രക്ഷാപ്രവർത്തനം വൃഥാവിലായി...; ആനക്കൂട്ടത്തിന്റെ ആക്രമണ ഭീതിയുടെ മറവിൽ രക്തദാഹികളായ അട്ടയോട് പൊരുതിയ വനംവകുപ്പ് ജീവനക്കാർക്ക് നിരാശ മാത്രം ബാക്കി; ഇടമലയാറിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു; മൃതദേഹം കണ്ടെത്തിയത് എണ്ണക്കൽ ഫോറസ്റ്റ് സറ്റേഷൻ പരിധിയിൽ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം : രക്ഷാപ്രവർത്തനം വൃഥാവിലായി... ഇടമലയാറിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ നരകയാതനയും പേറി കഴിഞ്ഞിരുന്ന അനയുടെ ജഡം ഇടമലയാർ ഫോറസ്റ്റ് റെയിഞ്ചിലേ എണ്ണക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ തുണ്ടം, ഇടമലയാർ റെയിഞ്ചോഫീസർ മാരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുകയും ചികത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ആനക്കൂട്ടത്തിന്റെ ആക്രമണ ഭീതിയുടെ നിറവിൽ ,ദുർഗന്ധം സഹിച്ചും രക്തദാഹികളായ അട്ടകളോടും പൊരുതിയുമായിരുന്നു ആനയ്ക്കടുത്തെത്തി വനം വകുപ്പ് ജീവനക്കാർ ഭക്ഷണവും മരുന്നും എത്തിച്ച് നൽകിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ഇടമലയാറിൽ വൈദ്യുതവകുപ്പ് ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾക്ക് സമീപം അവശ നിലയിലാണ് പിടിയാനയെ കണ്ടെത്തിയത്. മസ്തകത്തിലും കീഴ് താടിയിലും ആഴത്തിൽ മുറിവുകൾ ദൃശ്യമായിരുന്നു. തീറ്റയെടുക്കുകയോ നടക്കുകയോ ചെയ്യാതെ, നിന്നിരുന്ന സ്ഥലത്ത് തളംകെട്ടി കിടന്നിരുന്ന ചെളിവെള്ളം തുമ്പിക്കൈയിലെടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് വൈകും വരെ ആന ഇവിടെത്തന്നെ നിൽക്കുകയായായിരുന്നു.
പുലർച്ചേ ഇടമലയാർ പവ്വർ ഹൗസ് ജീവനക്കാരാണ് ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ ക്വാർട്ടേഴ്സുൾക്ക് സമീപം ആദ്യം കാണുന്നത്. ഇവർ വിവരം അറിയിച്ചത് പ്രകാരമാണ് തുണ്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ജീവനക്കാരെത്തുന്നത്. തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്.മസ്തകത്തിലും കീഴ്ത്താടിക്ക് മുകളിലുമാണ് പരിക്കെന്ന് ഇവർ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കാട്ടാന കൂട്ടങ്ങൾ തമ്മിൽ കുത്തു കൂടിയതാവാം പിടിയാനയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ നിഗമനം.
രാവിലെ 11 മണിയോടെ തന്നെ ഉന്നതാധികൃതരുമായി ബന്ധപ്പെട്ട് ആനയ്ക്ക് ചികത്സ ലഭ്യമാക്കുന്നതിന് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ നീക്കം ആരംഭിച്ചിരുന്നു. കാട്ടിൽ നിൽക്കുന്ന ആനയ്ക്ക് എങ്ങിനെ ചികത്സയൊരുക്കുമെന്നതായിരുന്നു ഉദ്യോഗസ്ഥ സംഘത്തെ ആലട്ടിയ പ്രധാന പ്രശ്നം. വൈകിട്ടോടെ വെറ്റിനറി സർജ്ജൻ സഥലത്തെത്തി ആനയുടെ പരിക്കുകൾ വിലയിരുത്തി. ഗുളികൾ പൈനാപ്പിളിനുള്ളിൽ ഒളിപ്പിച്ച് ,ഇത് ആനയ്ക്ക് ഭക്ഷണമായി നൽകാനായിരുന്നു അധികൃതരുടെ നീക്കം. പൈനാപ്പിളുമായി ഉദ്യോഗസ്ഥ സംഘം അടുത്തേയ്ക്ക് ചെന്നതോടെ ആന ചിഹ്നം വിളിച്ച് ആക്രമിക്കാനെത്തി. തുടർന്ന് പിൻ തിരിഞ്ഞ്് ഉൾക്കാട്ടിലേയ്ക്ക് കടന്നു. സമയം രാത്രിയോടടുത്തതിനാൽ ആനയെ തിരഞ്ഞ് പോകേണ്ടെന്ന് തീരുമാനിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.
പിറ്റേന്ന് പുലർച്ചെ ആനയെ കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘം ഇടമലയാറിലെയും സമീപപ്രദേശങ്ങളിലെയും വനമേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.ഫലം കാണാത്തതിനാൽ വൈകിട്ടോടെ മടങ്ങി.ബുധനാഴ്ചയും തിരച്ചിൽ തുടർന്നു. ഉച്ചയോടെ എണ്ണക്കല്ലിന് സമീപം ആനയെ കണ്ടെത്തി.ആനയെ തുടർന്നും നിരീക്ഷിക്കുന്നതിനായി ഏതാനും ജീവനക്കാരെ റെയിഞ്ചോഫീസർ ചുമതലപ്പെടുത്തുകയും ചെയ്തു താമസിയാതെ മരുന്ന് നിറച്ച പാനാപ്പിൾ ജിവനക്കാർ ആനയ്ക്ക് എറിഞ്ഞുകൊടുത്തു.ഇത് ആന ഭക്ഷിക്കുകയും ചെയ്തു. ഇത്തവണ കണ്ടെത്തുമ്പോൾ ആനയുടെ ദേഹത്തെ ചെളി അപ്രത്യക്ഷമായിരുന്നു.ഇതേത്തുടർന്ന് മുറിവുകൾ കുടുതൽ വ്യക്തമായി കാണാവുന്നതിനും സാധിച്ചു.
മസ്തകത്തിലെ മുറിവിന് സാമാന്യം ആഴമുണ്ടെന്ന് കാഴ്ചയിൽ വ്യക്തമായിരുന്നു. ഒരു ചെവി ഒട്ടുമുക്കാലും പഴുത്ത് നശിച്ചു.കീഴ്ത്താടിയിലെ മുറിവും പഴുത്ത് ചീഞ്ഞിരുന്നു. ആന നിൽക്കുന്ന പരിസരമാകെ ദുർഗന്ധം വ്യാപിച്ചിരുന്നു. ചുറ്റും പൊതിഞ്ഞിട്ടുള്ള ഈച്ചകളെ അകറ്റാൻ ഇടയ്ക്കിടയ്ക്ക് സമീപത്തെ നീർച്ചാലിൽ നിന്നും തുമ്പിക്കൈയിൽ വെള്ളമെടുത്ത് തലയിലും ദേഹത്തും ഒഴിക്കുന്നുമുണ്ടായിരുന്നു. ഈ അവസ്ഥ്ഥയി കോന്നിയിൽ നിന്നെത്തിയ വെറ്റിനറി സർജ്ജൻ സി എസ് ജയകുമാർ ആനയെ കണ്ട് പരിക്കുകൾ വിലയിരുത്തി, നിർദ്ദേശിച്ച മരുന്നുകളാണ് വനപാലക സംഘം നൽകി വന്നിരുന്നത് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥി മോശമാണെന്നും പൈനാപ്പിളിൽ മരുന്ന് ഒളിപ്പിച്ച് നൽകുകയല്ലാതെ ഈ ഘട്ടത്തിൽ ഒന്നും ചെയ്യാനില്ലന്നും ഡോ.ജയകുമാർ ഈയവസ ര ത്തിൽ മറുനാടനോട് വിശദീകരിച്ചിരുന്നു. വരും ദിവസങ്ങളിലും ഇത്തരത്തിൽ മരുന്ന് നൽകൻ നിർദ്ദേശിച്ച ശേഷം ഇദ്ദേഹം മടങ്ങി.
മയക്കുവെടി വച്ച് വീഴ്തിയ ശേഷം മുറിവ് വൃത്തിയാക്കുന്നതിനെകുറിച്ച് ആദ്യഘട്ടത്തിൽ വെറ്റനറി സർജ്ജനും ഉദ്യോഗസ്ഥ സംഘവും ആലോചിച്ചെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ആരോഗ്യ സ്ഥിതി മോശമായതിനാൽ ആന മയക്കം വിട്ട് എഴുന്നേൽക്കുമോ എന്നുള്ള ആശങ്കയിലാണ് അധികൃതർ ഈ നീക്കം ഉപേക്ഷിച്ചത്. രണ്ട് ദിവസം മുമ്പ് ഇടമലയാർ ജലാശയത്തിലിറങ്ങി തുമ്പികൈ മാത്രം വെള്ളത്തിന് മുകളിൽ കാണാവുന്ന തരത്തിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും അപ്രത്യക്ഷമായ ആനയുടെ ജഡമാണ് വനമേഖലയിൽ കണ്ടെത്തിയത്.
Stories you may Like
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാൻ കെഎസ്ഇബിയുടെ നീക്കം
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- ദല്ലാൾ നന്ദകുമാറിന്റെ കോൺഗ്രസ് ബന്ധം ചർച്ചയാക്കി സൈബർ സഖാക്കൾ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍