ഗതാഗത നിയമലംഘനങ്ങൾ ഒരു ഞൊടിയിൽ ക്യാമറയിൽ പിടിക്കും; ഒന്നു മിണ്ടിയാൽ മതി ചിത്രങ്ങൾ സഹിതം വരും; ഒന്നര കിലോമീറ്റർ ദൂരം മുൻപേയുള്ള വാഹനത്തിന്റെ വേഗത തിരിച്ചിറിയും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടിമുടി പൂട്ടാൻ അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനവും; പേടിക്കണം മോട്ടോർ വാഹന വകുപ്പ് പുറത്തിക്കിയ ഈ ഇന്റർസെപ്റ്റർ ഭീകരന്മാരെ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. വാഹനം തടഞ്ഞുള്ള പരിശോധനകൾ ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുടെ സവിശേഷത.
ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്റ് മീറ്റർ, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സർവൈലൻസ് ക്യാമറയും ഇതിന്റെ ഭാഗമാണ്.
ഏതു റോഡിലും വരും ദിവസങ്ങളിൽ ഇന്റർസെപ്റ്റർ പ്രതീക്ഷിക്കാം. ലേസർ അടിസ്ഥാന സ്പീഡ് റഡാർ സംവിധാനം ഉപയോഗിച്ചാണു വേഗം കണക്കാക്കുന്നത്. അമിതവേഗവും മറ്റു ഗതാഗത നിയമലംഘനങ്ങളും കണ്ടാൽ ഉടൻ പിഴ ചുമത്താൻ ഉതുക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ. ഇത്രയും നാൾ അധികൃതരുടെ കണ്ണിൽപെടാതിരുന്ന നിയമലംഘനങ്ങൾ ഒരുഞൊടിയിൽ ക്യാമറയിൽ പിടിക്കുന്ന ഭീകരൻ എന്നു വേണമെങ്കിൽ ഈ ഇന്റർസെപ്ടർ ഭീമനെ വിശേഷിപ്പിക്കാം.കേരള സർക്കാർ പുതുതായി പുറത്തിറക്കിയ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങളെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
ജില്ലയ്ക്കും ഒരെണ്ണം അനുവദിച്ചിട്ടുണ്ട്. തൊടുപുഴയിലെത്തിയ ഈ വാഹനം അടുത്തദിവസം നിരത്തുകളിൽ നിങ്ങളെ നിരീക്ഷിക്കാനുണ്ടാകും. വേഗതയറിയാം ഒന്നര കിലോമീറ്റർ മുൻപേ മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.
ഒന്നര കിലോമീറ്റർ മുൻപേ വേഗത അറിയാം എന്നതാണ് ഇന്റർസെപ്ടർ വാഹനത്തിന്റെ പ്രത്യേകതയ. മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.
മുൻപ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പൊലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ ഇവന്റെ മുന്നിലെത്തിയാൽ പെട്ടതുതന്നെ. നമ്പർ തിരിച്ചറിഞ്ഞ് പഴയ 'അഭ്യാസത്തെ' പറ്റി ഇവൻ അപ്പോൾ തന്നെ വിവരം നൽകും. ഇതിനായി വാഹനത്തിൽ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെകഗനൈസേഷൻ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ പ്രകാശത്തിന്റെ തീവ്രത അളക്കാനുള്ള സംവിധാനം എൽ.എക്സ്.യു. മീറ്റർ വാഹനത്തിലുണ്ട്. ഡിം അടിക്കാതെ രാത്രിയിൽ കൂടിയ പ്രകാശമുള്ള ലൈറ്റുമായി പറപറക്കുന്നവരെല്ലാം ഇവന്റെ കണ്ണിൽപെടും.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഇവന് ബ്രീത്ത് അനലൈസറിന്റെയൊന്നും ആവശ്യമില്ല. അഞ്ച് മെഗാ പിക്സൽ ക്യാമറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആൽക്കോ മീറ്ററാണ് ഇതിനായി വാഹനത്തിലുള്ളത്. ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ഈ സംവിധാനം പറയും. റോഡ് നിയമലംഘനങ്ങൾ നടത്തിയ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പിഴ അടയ്ക്കാത്ത വാഹനങ്ങൾ ഇന്റർസെപ്റ്ററിനു സമീപം പോയാൽ സൈറൺ മുഴങ്ങും. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് സംവിധാനം വഴിയാണ് ഇതു തിരിച്ചറിയുക. അനുവദനീയമായ പരിധിയിൽ കൂടുതൽ ഹോണിന്റെ ശബ്ദവും വെളിച്ചത്തിന്റെ തീവ്രതയും ഉണ്ടെങ്കിൽ വാഹനം തിരിച്ചറിയും. ഗ്ലാസിന്റെ സുതാര്യതയും പരിശോധിക്കും.
മറ്റ് പ്രത്യേകതകൾ
*ഗ്ലാസിന്റെ സുതാര്യത അളക്കുവാനുള്ള എൽ.യു.എക്സ് മീറ്റർ
*ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ മീറ്റർ
*മോട്ടോർ വെഹിക്കിൾ ഓഫീസിലെ സെർവറുമായി സദാ ബന്ധപ്പെട്ടിരിക്കുന്ന വയർലെസ് സംവിധാനം
*പ്രത്യേക ബാറ്ററിയും യു.പി.എസും
*ഫ്ളഡ് ലൈറ്റ്, റീഡിങ് ലൈറ്റ്, പബ്ലിക് അഡ്രസിങ് സിസ്റ്റം
വേഗ പരിധി അറിയാം
നോൺ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടർ വെഹിക്കിൾ
(സ്വകാര്യ കാറുകൾ ഉൾപ്പെടെ ഒരു മണിക്കൂറിൽ അനുവദിച്ച പരമാവധി വേഗം കിലോമീറ്ററിൽ):
എൻഎച്ച് 4 വരി: 90,
എൻഎച്ച് 2 വരി: 85
സംസ്ഥാന ഹൈവേ: 80
തദ്ദേശസ്ഥാപനം: 50
മോട്ടർ സൈക്കിൾ:
എൻഎച്ച് 4 വരി: 70,
2 വരി : 60,
സ്റ്റേറ്റ് ഹൈവേ,
തദ്ദേശസ്ഥാപനം: 50
ലൈറ്റ് മോട്ടർ വെഹിക്കിൾ
ട്രാൻസ്പോർട്ട് (ടാക്സി കാറുകൾ, മിനി ലോറികൾ ഉൾപ്പെടെ):
എൻഎച്ച് 4 വരി: 70,
സ്റ്റേറ്റ് ഹൈവേ,
എൻഎച്ച് 2 വരി: 65,
തദ്ദേശസ്ഥാപനം: 50
ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)
എൻഎച്ച് 4 വരി65,
എൻഎച്ച് 2 വരി,
സ്റ്റേറ്റ് ഹൈവേ : 60
തദ്ദേശസ്ഥാപനം : 40 .
വേഗപരിധി ലംഘിച്ചാൽ പിഴ
ലൈറ്റ് മോട്ടർ വെഹിക്കിൾ: 1500 രൂപ
മറ്റു വാഹനങ്ങൾ : 3000 രൂപ
Stories you may Like
- ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
- നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
- കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പിയുടെ വാഹനം കടമുറിയിൽ ഇടിച്ചു കയറി
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍