എൻഡോസൾഫാൻ ദുരിതബാധിതർക്ക് തണലേകാൻ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു; വീണ്ടും ഒപ്പു മരം പിറവിയെടുത്തപ്പോൾ പ്രതീക്ഷനൽകുന്നത് ഉയിരുബാക്കിവെച്ച് വൈകല്യങ്ങൾ നൽകിയ ദുരിതബാധിതരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും; എൻഡോസൾഫാൻ ദുരിതബാധിതരുടെ നീതിക്കായി കയ്യൊപ്പ് പതിഞ്ഞ് വീണ്ടും കാസർഗോഡിന്റെ ഒപ്പുമരം
മറുനാടൻ ഡെസ്ക്
കാസർഗോഡ്: ഭരണകൂടം ഒരുപറ്റം മനുഷ്യജീവികളോട് കാണിച്ച ക്രൂരതയ്ക്കും നെറികേടുകൾക്കുമെതിരെയായിരുന്നു ആദ്യ ഒപ്പുമരം പിറന്നത്. എൻഡോസൾഫാനെന്ന രോഗദുരിതത്തിന്റെ നരകയാതനകൾ ലോകത്തിൽ നിന്ന് വലിച്ചെറിയുക എന്നതായിരുന്നു കേരളം സാക്ഷ്യം വഹിച്ച ഒപ്പു മരത്തിന്റെ ലക്ഷ്യം. 20011 ഏപ്രിലിൽ ആരംഭിച്ച ഒപ്പുമരം അക്കൊല്ലം സ്റ്റോക്ക് ഹോമിൽ നടന്ന കൺവെൻഷനിൽ വച്ച് ലോകമെമ്പാടും എൻഡോസൾഫാൻ നിരോധിക്കണമെന്ന തുറന്ന ആവശ്യമുന്നയിച്ചു. എൻഡോസൾഫാൻ ദുരിതം പേറി കഴിയുന്ന കുരുന്നുകുട്ടി പരാതീനങ്ങളെ വരെ അണിനിരത്തി നടത്തിയ ഒപ്പു സമരം കേറള ചരിത്രത്തിൽ തന്നെ എടുത്തുപറയയേണ്ട നീക്കങ്ങളിലൊന്നായിരുന്നു. ലോകമെമ്പാടും എൻഡോസൾഫാൻ നിരോധിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.
ഈ ദുരിതം ലോകത്ത് ഇനി ഒരിടത്തും സംഭവിക്കരുതെന്നും എൻഡോസൾഫാൻ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എൻവിസാജ് (എൻഡോസൾഫാൻ വിറ്റിംസ് സപ്പോർട്ട് എയിഡ് ഗ്രൂപ്പ്) പറയുന്നത്. 2011ൽ നടന്ന ആദ്യ ഒപ്പുസമരത്തിൽ നിരവധി സാംസ്കാരിക സാഹിത്യ പ്രവർത്തകരായിരുന്നു അണിനിരന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്തരായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകർ ഈ ഒപ്പു സമരത്തിന് ഐകൃദാർഢ്യവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ എൻഡോസൾഫാൻ എതിർക്കണമെന്ന് കേരളത്തിലെ ഇരകൾ ആവശ്യപ്പെടുമ്പോഴും സ്റ്റോക്ക് ഹോമിൽ ഇന്ത്യൻ പ്രതിനിധി നിരോധനത്തെ എതിർത്ത് രംഗത്തെത്തുകയായിരുന്നു. കേന്ദ്ര സ്ഥാപനമായ ഹിന്ദുസ്ഥാൻ പെന്റിസൺസ് ലിമിറ്റഡാണ് എന്റോസൽഫാന്റെ ഇന്ത്യയിലെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.
എന്നാൽ എൻഡോസൾഫാൻ ആഗോള നിരോധനം തന്നെ നടപ്പിലായത് കേരളത്തിലെ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസമായ വിധിയായിരുന്നു. കീടനാശിനി നിരോധനപ്പട്ടികയിൽ ഉൾപ്പെടുത്തിയെഹ്കിൽ മാത്രമേ ദുരിതബാധിതർക്ക് ഇതിന്റെ നഷ്ടപരിഹാരം കിട്ടുകയുള്ളു. എന്നാൽ കേന്ദ്ര സർക്കാർ കമ്പനിയിൽ നിന്നും വിലകൊടുത്തുവാങ്ങിയ വിഷം വഴി കൊല്ലാക്കല ചെയ്യപ്പെട്ടത് ഒരു പറ്റം ജനസമൂഹത്തിന്റെ പ്രതീക്ഷകളു സ്വപ്നങ്ങളുമായിരുന്നു.
ഒന്നാം ഒപ്പുസമരം നിരോധനം ആവശ്യപ്പെട്ടായിരുന്നു. ഇതിന്റെ വിജയത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി എൻഡോസൾഫാൻ ദുരിതബാധിതർ രണ്ടാം ഒപ്പു സമരം 2012ൽ അധികം വൈകാതെ വീണ്ടും ആരംഭിച്ചു. കേരള സർക്കാരും മനുഷ്യാവകാശ കമ്മീഷനും നമ്മിൽ നടത്തിയ കരാർ അനുസരിച്ചുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ആദ്യവിഹിതമായ 87 കോടി രൂപ അനുവദിക്കാതിരുന്നപ്പോഴാണ് രണ്ടാം ഒപ്പുസമരം പൂർവാധികം കരുത്തോടെ രംഗത്തെത്തിയത്.
നൂറിലധികം സാംസ്കാരിക പ്രവർത്തകർ എൻഡോ സൾഫാൻ ഇരകൾക്ക് നൽകേണ്ട നീതിക്കായി അണി നിരന്നു. രാത്രിയും പകലും നടത്തിയ ഐതിഹാസിക മുന്നേറ്റം സാമൂഹികപ്രവർത്തരും ഒരു പറ്റം പരിസ്ഥിതി സ്നേഹികളും ഏറ്റെടുത്ത് നടപ്പിലാക്കിയ വിജയങ്ങളിലൊന്നായി പിന്നീട് ചരിത്രത്തിലടയാളപ്പെടുത്തി.ഒപ്പുമരച്ചുവട്ടിൽ ഉപവാസമിരുന്നതിന്റെ ഫലമായി കേരളാ പ്ലാന്റേഷൻ കോർപറേഷൻ തങ്ങളുടെ കുറ്റം ഏറ്റു പറയുകയും ആദ്യ ഗഡുവായി 27 കോടി രൂപ എൻഡോസൾഫൻ ദുരിതബാധിതർക്ക് നൽകുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ മുൻപ് നിശ്ചയിച്ച ഭരണഘടനാപരമായ ആശ്വാസഗഡു മാത്രമായിരുന്നു അത്. 2012 ജൂൺ 5 മുതൽ അതു വിതരണം ചെയ്തും തുടങ്ങി. തുടർന്ന് രണ്ടാം ഗഡുവായ 26 കോടി രൂപയും നൽകാൻ അവർ പിന്നീട് നിർബന്ധിതരാകുകയായിരുന്നു.
2010ൽ നടന്ന മൂന്നാം ഒപ്പുസമരത്തിൽ പത്ത് അമ്മമാരും ഡി.വൈ.എഫ് .ഐ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തക വന്ദന ശിവയും ചേർന്ന് നടപ്പിലാക്കിയ ചുവടുവെയ്പ്പിലൂടെ പ്രശ്നം സുപ്രീംകോടതി പരിഗണനയിലെത്തുകയും 210ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച അഞ്ചുലക്ഷം വരെയുള്ള ആശ്വാസ ധനസഹായം സുപ്രീംകോടതി മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നും ധ്രുതവേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. 201ലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ പ്രധാനപ്രതിയായ കേന്ദ്ര സർക്കാർ ഇവിടെ ഒരു സമഗ്ര പാലിയേറ്റിവ് പുനരിധാവസ ആശുപത്രി സ്ഥാപിക്കണമെന്ന് നിർദ്ദേശവും വന്നു.
എന്നാൽ വീണ്ടും ഐതിഹാസികമായ ഒപ്പുസമരത്തിന്റെ നാലാം ജീവന് കഴിഞ്ഞനാളുകളിൽ വീണ്ടും പിറവിയെടുത്തത്. ഇന്ന് എൻ.എസ് മാധവൻ ഉദ്ഘാടനം ചെയ്ത ഒപ്പംസമര കൂട്ടായ്മ അവസാനിക്കുകയാണ്. 1995ൽ സ്ഥാപിച്ച ട്രൗബ്യൂണലനുസരിച്ച് കേന്ദ്രസർക്കാരാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രിക്ക് ഇതു സംബദ്ധിച്ച് കത്തയച്ചെങ്കിലും കേന്ദ്രം ഇതിനോട് മുഖം തരിഞ്ഞ് നിന്നെന്നും സംസ്ഥാന സർക്കാർ പറയുന്നു. ഒരു വർഷം പത്തുപകോടിയാണ് ദുരതബാധിതർര്ര് പെൻഷൻ നൽകാൻ വേണ്ടി മാത്രം കേരള സർക്കാർ ചിലവഴിക്കുന്നത്. ആശ്വാസ ധനത്തുകയും അതിന്റെ 20 ശതമാനമായ 200 കോടിയെങ്കിലും കേന്ദ്രം വഹിക്കണമെന്നാണ് സർക്കാരിനോട് കേരളം മുന്നോട്ടുവെക്കുന്നത്.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം
- രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കലാപശ്രമം, 'ബുൾഡോസർ' പ്രയോഗവുമായി അധികൃതർ
- 'സഹജീവനം സ്നേഹഗ്രാമം' ഒന്നാംഘട്ടം നാളെ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
- എൻഡോസൾഫാൻ ദുരിതബാധിതൻ തൂങ്ങിമരിച്ച നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍