ഇടതു പാർട്ടിയായ ദ സ്ട്രഗിളിന്റെ കേന്ദ്ര കമ്മറ്റി അംഗവും പഷ്തൂൺ തഹാഫസ് പ്രസ്ഥാനത്തിന്റെ നേതാവുമായ അലി വാസിറിന്റെ വിജയം ചെമ്പടയുടെ ഉയർത്തെഴുന്നേൽപ്പോ ; പാക്കിസ്ഥാനിലെ ഇടത് വളർച്ച എപ്രകാരമായിരിക്കുമെന്ന സംശയത്തിൽ ഇതര പാർട്ടികൾ; അലി വസിറിന് സീറ്റ് വാഗ്ദാനം ചെയ്ത ഇമ്രാന്റെ ഇടത് അനുകൂല നീക്കങ്ങൾ നിർണ്ണായകമായേക്കും
മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ്: ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് ഭരണത്തിലേറുമ്പോൾ പാക്കിസ്ഥാനിലെ ഇടതു പക്ഷത്തിന് കൂടി ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. പഷ്തൂൺ തഹാറസ് പ്രസ്ഥാനത്തിന്റെ നേതാവ് അലി വസിറിന്റെ വിജയവും സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് ആദിവാസി മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 'ദ സ്ട്രഗിളിന്റെ' കേന്ദ്ര കമ്മിറ്റി അംഗമായ അലി വസിറാണ്.
അലി വസിറിന് 23530 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത മതപാർട്ടി സംഘടനകളുടെ സഖ്യ(എംഎംഎ) സ്ഥാനാർത്ഥിക്ക് 7515 വോട്ടാണ് ലഭിച്ചത്. അലി വസിറിന്റെ ഭൂരിപക്ഷം 16015. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ' ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലി വാസിർ പാക്കിസ്ഥാനിൽ റാലികൾ സംഘടിപ്പിച്ചത്. പാക്കിസ്ഥാനിൽ ഇടത് തത്വ ചിന്തകൾക്കും ശക്തമായ ഇടമുണ്ടാകുമെന്നതിന്റെ തെളിവാണ് വാസിറിന്റെ വിജയം.
പ്രത്യേക വ്യക്തിത്വത്തിന്റെ ഉടമയാണ് അലി വസിർ. തെക്കൻ വസീറിസ്ഥാൻ എജൻസിയുടെ തലസ്ഥാനമായ വാനയാണ് ജന്മനഗരം. ആഗോള ഭീകരവാദത്തിന്റെ കേന്ദ്രഭൂമിയായി മാറുകയും താലിബാനും അവരെ അനുകൂലിക്കുന്ന ഗ്രൂപ്പുകളും താവളമാക്കി മാറ്റുകയും ചെയ്ത വേളയിലാണ് അലി വസിർ നിയമപഠനം തുടങ്ങിയത്. ഭീകരവാദം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അഹമദസായ് ഗോത്രനേതാവായ അച്ഛനും മറ്റ് പ്രാദേശിക രാഷ്ട്രീയനേതാക്കളും ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ പ്രശ്നം ഉന്നയിച്ചവരെ നിശ്ശബ്ദരാക്കാനാണ് അധികൃതർ തയ്യാറായത്.
അഫ്ഗാൻ, അറബ്, മധ്യേഷ്യൻ ഭീകരവാദികൾ ഇവിടെയില്ലെന്ന് പറയാനാണ് വർഷങ്ങളായി ഇസ്ലാമാബാദിന് താൽപ്പര്യം 2003 ഓടെയാണ് തെക്കുവടക്ക് വസീറിസ്ഥാനിൽ ഭീകരവാദികൾ ആധിപത്യം ഉറപ്പിക്കുന്നതും പ്രാദേശിക എമിറേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചതും. അലി വസിറിന്റെ മൂത്ത സഹോദരനും രാഷ്ട്രീയപ്രവർത്തകനുമായ ഫാറൂഖ് വസീറാണ് ഭീകരവാദികളുടെ ആദ്യ ഇര. തുടർന്ന് നിരവധി പസ്തുൺ നേതാക്കളും പ്രവർത്തകരും മതപുരോഹിതരും കൊല്ലപ്പെട്ടു. ഭീകരവാദികളെ എതിർത്തെന്ന കുറ്റം മാത്രമായിരുന്നു അവരുടേത്.
അലി വസിർ ജയിലിലായിരിക്കെ 2005ലാണ് ഭീകരാക്രമണത്തിൽ അച്ഛനും രണ്ട് സഹോദരന്മാരും ഒരമ്മാവനും കൊല്ലപ്പെട്ടത്. കൊളോണിയൽകാല നിയമമായ അതിർത്തി കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചായിരുന്നു അലി വസിറിനെ ജയിലിലടച്ചത്. മേഖലയിൽ എന്ത് കുറ്റകൃത്യമുണ്ടായാലും ആ പ്രദേശത്തെ മുഴുവനാളുകളെയും ഗോത്രക്കാരെയും കുറ്റക്കാരായി കണ്ട് ജയിലിലടയ്ക്കാനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്.
അലി വസിർ ഒരു കുറ്റവും ചെയ്തിരുന്നില്ലെന്നാണ് വ്യാപക അഭിപ്രായം.തന്റെ കുടുംബാംഗങ്ങളുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻപോലും അലി വസിറിനെ അനുവദിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുടംബത്തിലെ ആറുപേർകൂടി കൊല്ലപ്പെട്ടു. മൊത്തം 16 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിലൊന്നിലും അന്വേഷണം നടത്തുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ഉണ്ടായില്ല.
കുടുംബത്തിലെ പ്രധാന വ്യക്തികളെല്ലാം കൊല്ലപ്പെട്ടതോടെ അലി വസിർ കടുത്ത സാമ്പത്തികദുരിതത്തിലായി. കുടുംബത്തിന്റെ വകയായുള്ള ഗ്യാസ് സ്റ്റേഷൻ തകർക്കപ്പെട്ടു. കുടുംബവകയായുള്ള വനായിലെ ആപ്പിൾ, പീച്ചുമര തോട്ടങ്ങളിൽ താലിബാനികൾ വിഷം സ്പ്രേ ചെയ്തു. കുഴൽകിണറിൽ മാലിന്യം നിറച്ചു. 2016ൽ വാനയിലുള്ള കുടംബ മാർക്കറ്റ് ഡയനാമെറ്റ് വച്ച് തകർത്തു.
ജൂണിൽ സർക്കാർ അനുകൂല ഭീകരവാദികൾ അലി വസിറിനെ വധിക്കാൻ ശ്രമിച്ചു. പിടിഎം പ്രവർത്തകർ തിരിച്ചടിച്ചപ്പോൾ ഭീകരവാദികൾ ഓടിരക്ഷപ്പെട്ടു. സംഘർഷത്തിനിടയിൽ 10 പിടിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിഷമം പിടിച്ച ഈ ഘട്ടങ്ങളിലൊന്നും ജനകീയ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം അലി വസിറിന് നഷ്ടമായിരുന്നില്ല.
ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് അധികാരത്തിൽ വരുന്നതോടെ പാക് സമൂഹം കൂടുതൽ വലത്തോട്ടേക്ക് നയിക്കപ്പെടും. തെരഞ്ഞെടുപ്പിനു മുമ്പ് അലി വസിറുമായി ബന്ധപ്പെട്ട ഇമ്രാൻ ഖാൻ പാർട്ടി(പിടിഐ) ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അലി വസീർ അത് നിരസിക്കുകയാണുണ്ടായത്. അലി വസിറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും ഇമ്രാൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അലി വസീറിന് വിജയം ലഭിച്ചതോടെ പാക്ക് മണ്ണിൽ ഇടത് പക്ഷത്തിന് പ്രതീക്ഷയേറുകയാണ്. സമുഹ പ്രവർത്തകർക്കടക്കം ഏറെ തൽപരനായ അലി ജന നായകനായി എത്തുമ്പോൾ തൊഴിലാഴി വർഗത്തിനുൾപ്പടെ ഏറെ ആശ്വാസമാണ് ലഭിക്കുന്നത്. പാക്കിസ്ഥാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഇടതു നേതാവ് കൂടിയാണ് അലി വാസിർ. സാധാരണക്കാരുമായി അദ്ദേഹം നടത്താറുള്ള സംവാദങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയത്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം വീടുകൾതോറും കയറി നടത്തിയ പ്രചരണത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു. തീവ്ര വലതു പക്ഷ കക്ഷിയായ പിടിഐ അധികാരത്തിലെത്തുന്നതോടെ പാക്ക് മണ്ണിൽ ഇടത് പ്രസ്ഥാനത്തിനും അതിന്റെ ആശയങ്ങൾക്കും വേരിറങ്ങാൻ സാധിക്കുമെന്നതിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍