്നെ ഒരു വിധം എണീറ്റ് പോസ്റ്റ് ഒന്നൂടി ഷെയർ ചെയ്യാണ് !????????????എന്നുമായിരുന്നു ആ പോസ്റ്റ്. എന്നെ ദൈവം കാക്കും! എന്നും കുറിച്ചു. ഇതോടെ സൈബർ സഖാക്കൾ പോസ്റ്റ് ഏറ്റെടുത്ത് ചർച്ചയും തുടങ്ങി. ഷാജൻ സ്കറിയെ ഫോണിൽ സ്ത്രീയോട് അപമരാധയായി പെരുമാറിയെന്ന തരത്തിലായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ദീപ ടീച്ചറുമായി എന്താണ് സംസാരിച്ചതെന്നത് മറുനാടൻ പുറത്തു വിടുന്നത്.
നേരത്തെ കലേഷിന്റെ കവിതാ മോഷണത്തിൽ ദീപാ നിശാന്ത് എന്ന ദീപ ടീച്ചർ പ്രതിക്കൂട്ടിൽ നിന്നിരുന്നു. കലേഷിന്റെ കവിതാ വിവാദമുണ്ടായപ്പോൾ മോഷണം നിഷേധിക്കുന്ന തരത്തിലാണ് പ്രതികരണവുമായി എത്തിയത്. പിന്നിൽ കലേഷിന്റെ ഭാഗത്താണ് സത്യമെന്ന് തെളിയുകയും ചെയ്തു. മറ്റൊരാൾ കൊടുത്ത കവിത തന്റെ പേരിൽ പ്രസിദ്ധീകരിച്ചുവെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ കവിതാ മോഷണമെന്ന ആരോപണം സോഷ്യൽ മീഡിയ ദീപാ നിശാന്തിനെതിരെ ഉന്നയിക്കുകയും ചെയ്തു. കവിതാ മോഷണത്തിലെ ധാർമികത പല വശത്തും ചർച്ചയായി. ഇതോടെ സോഷ്യൽ മീഡിയയിലെ പലരുടേയും എഴുത്ത് കോപ്പിയടിയാണോ എന്ന സംശയവും ഉണ്ടായി. കൊച്ചി മെട്രോയിലെ യാത്രയിൽ കുമ്മനടിയെന്ന വാക്കെത്തിയത് പോലെ ദീപയടിയും ചർച്ചയായി. ഇതിന് ശേഷം ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെയും പോസ്റ്റിട്ട് വിവാദത്തിലായി.
രാഷ്ട്രീയമില്ലാത്ത വ്യക്തിയെന്ന തലത്തിൽ പൊതു അഭിപ്രായം നടത്തുന്ന നീക്കത്തെ അനിൽ അക്കര എംഎൽഎ പൊളിക്കുകയും ചെയ്തു. ഈ വിഷയത്തിൽ എല്ലാം സത്യത്തിനൊപ്പമാണ് മറുനാടൻ നിന്നത്. ഏതായാലും ഷാജൻ സ്കറിയ അപമര്യാധയായി പെരുമാറിയെന്ന ദീപ ടീച്ചറുടെ വാദവും പച്ചക്കള്ളമാണ്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയെന്ന് പോസ്റ്റിട്ട പശ്ചാത്തലത്തിൽ തന്റെ ഫോൺ നമ്പർ പറയാനാണ് ഷാജൻ സ്കറിയെ ടീച്ചറെ വിളിച്ചത്. ഒരിക്കൽ പോലും മോശമായി പെരുമാറിയുമില്ല. ഭീഷണിപ്പെടുത്തിയതുമില്ല. എന്നാൽ മറുനാടൻ മലയാളി മഞ്ഞയാണെന്നും തനിക്ക് ഇഷ്ടമുള്ളത് ഫെയ്സ് ബുക്കിൽ കുറിക്കുമെന്നും പ്രകോപനമുണ്ടാക്കി സംസാരിക്കുന്നതും ടീച്ചറാണ്. ഇന്റർപോളിന് കൈമാറാൻ തന്റെ അഡ്രസും ഫോൺ നമ്പറും നൽകാൻ മാത്രമാണ് വിളിക്കുന്നതെന്നും പോസ്റ്റിനെ കുറിച്ചല്ല പറയുന്നതെന്നും ഷാജൻ വിശദീകരിക്കുന്നുമുണ്ട്.
അമ്പത്തിനാല് സെക്കന്റ് മാത്രം നീളുന്ന ഫോൺ സംഭാഷണം ഇങ്ങനെ
ഷാജൻ സക്റിയ:ടീച്ചറല്ലേ...
ദീപ ടീച്ചർ:ആരാ...
ഷാജൻ സക്റിയ:ഞാൻ ഷാജനാ.. ഷാജൻ സ്കറിയ
ദീപ ടീച്ചർ:ആ..
ഷാജൻ സക്റിയ:ഞാൻ അഡ്രസ് പറഞ്ഞുതരാൻ വിളിച്ചതാ...
ദീപ ടീച്ചർ:എന്തിനാ....
ഷാജൻ സക്റിയ:അല്ല ടീച്ചറേ.. എന്നെ ഇന്റർപോൾ തിരയുന്നു എന്ന് പറഞ്ഞില്ലേ.. അഡ്രസ് തരാം.. ഇന്റർപോളിനോട് വിളിച്ചു പറഞ്ഞാൽ മതി.. വാട്സാപ്പിൽ ഇട്ടാൽ മതിയോ... എന്നെ ഇന്റർപോൾ തെരയുന്നതായി ഫെയ്സ് ബുക്കിൽ ഇട്ടിരിക്കുന്നത് കണ്ടു. എന്റെ ഫോൺ നമ്പർ താരാം
ദീപ ടീച്ചർ: ഞാൻ ഫെയ്സ് ബുക്കിൽ ഇഷ്ടമുള്ള ഇടും. താൻ തന്റെ മഞ്ഞ പത്രം കൊണ്ട് ഇഷ്ടമുള്ളത് ചെയ്യും... ഞാൻ സൗന്ദര്യം വിൽപ്പന ചരക്കാണെന്ന തരത്തിൽ പോസ്റ്റ് ഇട്ടില്ല....
ഷാജൻ സക്റിയ: ഞാൻ പറഞ്ഞത് അതല്ല... ഇന്റർപോൾ തിരയുന്നുവെന്ന് പറഞ്ഞു. അതിന് അഡ്രസ് വേണമെങ്കിൽ തരാമെന്ന് പറഞ്ഞ് വിളിച്ചതാ.. അല്ലാതെ ഒന്നുമില്ല....
അയ്യോ പാവം ടീച്ചർ വച്ചിട്ടു പോയി
മുകളിൽ പറഞ്ഞ ഫോൺസംഭാഷണം വിശദമായി ശ്രദ്ധിച്ചാൽ തന്നെ കള്ളവ് പറയുന്ന പോസ്റ്റാണ് ഫോൺ വിളിയിൽ ഇട്ടതെന്ന് വ്യക്തമാണ്. ഒരു ഭീഷണിയും പെടുത്തിയിട്ടില്ല. അസാധാരണമായി ഒരു വാക്കും പറഞ്ഞു മില്ല. തീർത്തും ബഹുമാനത്തോടെയായിരുന്നു പ്രതികരണം. എന്നാൽ ഒരു കോളേജ് അദ്ധ്യാപികയെ വിളിക്കുമ്പോൾ ഉണ്ടാകേണ്ട മാന്യമായ പ്രതികരണം ടീച്ചറുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. പറയുന്നത് കേൾക്കാനോ അഡ്രസ് എഴുതിയെടുത്ത് ഇന്റർപോളിന് നൽകാനോ തയ്യാറാകുന്നുമില്ല. താൻ തെറ്റ് ചെയ്തെങ്കിൽ ഇന്റർപോളിനെ കൊണ്ട് പിടിപ്പിക്കണമെന്ന അഭ്യർത്ഥന സമൂഹ മാധ്യമങ്ങളിലും ഷാജൻ സ്കറിയ ചർച്ചയാക്കിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മറുനാടനെതിരെ ദീപാ നിശാന്ത് പ്രചരിപ്പിക്കുന്നതെന്ന് ഫോൺ സംഭാഷണത്തെ ഭീഷണിയായി വിലയിരുത്തുന്നതിൽ നിന്ന് വ്യക്തമാണ്.
ഇതുമായി ബന്ധപ്പെട്ട് ദീപാ നിശാന്ത് ഇട്ട പോസ്റ്റിൽ അനീഷ് ഷംസുദീൻ എന്ന വ്യക്തിയിട്ട കമന്റിന് ദീപ കൊടുത്ത മറുപടി ശ്രദ്ധേയമാണ്. ദീപയെക്കുറിച്ചുള്ള ഇക്കിളി വാർത്തകൾ ... അടിപൊളി ആണല്ലൊ ചീഫ് എഡിറ്റർ . ഇതൊന്നും സ്ത്രീ വിരുദ്ധ ആണെന്ന് പുള്ളിക്ക് അറിയില്ലെ ? എന്നായിരുന്നു അനീഷിന്റെ ചോദ്യം. അതിന് ദീപ നൽകിയ മറുപടി ഇങ്ങനെ- 'ഇക്കിളി'യിൽ പിടിച്ചു നിൽക്കുന്ന ഒരു പാവം മഞ്ഞപ്പത്രത്തിന്റെ വയറ്റുപ്പിഴപ്പാണ്. 'സൗന്ദര്യം വിൽപ്പനച്ചരക്കാക്കായ ' തുടങ്ങിയ വാചകങ്ങളിലൂടെ വായനക്കാരിൽ ഇക്കിളിയുത്പാദിപ്പിച്ച് മുന്നോട്ടു പോകുന്ന ഒരു സാധു മനുഷ്യനാണ്. വിഷമിപ്പിക്കരുത്. ഇങ്ങനെ ന്യായം വിളമ്പുന്നവരാണ് ഫോൺ വിളിച്ച് അഡ്രസ് പറയുന്നതിന് ഭീഷണിയായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയുടെ സഹതാപം നേടാൻ ശ്രമിക്കുന്നത്. കലേഷുമായി ബന്ധപ്പെട്ട കവിതാ വിവാദത്തിലും ഇതെല്ലാം സംഭവിച്ചിരുന്നു.
ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയക്ക് യുകെയിൽ പിഴശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജൻ സ്കറിയയുടെ പുറകെ ഇന്റർപോൾ.-എന്ന വ്യാജ കമന്റിട്ടത് ചേതനാ റാസൽകൈമ എന്ന ഗ്രൂപ്പാണ്. സിപിഎം സൈബർ സഖാക്കൾ ഇന്ത്യയ്ക്ക് പുറത്തിരുന്ന് നടത്തുന്ന വ്യാജ പ്രചരണത്തിന് വിശ്വാസ്യത നൽകാനായിരുന്നു ദീപ ടീച്ചർ ശ്രമിച്ച് പരാജയപ്പെട്ടത്. ഈ പോസ്റ്റ ്ഷെയർ ചെയ്താണ് ഇത്രയ്ക്കൊക്കെ പിഴ അടയ്ക്കാനുണ്ടെങ്കിപ്പിന്നെ ആരായാലും വ്യാജവാർത്തകളും ഇക്കിളിവാർത്തകളും കൊടുത്ത് പിടിച്ചുനിക്കാൻ നോക്കും! ചാണകവെള്ളത്തീ കുളിക്ക്യേം ചെയ്യും! സ്വാഭാവികം !-എന്ന സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കിയ വ്യാജ ആരോപണത്തിന് ദീപ ടീച്ചർ പിന്തുണ നൽകിയത്.
ടീച്ചറെന്ന നിലയിൽ കവിതാ മോഷണം നടത്തിയതിലെ ധാർമികത ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കള്ളം പറയുകയും ചെയ്യുമെന്നാണ് ഭീഷണി പോസ്റ്റിട്ടതിൽ നിന്ന് സോഷ്യൽ മീഡിയ വായിച്ചെടുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍