മഹാദുരന്തം സംഭവിച്ചാലും വേണ്ടില്ല! ഫ്ലാറ്റ് മുതലാളിമാർക്ക് കുഴപ്പം സംഭവിക്കരുത്; അപകട സാധ്യത നിരത്തി നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളി; ജേക്കബ് തോമസിന്റെ സ്ഥാനചലനത്തിലെ കള്ളക്കളിക്ക് കാരണം ഇതു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അപകമുണ്ടാകുമ്പോൾ മാത്രം ദുരന്തത്തെ പറ്റി ആലോചിക്കുന്നവരാണ് മലയാളികൾ. പണമുള്ളവന് എന്തു ചെയ്യാൻ അവസരമൊരുക്കാൻ മാത്രമാണ് ഈ കള്ളക്കളി. ബോട്ടു ദുരന്തമുതൽ, മഴക്കെടുതികൾ വരെയുള്ളവയിൽ ഭരണകൂടത്തിന്റെ ഈ നിലപാടുകൾ വ്യക്തവുമാണ്. ഒന്നും ആരും അറിയിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ അപ്പോഴൊക്കം കൈകഴുകുകയും ചെയ്യും. വെറുതെ ഇരുത്താനാണ് മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഫയർഫോഴ്സിന്റെ തലപ്പത്തുകൊണ്ടുവന്നത്. എന്നാൽ ഇരിക്കുന്ന കസേരയുടെ പവർ തിരിച്ചറിയുന്ന ഡിജിപി റാങ്കിലുള്ള ഉദ്യാഗസ്ഥൻ ചിലതെല്ലാം മനസ്സിലാക്കി. എന്നാൽ അതിന് പുല്ലുവിലയാണ് ആഭ്യന്തര വകുപ്പ് നൽകിയത്. കാരണം ഫ്ലാറ്റ് മാഫിയയെ വെറുപ്പിച്ച് സാധാരണക്കാരുടെ സുരക്ഷയെന്നത് സർക്കാരിന് ചിന്തിക്കാൻ പോലൂം കഴയില്ല.
ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് നാഷണൽ ബിൽഡിങ് കോഡ് (എൻബിസി) നിർബന്ധമാക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് ഫയർഫോഴ്സ് മേധാവിയായിരിക്കെ ഡോ. ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറിയ റിപ്പോർട്ട് തള്ളി. എൻബിസി സർക്കുലർ വിവാദമായ സാഹചര്യത്തിൽ ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്. ജേക്കബ് തോമസിനെ ഫയർഫോഴ്സിൽ നിന്ന് നീക്കിയതോടെ റിപ്പോർട്ട് ഇനി പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇതിന് വേണ്ടി മാത്രമാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ തലവനായി ജേക്കബ് തോമസിനെ മാറ്റിയത് എന്നതാണ് തെളിയുന്നത്. പൊലീസ് കൺസട്രക്ഷൻ കോർപ്പറേഷനിലെ അഴിമതികൾ ജേക്കബ് തോമസ് കണ്ടെത്തുന്നതിന് മുമ്പ് അവിടെ നിന്നും മാറ്റും. അതാണ് അവസ്ഥ.
നാഷണൽ ബിൽഡിങ് കോഡിൽ ചില വ്യവസ്ഥകളുണ്ട്. അതിൽ പ്രധാനം ഇവയാണ്. ലിഫ്റ്റ്, എക്സലേറ്റർ എന്നിവയ്ക്കു പുറമേ ബഹുനില കെട്ടിടങ്ങളിൽ രണ്ടു സുരക്ഷാ വാതിലുകൾ പ്രത്യേകമായി തയ്യാറാക്കണം., സ്മോക്, ഫയർ, അലാമുകൾ എല്ലാ നിലകളിലും ഒരുക്കുക, 15-30 മിറ്റർ ഉയരമുള്ള കെട്ടിടങ്ങളിലേക്കുള്ള വഴിക്ക് 18 മീറ്റർ വീതി വേണം., 60 മീറ്ററിൽ കൂടുതലുള്ളവയ്ക്ക് 30-15 മീറ്റർ വഴി ഉണ്ടാകണം, 10 കി. മീ ചുറ്റളവിൽ ഫയർസ്റ്റേഷൻ ഉണ്ടായിരിക്കണം, എല്ലാ കെട്ടിടങ്ങൾക്കും ഫയർഫോഴ്സിന്റെ ക്ലിയറൻസ് നിർബന്ധമാക്കണം, അടിക്കടി മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. ജേക്ക്ബ് തോമസ് പറയുന്നത് പോലെ ഇതൊക്കെ നടപ്പാക്കിയാൽ ഫ്ലാറ്റ് നിർമ്മാണം നിലയ്ക്കും. കെട്ടിപ്പൊക്കിയ പലതും പൊളിച്ചു കളയേണ്ടിയും വരും. ഇത് മുതലാളിമാർക്ക് താങ്ങാൻ കഴയില്ല. അപ്പോൾ പിന്നെ ദുരന്തം ഉണ്ടായാലും കുഴപ്പമില്ലെന്നാണ് ചിലരുടെ നിലപാട്.
ഏതു സമയവും സംസ്ഥാനം നേരിട്ടേക്കാവുന്ന ദുരന്തങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടാണ് ജേക്കബ് തോമസ് നൽകിയത്. എന്നാൽ ഫ്ളാറ്റ് നിർമ്മാതാക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി റിപ്പോർട്ട് സർക്കാർ അവഗണിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളിൽ അഗ്നിബാധമുണ്ടായാൽ വൻദുരന്തമുണ്ടാകുമെന്ന് റിപ്പോർട്ടിൽ ചാണ്ടിക്കാട്ടുന്നു. പത്തിൽ ഒരാളുടെ ജീവൻപോലും രക്ഷിക്കാനാവില്ല. ഇടുങ്ങിയ ഇടവഴികളും കൈയേറ്റങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം. മിക്ക പാർപ്പിട പ്രദേശങ്ങളിലും ഫയർഫോഴ്സ് യൂണിറ്റുകൾക്ക് എത്താനാവില്ല. എത്തിയാലും 60 മീറ്ററിന് മുകളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാകില്ല.
വൻ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ പത്തിൽ കൂടുതൽ ഫയർ എഞ്ചിനുകൾ വേണ്ടിവരും. ഇവയുടെ സുഗമമായ പോക്കുവരവിന് സ്ഥലസൗകര്യം മിക്കയിടങ്ങളിലുമില്ല. ഉള്ള സ്ഥലങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കുകയാണ്. മിക്ക ഫ്ളാറ്റുകളിലും അടിയന്തിരഘട്ടത്തിൽ രക്ഷപ്പെടാനുള്ള എമർജൻസി എക്സിറ്റുകൾ ഇല്ലാത്തത് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കും. വയോധികരേയും അംഗപരിമിതരെയും താഴെയിറക്കാൻ ബദൽ സംവിധാനങ്ങളുമില്ല. 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ ആകാശമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം മാത്രമാണ് സാധ്യമാവുക. കേരളത്തിലെ പരിമിതമായ സാഹചര്യത്തിൽ ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. ഈ സാഹചര്യത്തിൽ എൻബിസി നിർബന്ധമാക്കിയാൽ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപറത്തി ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തുന്ന ഫ്ളാറ്റ് കമ്പനികൾക്കും അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന ക്വാറികൾക്കും മൂക്കുകയറിടാൻ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് നടപടി എടുക്കുന്നതിനെടെയാണ് ജേക്കബ് തോമസിന്റെ സ്ഥാന ചലനം. നാഷനൽ ബിൽഡിങ് കോഡ്(എൻ.ബി.സി)മറികടന്നുള്ള നിർമ്മാണങ്ങൾക്ക് എൻഒസി നൽകരുതെന്ന കർശനനിർദ്ദേശവുമായി ജേക്കബ് തോമസ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നേരത്തെ എൻഒസി ലഭിച്ച കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെ ഫ്ളാറ്റ് നിർമ്മാതാക്കൾ പിൻവാതിലിലൂടെ എൻഒസി തരപ്പൈടുത്തുന്നെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കമാൻഡന്റ് ജനറലിന്റെ ഇടപെടൽ വന്നത്. ഇത് മനസ്സിലാക്കിയ ലോബിയാണ് ജേക്കബ് തോമസിനെ മാറ്റാനായി ചരടു വലിച്ചത്.
എൻ.ബി.സി പ്രകാരം ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുംമുമ്പ് ഫയർഫോഴ്സിൽനിന്ന് സൈറ്റ് പ്ളാൻ അപ്രൂവൽ വാങ്ങണം. നിർമ്മാണം പൂർത്തിയായശേഷം പ്ളാനിൽപറഞ്ഞ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചോ എന്ന് അധികൃതർ പരിശോധിച്ച് ക്ളിയറൻസ് എൻഒസി നൽകും. എന്നാൽ, മിക്ക കെട്ടിടനിർമ്മാതാക്കളും സുരക്ഷാ കാര്യത്തിൽ വീഴ്ചവരുത്തുന്നത് പതിവാണ്. ഫയർഫോഴ്സ് അധികൃതർക്ക് കോഴ നൽകി എൻഒസി തരപ്പെടുത്തുന്ന ലോബി തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്ളാറ്റുകളിലും ഉണ്ടാകില്ല. എൻ.ബി.സി പ്രകാരം 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ഹെലിപാഡ് ഉണ്ടാകണം. ഇതെല്ലാം മറികടന്ന് എൻഒസി തരപ്പെടുത്തുന്നതിന് ലക്ഷങ്ങളാണ് കോഴ നൽകുന്നത്.
പാറമടകളിൽ അനുവദനീയമായതിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതായും പരാതിയുണ്ട്. ഇവിടങ്ങളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കി എൻഒസി നൽകേണ്ടത് ഫയർഫോഴ്സ് അധികൃതരാണ്. എന്നാൽ, ഇവിടെയും പണം വാങ്ങി കാര്യങ്ങൾ അട്ടിമറിക്കുന്നത് പതിവാണ്. കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്ക്യൂ സർവിസസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാനും ജേക്കബ് തോമസ് നിർദ്ദേശം നൽകിയിരുന്നു. ഇത് അറിഞ്ഞു തന്നെയാണ് കള്ളക്കളികൾക്ക് സർക്കാരും കൂട്ടുനിന്നത്. അങ്ങനെ ജേക്കബ് തോമസ് ഫയർഫോഴ്സിൽ നിന്ന് പുറത്തായി.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ജേക്കബ് തോമസിനെ പക പിന്തുടരുമ്പോൾ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്