പൈപ്പ് വെള്ളത്തിൽ സൂചി കഴുകി വീണ്ടും കുത്തിവച്ചു; ദാരിദ്ര്യത്തെ മഹത്വവൽക്കരിച്ച് താരമായി; മദർ തെരേസയെ വിശുദ്ധയാക്കുന്നതിനെതിരെ വിമർശനങ്ങളുമായി വിദേശ മാദ്ധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികൾ വത്തിക്കാനിൽ അവസാന ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് മദറിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ദാരിദ്ര്യത്തെ മഹത്വവൽക്കരിച്ചാണ് മദർ പേരെടുത്തതെന്നുള്ള വിമർശനങ്ങളോടെ വിശുദ്ധയാക്കലിനെതിരെ വിദേശമാദ്ധ്യമങ്ങളടക്കം രംഗത്തെത്തി.
കൊൽക്കത്തിലെ ദരിദ്രരുടെയും നിരാലംബരുടെയും ആശ്രമയായിരുന്ന മദർ തെരേസ, ഈ ദാരിദ്ര്യത്തെ മുതലെടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. മദറിന്റെ ജീവകാരുണ്യ സംഘടനയ്ക്ക് ലഭിച്ചിരുന്ന ഫണ്ടുകൾ മറച്ചുവെക്കുന്നതിനുള്ള മറയായിരുന്നു ഈ ശ്രമങ്ങളെല്ലാം എന്നും വിമർശകർ പറയുന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുകയാണ് മദർ ചെയ്തതെന്നും ഇവർ ആരോപിക്കുന്നു.
ഇന്ത്യയിൽ മതപരിവർത്തനത്തിന് വേണ്ടിയാണ് മദർ തെരേസ വന്നതെന്നും അതിലാണ് ശ്രദ്ധിച്ചിരുന്നതെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ, മദറിന്റെ അനുയായികൾ എക്കാലത്തും ഇത് നിരാകരിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ, മദറിനൊപ്പം വളണ്ടിയർമാരായി പ്രവർത്തിച്ചിവരുന്ന വിദേശികളടക്കമുള്ളവർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ വെളിപ്പെടുത്തുന്നു.
മദറിനൊപ്പം വളണ്ടിയറായി പ്രവർത്തിച്ചിരുന്ന ഹെംലി ഗോൺസാലസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ദരിദ്രർക്കും രോഗികൾക്കും മരുന്നും മറ്റും സഹായവും എത്തിച്ചിരുന്നെങ്കിലും അതൊന്നും ശരിയായ രീതിയിലായിരുന്നില്ല എന്ന് ഗോൺസാലസ് ആരോപിക്കുന്നു. ഒരാളെ കുത്തിവച്ച സൂചി പൈപ്പുവെള്ളത്തിൽ കഴുകി അടുത്തയാളെയും കുത്തിവെക്കാൻ പോലും ഉപയോഗിച്ചിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.
ആസന്നമരണരായ നിരാലംബർക്കായി മദർ സ്ഥാപിച്ച നിർമല ഹൃദയ എന്ന സ്ഥാപനത്തിൽ രണ്ടുമാസത്തോളം ഗോൺസാലസ് വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ സ്ഥാപനത്തിൽ ഒരു ഡോക്ടർ പോലുമുണ്ടായിരുന്നില്ലെന്ന് ഇയാൾ ആരോപിക്കുന്നു. എന്തിന് പരിശീലനം സിദ്ധിച്ച ഒരു നഴ്സുപോലും അവിടെയുണ്ടായിരുന്നില്ലെന്നും ഗോൺസാലസ് പറയുന്നു.
കോൺസൻട്രേഷൻ ക്യാമ്പിനെക്കാളും ദൈന്യതയാർന്ന കാഴ്ചകളായിരുന്നു അവിടെയുണ്ടായിരുന്നത്. ഈ സ്ഥാപനത്തിൽ വാട്ടർ ഹീറ്ററെങ്കിലും സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ അത് അധികൃതർ പുച്ഛിച്ചുതള്ളിയതായും ഗോൺസാലസ് പറയുന്നു. ഇവിടെ അതൊന്നും പാടില്ല, യേശുവിന് അത് ഇഷ്ടമാകില്ല എന്നായിരുന്നുവത്രെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ അഭിപ്രായം.
നേരത്തെ മദറിനെ വിശുദ്ധയാക്കാൻ തീരുമാനിച്ച വത്തിക്കാൻ കണ്ടെത്തിയ അത്ഭുതങ്ങളും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള വഴിയൊരുക്കിയത് മദറിന്റെ പേരിലുള്ള അദ്ഭുതമായിരുന്നു. ഇത് ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു. ഒരു ബ്രസീലിയൻ പൗരന്റെ തലച്ചോറിലെ ട്യൂമർ മദറിന്റെ മധ്യസ്ഥതയിൽ ഭേദപ്പെട്ടതാണ് രണ്ടാമത്തെ അദ്ഭുതമായി അംഗീകരിച്ചത്. ഇതോടെയാണ് സെപ്റ്റംബർ നാലിനു മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച്ത.
നാലു ദിവസം മുമ്പാണ് വത്തിക്കാന്റെ വിദഗ്ധസമിതി അദ്ഭുതസംഭവം ശരിവച്ചത്. ഇതോടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക നടപടി വത്തിക്കാൻ പൂർത്തിയാക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിശുദ്ധപദവി പ്രഖ്യാപനങ്ങളിലൊന്നാണിത്. 1999 ൽ മദറിനെ ദൈവദാസിയായും 2003 ൽ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ദിനാജ്പൂർ ജില്ലയിൽ ഒരു ആദിവാസി വനിതയുടെ ട്യൂമർ ഭേദപ്പെട്ടതാണ് അംഗീകരിക്കപ്പെട്ട ആദ്യ അദ്ഭുതം. 2002 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇത് അംഗീകരിച്ചത്.
മദർ മരിച്ചതിന് ശേഷം ഇവരുടെ പേരിലുള്ള രോഗവിമുക്തി ആദ്യമായുണ്ടായത് 2003ലായിരുന്നു. ഇന്ത്യൻ സ്ത്രീയായ മോണിക ബെസ്രയുടെ ഉദര കാൻസർ പെട്ടെന്ന് മാറിയ സംഭവമായിരുന്നു അന്നുണ്ടായത്. തുടർന്ന് അന്നത്തെ പോപ്പായ ജോൺ പോൾ രണ്ടാമൻ മദറിന് മുക്തിയരുളുകയും ചെയ്തിരുന്നു. ഇവരെ വിശുദ്ധമായി പ്രഖ്യാപിക്കണമെങ്കിൽ രണ്ടാമതൊരു രോഗശാന്തി കൂടി തെളിയിക്കപ്പെടേണ്ടിയിരുന്നു. ഇതിനിടെയാണ് തന്റെ ഇടവകയിലെ ഒരാൾക്ക് ബ്രെയിൻ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സാവോപോളോയിലെ ഫാദർ എൽമിറാൻ ഈ വർഷം ആദ്യം രംഗത്തെത്തിയത്. രോഗിയുടെ ഭാര്യ രോഗം ഭേദമാകുന്നതിന് മദർ തെരേസയുടെ ഇടപെടലിനായി പ്രാർത്ഥിച്ചതിലൂടെയാണ് ബ്രെയിൻ ട്യൂമർ ഇല്ലാതായതെന്നാണ് പ്രചരിക്കപ്പെട്ടത്.
പ്രാർത്ഥനയ്ക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷം രോഗി ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വാർത്ത. ഇയാളുടെ പെട്ടെന്നുള്ള രോഗവിമുക്തി കണ്ട് ഡോക്ടർമാർ ഞെട്ടിത്തിരിച്ച് നിൽക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെടാനാണ് വത്തിക്കാൻ രണ്ട് ഒഫീഷ്യലുകളെ ബ്രസീലിലേക്ക് അയക്കുകയും ചെയതു. ഇതിനൊക്കെ ഒടുവിലാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ, മദറിന്റെ കാലത്തുകൊൽക്കത്തയിൽ നടന്ന കാരുണ്യ പ്രവർത്തനങ്ങളെ നിരാകരിക്കുന്ന വിധത്തിലാണ് വിദേശ മാദ്ധ്യമങ്ങളുടെ വാർത്തകൾ.
Stories you may Like
- ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യാന്തസ്സിനു കടുത്ത ഭീഷണി -വത്തിക്കാൻ
- ആർച്ച് ബിഷപ്പുമാർ വത്തിക്കാനിലേക്ക്; മാർപ്പാപ്പയുമായി ചർച്ചയ്ക്ക് സാധ്യത
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- ചൈനയിലെ മെയിൻ ലാൻഡിൽ പുതിയ കത്തോലിക്ക രൂപതയും ബിഷപ്പിനെയും നിയമിച്ച് വത്തിക്കാൻ
- മോൺ. ഡോ. ജോർജ്ജ് പനംതുണ്ടിൽ വത്തിക്കാൻ സ്ഥാനപതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍