അച്ഛനുപേക്ഷിച്ച ബാല്യം; വീട്ടു ജോലിയിൽ കിട്ടുന്ന ഭക്ഷണം മൂന്ന് മക്കൾക്കും വീതിച്ചു നൽകി പച്ചവെള്ളം കുടിച്ച് കഴിഞ്ഞ അമ്മ; കുടുംബത്തിന്റെ വിശപ്പുമാറ്റാൻ കള്ളവണ്ടി കയറി ഒൻപതുകാരനെത്തിയത് ബംഗളുരുവിൽ; ചായക്കച്ചവടവും പാതയോരത്തെ ഉറക്കവുമായി തുടക്കം; റിയൽ എസ്റ്റേറ്റിലെ ഇരട്ടിലാഭം ഈ കാട്ടാക്കടക്കാരനെ ശതകോടീശ്വരനാക്കി; തെരഞ്ഞെടുപ്പ് തോൽവിയിലും നിരാശനാകാതെ മുന്നോട്ട്; ബൊമനഹള്ളിയെ സ്വന്തം തട്ടകമാക്കിയ ആമച്ചലുകാരൻ അനിൽകുമാറിന്റെ കഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് താൻ ചായ വിറ്റ് നടന്നിരുന്നു എന്നായിരുന്നു നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തൽ ... ഇത് കർണാടകയിലെ തെരെഞ്ഞടുപ്പിലും ചർച്ച വിഷയമാക്കിയത് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കടുത്തുള്ള ആമച്ചൽ സ്വദേശി പി അനിൽകുമാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജും സ്വന്തം ഇമേജും ബന്ധിപ്പിച്ച് കൊണ്ടുള്ള അനിൽകുമാറിന്റെ പ്രചരണം കർണാടകയിലെ ബൊമ്മനഹള്ളി മണ്ഡലത്തിൽ ശ്രദ്ധേയനാക്കുകയും ചെയ്തു. ബിജെപി-കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സമാനമായിരുന്നു പ്രചരണം. കാശിറക്കി വോട്ട് ചോദിച്ചിട്ടും പ്രതീക്ഷിച്ചത് പെട്ടിയിലായില്ല. എങ്കിലും അനിൽകുമാർ നിരാശനല്ല.
കപ്പും സാസാറും ചിഹ്നമാക്കി അനിൽകുമാർ ഗോദയിലിറങ്ങിയപ്പോൾ മണ്ഡലത്തിലെ 36000ത്തോളം വരുന്ന മലയാളികൾ കൈവിടില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സംഭവിച്ചത് അതൊന്നുമല്ല. 1143 വോട്ട് മാത്രമാണ് അനിലിന് കിട്ടിയത്. അപ്പോഴും ചില തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഈ മലയാളി. ഇലക്ഷൻ കഴിഞ്ഞാൽ ഇവിടങ്ങളിൽ ജന പ്രതിനിധിയെ മഷി ഇട്ട നോക്കിയാൽ കാണില്ല.... വീണ്ടും കാണണമെങ്കിൽ അടുത്ത തെരെഞ്ഞടുപ്പ് വരെ കാക്കണം. വോട്ട് കുറഞ്ഞെങ്കിലും ബൊമനഹള്ളിയെ സ്വന്തം തട്ടകമായി മാറ്റി പ്രശ്ന പരിഹാരങ്ങളുണ്ടാക്കാനാണ് അനിൽ കുമാറിന്റെ തീരുമാനം.
പൊതു പ്രവർത്തന രംഗത്ത് ഇറങ്ങും മുൻപ് തന്നെ അനിൽകുമാർ മണ്ഡലത്തിലെ പരസഹായി കൂടിയാണ് , ഇതിനകം തന്നെ ചാരിററി പ്രവർത്തനങ്ങൾക്ക് കോടികൾ ചെലവഴിച്ചു കഴിഞ്ഞു. ഇല്ലായമകൾക്ക ്നടുവിൽ നിന്ന് വന്ന ഇദ്ദേഹം മണ്ഡലത്തിലുള്ളവരുടെ വല്ലായ്്മകൾ കേൾക്കാനും കാണനും കണ്ണീർ ഒപ്പാനും ഇനിയും ഉണ്ടാകുമെന്നാണ് അഭ്യൂദയ കാംക്ഷികളോടു പറയുന്നത്. ചായവിറ്റ് കോടീശ്വരനായ അനിൽകുമാറിന്റെ ബാല്യം ഇല്ലായ്മകളുടേതായിരുന്നു. അതിന് പരിഹാരമുണ്ടാക്കിയത് ഈശ്വര കടാക്ഷമാണ്. ഇത് സഹജീവികൾക്കും നൽകാനാണ് അനിൽകുമാറിന്റെ തീരുമാനം. കർണ്ണാടകയിൽ അധികാരം പിടിക്കാൻ എല്ലാ പാർട്ടികളും കുതിരക്കച്ചവടത്തിലേക്ക് പോകുമ്പോൾ അനിൽ കുമാർ തോൽവിയിലും തളരാതെ പൊതുപ്രവർത്തനത്തിൽ സജീവമാകുന്നു.
ദുഃഖങ്ങളും ദുരിതങ്ങളും ചുമടായപ്പോൾ ഒൻപതാം വയസിൽ കാട്ടാക്കടയിലെ ആമച്ചലിൽ നിന്നും കള്ള വണ്ടി കയറിയ അനിൽകുമാർ ചെന്നെത്തിയത് മുംബൈയിലെ ഒരു ചായക്കടയിലായിരുന്നു. അവിടെ സഹായിയായി കൂടി മുന്നോട്ടു പോകുന്നതിനിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഉടമ കടപൂട്ടി. വീണ്ടും നാട്ടിലേക്ക് തിരിച്ചു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബം അമ്മ വീട്ടുജോലി ചെയതുവരുന്നത് വരെ കാത്തിരിക്കുമായിരുന്നു. അമ്മയക്കായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും നൽകുന്ന ഭക്ഷണം മക്കളുടെ അടുത്ത് എത്തി പകുത്ത് നല്കിയരുന്ന അമ്മ സത്യത്തിൽ പച്ച വെള്ളം കുടിച്ചാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. നാല് ഇഡ്ഢലിയോ നാലു ദേശയോ കിട്ടിയിരുന്നത് മൂന്ന് മക്കൾക്കായി അമ്മ പകുത്ത് നൽകിയിരുന്നതായി അനിൽകുമാർ നിറ കണ്ണുകളോടെ ഓർക്കുന്നു.
അടുക്കള പണിക്ക് പുറമെ പച്ചമരിച്ചീനി അരിഞ്ഞുണക്കൽ ഉൾപ്പെടെയുള്ള ജോലികൾക്കും അമ്മ പോയിരുന്നു. അച്ഛനുപേക്ഷിച്ച് പോയതനിനാൽ അമ്മയുടെ കഠിനാദ്ധ്വാനം മാത്രമായിരുന്നു കുടുംബത്തിന്റെ അത്താണി. പട്ടിണി ഏറി വരികയും അമ്മയുടെ ദുരിതം കാണാൻ കഴിയാതെ വരികയും ചെയ്തതോടെ അനിൽകുമാർ വീണ്ടും വണ്ടി കയറി. ഇത്തവണ എത്തപ്പെട്ടത്് ബാഗ്ലൂരിലായരുന്നു. അവിടെ മജസ്റ്റിക് സ്ട്രീറ്റിൽ ഉറങ്ങി, കടവരാന്തയിൽ ചായ വിൽപ്പന തുടങ്ങിയ അനിലിന്റെ ചായക്ക് ഡിമാന്റ് കൂടിയതോടെ ഭാഗ്യവും തെളിഞ്ഞു. ചായക്കച്ചവടത്തിനായി കടയെടുത്തു. പിന്നീട് എം ജി റോഡിലായി ചായക്കട.
ഇതിനിടെ സമീപത്തെ പ്രധാന കടകളിലെയും കമ്പിനികളിലെയും ചായ എത്തിക്കാനും അവസരമായി. ചെമ്മണ്ണൂർ ജുവലേഴ്സ്, വിപ്രോ, ഒരു ലിഫ്ട്് കമ്പിനി എന്നിവിടങ്ങളിലെ നൂറ് കണക്കിന് ജീവനക്കാർ അനിൽകുമാറിന്റെ പറ്റുകാരും ആയി. മോശമില്ലാത്ത വരുമാനം ഉണ്ടായതോടെ 19ാം വയസിൽ അനിൽകുമാർ വിവാഹവും കഴിഞ്ഞു. തൃശൂർ സ്വദേശിനി സന്ധ്യ ജീവിത സഖിയായതോടെയാണ് അനിൽകുമാറിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിത്. കുടുംബമായതോടെ വീടെന്ന സ്വപ്നവുമായി ബാഗ്ലൂർ നഗരത്തിൽ നിന്നും 8 കിലോ മീറ്റർ അകലെയുള്ള ബൊമ്മനഹള്ളിയിലെത്തി സ്ഥലം വാങ്ങി.
വീടു വെയ്ക്കാൻ ആലോചന തുടങ്ങിയപ്പോൾ ചില സുഹൃത്തുക്കൾ വാങ്ങിയ സ്ഥലം മോശമാണന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് കുറച്ചു കൂടി ഉള്ളിലേക്ക് മാറി സ്ഥലം വാങ്ങി വീടു പണി തുടങ്ങിയപ്പോൾ ആദ്യം വാങ്ങിയ സ്ഥലം ഇരട്ടി വിലക്ക് വാങ്ങാൻ ആളെത്തി. ഉടൻ വിറ്റു കാശ് വാങ്ങി. റിയൽ എസ്റ്റേറ്റിലെ ലാഭം നേരിട്ടനുഭവിച്ച് അറിഞ്ഞു. പിന്നീട് പണി നടക്കുന്ന വീടിന്റെ മുന്നിലുള്ള ഒരേക്കർ വാങ്ങി ഫ്ളോട്ട് തിരിച്ചു വിറ്റു. തുടർന്ന് പണിയിച്ച വീടും കൂടി വിറ്റ് രണ്ട് ഏക്കർ വാങ്ങി. ഇതിനിടെ ചായ ക്കട നിർത്തി. പിന്നെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. പതിനഞ്ച് വർഷം മുൻപ് ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ഉണ്ടായ മാറ്റവും തന്റെ തലവര മാറ്റിയെഴുതാൻ കാരണമായതായി അദ്ദേഹം പറയുന്നു.
ഇപ്പോൾ ബാംഗ്ലൂരിലെ കണ്ണായ സ്ലത്ത് 300 ഏക്കർ ഭൂമിയുണ്ട് അനിൽകുമാറിന്. ഇവിടെ വിവിധ പ്രോജക്ടുകൾ വരാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയില സമ്പാദ്യം ഉൾപ്പെടെ 339 കോടിയുടെ ആസ്തിയുണ്ട് അനിൽകുമാറിന്. മണ്ഡലത്തിൽ ജയിക്കാനല്ല മത്സരിച്ചത് എന്ന് അനിൽകുമാർ പറയുന്നു. കോൺഗ്രസ് ബിജെപി അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയത്തിന് അറുതി വരുത്തുകയായിരുന്നു ലക്ഷ്യം. ബൊമ്മനഹള്ളിയിലെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജന പ്രതിനിധികൾ ഇറങ്ങി ചെന്നിട്ടില്ല.. നല്ല റോഡില്ല, കുടിവെള്ളമില്ല, തൊഴിരഹിതർ കൂടുന്നു. തൊഴിൽ രംഗത്തെ ചൂക്ഷണങ്ങൾക്കും അറുതിയായിട്ടില്ല. അതു കൊണ്ട് തന്നെ തോറ്റാലും ഇനിയുള്ള ജീവിതം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയാണന്ന് അനിൽ പറയുന്നു.
ഗാർമെന്റ്സ് മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്കായി പരിശീലന പദ്ധതി, പാവങ്ങൾക്കായി ക്ഷേമ പദ്ധതികൾ അങ്ങനെ. അനിൽകുമാറിന്റെ നിയന്ത്രണത്തിലുള്ള ഫൗണ്ടേഷൻ വഴി പല വിധ പദ്ധതികളാണ് ആസുത്രണം ചെയ്യാൻ പോകുന്നത്. തോൽവിക്കിടയിലും മനസ്സ് മടുത്തിട്ടില്ല. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഒരു കൈ നോക്കാനാണ് അനിൽകുമാറിന്റെ ആലോചന. മണ്ഡലത്തിൽ സജീവമായ അനിൽകുമാർ പിറന്ന നാടിനെ കൈവിടാനും ഒരുക്കമല്ല.
കാട്ടാക്കടയിലെ ആമച്ചലിൽ നടക്കുന്ന ഏതു പരിപാടിക്കും സഹായങ്ങൾക്കും അനിൽകുമാറിന്റേതായി സഹായം ഉണ്ടാവും അതു കൊണ്ട് തന്നെ ബൊമ്മനഹള്ളിക്കാരെ പോലെ തന്നെ ആമച്ചൽകാർക്കും അനിൽ പ്രിയപ്പെട്ടവൻ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍