മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്ബുക്ക് വീഡിയോ വൈറൽ
ജംഷാദ് മലപ്പുറം
മലപ്പുറം: മരണ വീട്ടിലേക്കുള്ള യാത്രയിൽ സ്വന്തം ശിഷ്യനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് മുസ്ലിംമത പണ്ഡിതനാണ്, ഇതിന് പുറമെ കേരളത്തിലെ പ്രമുഖനായ മത നേതാവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം തന്റെ മൂത്ര സംബന്ധമായ അസുഖം മാറിയെന്നാണ് മറ്റൊരു വിദ്യാർത്ഥി പറഞ്ഞത്, ഇതൊരു തെറ്റാണെന്നുപോലും ഈ വിദ്യാർത്ഥിക്ക് അറിയില്ല, ഇത്തരത്തിൽ മതപണ്ഡിതന്മാരുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ 28ഓളം പേരുമായി താൻ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതാണെന്നും, ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും പൊതുപ്രവർത്തകനായ ജിഷാൻ മാഹി ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു,
ജിഷാൻ മാഹിയാണ് തന്റെ ഫേസ്ബുക്ക്പേജിലൂടെ കേരളത്തിലെ മുസ്ലിംമത പണ്ഡിതരുടേയും, നേതാക്കളുടേയും സ്വവർഗരതിയേയും ,പ്രകൃതി വിരുദ്ധ പീഡനത്തെ കുറിച്ചും പറയുന്നത്, സ്വവർഗരതിയും, പ്രകൃതി വിരുദ്ധ പീഡനവും ഒരുവിഭാഗം മുസ്ലിംമത നേതാക്കൾക്കും, പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല, വസ്തുതതന്നെയാണെന്നാണ് ജിഷാൻ പറയുന്നത്, മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും പ്രകൃതി വിരുദ്ധ കാമ ലീലകൾ ചെയ്യുന്നത് ഏത് തരം മനോ വൈകൃതം, ഇത്തരം പീഡനത്തിലൂടെ രോഗശമനം സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു തരം ഭക്ത കൂട്ടത്തെ വാർത്തെടുക്കലാണോ ചിലരൊക്കെ പ്രതീക്ഷിക്കുന്ന നവോദ്ധാനം തുടങ്ങിയ ചോദ്യങ്ങളാണ് ജിഷാൻ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിക്കുന്നത്,
ജിഷാൻ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നത് കാര്യങ്ങൾ താഴെ
പരിശുദ്ധ ഇസ്ലാമിനെ അടിക്കാനുള്ള ഒരുവടിയായി പലപ്പോഴും ശത്രുക്കൾ ഉപയോഗപ്പെടുത്തുന്ന വിഷയങ്ങൾ രണ്ടാണ്, ഇതിൽ ഒന്ന് തീവ്രവാദമാണ്, മസ്ലിംനാമധാരികളായ ആളുകൾ ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ കാട്ടിക്കൂട്ടുന്ന കടുത്ത തെമ്മാടിത്തരമാണിത്, അതുവച്ചാണ് പലപ്പോഴും ഇസ്ലാമിനെ അമ്പെയ്യാറുള്ളത്, ഇതുപോലെ മറ്റൊരു വിഷയമാണ് പ്രകൃതി വിരുദ്ധപീഡനം, സ്വവർഗരതി, തുടങ്ങിയ വിഷയങ്ങൾ, എന്നാൽ ഇത്തരം സംഭവങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന റിപ്പോർട്ടുകളല്ല, മറിച്ച് നമ്മുടെ നാടുകളിൽനിന്നുതന്നെയാണ്, ഇതുപറയുന്നത് ആരുടേയെങ്കിലും പേര് പറയാനോ, ഇത് ആരെയെങ്കിലും ചേർത്തുപറയാനോ ആഗ്രഹിക്കുന്നില്ല, എന്നാൽ ചില വസ്തുതകൾ പറയാതിരിക്കാൻ നിർവാഹമില്ല, തെക്കൻകേരളത്തിൽനുള്ള അറിയപ്പെട്ടൊരു പ്രഭാഷകനുമായി ബന്ധപ്പെട്ട് വന്ന ആരോപണമാണിത്,
നിങ്ങൾ എല്ലാവരും വായിച്ചകാര്യമാകും ഇത്, വണ്ടിയിൽവെച്ച് ഒരുപെൺകുട്ടിയെ കണ്ടു നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതും തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ സമയത്തടക്കം ശാരീരിക ബന്ധം നടന്നതായി വെളിപ്പെട്ടതെല്ലാം നമ്മൾ പത്ര,മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്, ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മമ്പാട് കേന്ദ്രീകരിച്ചുള്ള ഒരു പ്രഭാഷകനെതിരെ ഇതുപോലുള്ള ഒരുകേസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്തുവെന്ന സംഭവം പുറത്തുവന്നത്, ഇത് പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയായി വന്നു, ഈ വിഷയത്തിൽ അദ്ദേഹം തെറ്റുകാരൻ ആണെന്നോ, അല്ലെന്നോ നമുക്കറിയില്ല, പക്ഷെ ഒരു യാഥാർഥ്യം പറയാതിരിക്കാൻ നിർവാഹമില്ല, കാരണം ഇതു പറയേണ്ട സമയം ഇതുതന്നെയാണ്, കാരണം നമ്മുടെ നാട്ടിൽ മതം അറിയുന്ന,
മതബോധമുള്ള ഒരു വിഭാഗം ഇതിന് അടിമപ്പെട്ടുവെന്ന് പറയുന്നത് ഒരു വസ്തുതയാണ്, അതു നമുക്ക് നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്, കാരണം ഏതെങ്കിലും ഒരു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, താൻ പറയുന്നത്, ഇത്തരം നിരവധി കാര്യങ്ങൾ വിശ്വാസ്യയോഗ്യമായ ആളുകളിൽനിന്നും വ്യക്തമായ തെളിവുകൾ വിഷയത്തിൽ അറിഞ്ഞതുകൊണ്ടുതന്നെയാണ്, ഇത്തരം കാര്യങ്ങൾ നിരന്തരം നടക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടത്, ഇതിൽ മനസ്സിൽ തറച്ച ഒന്നു രണ്ടുകാര്യങ്ങൾ മാത്രം പറയാം, വല്ലപ്പുഴ സ്വദേശിയായ എന്റെ ഒരു പഴയ സുഹൃത്ത് അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പണ്ഡിതൻകൂടിയായ പിതാവ് മരണപ്പെട്ടത്, ഈ വാർത്ത അറിഞ്ഞ ഉടൻ അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ മേധാവി അടക്കം ഇദ്ദേഹത്തിന്റെ പിതാവിന്റെ മയ്യിത്ത് സന്ദർശിച്ചു, ഈ സമയത്ത് എന്റെ ആപഴയ സുഹൃത്ത് പറഞ്ഞ കാര്യം ഒരു ഞെട്ടലോട് കൂടി മാത്രമെ എനിക്ക് അന്നും ഇന്നും കേൾക്കാൻ കഴിഞ്ഞിട്ടുള്ളു,
അന്ന് അവർ ആ വണ്ടിയിൽ യാത്രചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സ്വന്തം പിതാവ് മരണപ്പെട്ട വിഷമത്താൽ പരിശുദ്ധ ഖുർആനിലെ യാസീൻ സൂറത്ത് പിതാവിനുവേണ്ടി പാരായണംചെയ്തുകൊണ്ട് വാഹത്തിന്റെ പിറകിലെ സീറ്റിൽ ഈ മകൻ ഇരിക്കുമ്പോൾ വാഹനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാപന മേധാവി ഈ വണ്ടിയുടെ മധ്യഭാഗത്താണ് ഇരുന്നിരുന്നത്, അപ്പോൾ കൂടെയുണ്ടായിരുന്ന ഇവരുടെ കൂടെ പഠിച്ചിരുന്ന മറ്റൊരു കുട്ടിയെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെത്രെ, വളരെ ണ്ടേച്ഛമായ രീതിയിലാണ് ആ സ്ഥാപന മേധവികുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്, ഇതിൽ കൂടുതൽ വിവരം ഈ വീഡിയോയിലൂടെ പറയാൻ എനിക്ക് കഴിയില്ല, അപ്പോൾ ഒരുമരണ വീട്ടിൽപോകുമ്പോൾ പോലും സ്വന്തം ശിഷ്യന്റെ പിതാവ് മരിച്ച് കിടക്കുമ്പോൾപോലും ഇത്തരം ആളുകളുടെ മനോഗതി ഇതാണെങ്കിൽ സത്യത്തിൽ ഇവർക്കല്ലേ കൗൺസിലിങ് ആദ്യംകൊടുക്കേണ്ടത്,
ഇത് എന്നോ മനസ്സിൽ തറച്ചുനിന്നൊരു വിഷയമാണ്, ഇതുപോലെ എന്റെയൊരു അടുത്ത സുഹൃത്തുണ്ട്, അദ്ദേഹം ഈജിപ്തിലെ അൽഅസ്ഹർ കലാലയത്തിൽ പി.എച്ച്.ഡിക്കു പഠിക്കുന്ന സമയത്ത് അദ്ദേഹം പങ്കുവെച്ചൊരു വിഷയം എന്താണെന്നു വച്ചാൽ ഇതുപോലെ അന്നു ഹൂസ്നി മുബാറക് ഈജിപ്തിന്റെ ഭരണം കയ്യാളുന്ന സമയത്ത് റബീഉൽ അവ്വൽ വലിയ ആഘോഷമായി കൊണ്ടാടാറുണ്ട്, അവിടെ ലോകപണ്ഡിതരെ വിളിച്ചുവരുത്തി പരിപാടി സംഘടിപ്പിക്കാറുണ്ട്, ഈ പരിപാടിക്ക് നമ്മുടെ നാട്ടിലെ ഒരു മതനേതാവ് പോയതുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവമാണിത്, അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടിലിലാണ് കേരളത്തിൽനിന്നും പോയ മത നേതാവ് താമസം, അന്നു വടക്കൻകേരളത്തിലെ ഒരു വിദ്യാർത്ഥി അന്ന് അൽഅസ്ഹറിൽ പഠനത്തിൽ ചേർന്ന സമയമായിരുന്നു,
ഈ പണ്ഡിതന്റെ മൂൻകാല അനുഭവങ്ങളെ കുറിച്ചു സുഹൃത്തിന് കൃത്യമായ ബോധമുണ്ടായിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു, അദ്ദേഹം ഹോട്ടലിൽ എത്തിയാൽ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ചെയ്യാൻ ഈ പയ്യനാണ് ഉണ്ടാകുക, അതുകൊണ്ടു ഞാൻ സ്വന്തം ശിഷ്യനെപോലെ, അനിയനെപോലെ കാണുന്ന ഈകുട്ടിക്ക് നാളെ ഈ ഒരു ഗതി വരാതിരിക്കാൻ അവനെ രക്ഷപ്പെടുത്തേണ്ടതുണ്ട്, പക്ഷെ ഇക്കാര്യം എനിക്ക് അവനോട് പറയാൻ എന്റെ ലജ്ജ അനുവദിക്കുന്നില്ല, അതുകൊണ്ട് നിങ്ങൾ ഇക്കാര്യം അവനെ പറഞ്ഞു ബോധവൽക്കരിക്കുന്നത് നല്ലതായിരിക്കുമെന്ന് ചട്ടംകെട്ടി, ഇതിനെ തുടർന്ന് ഞാൻ ആ കുട്ടിയെ സ്കൈപ്പിലൂടെ ബന്ധപ്പെട്ടു സംസാരിച്ചു, എന്നാൽ സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹം ആകുലതപ്പെട്ട ആ സംഭവം നേരത്തെ തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു, ഈകുട്ടിയും ഈ മതപണ്ഡിതന്റെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.
പക്ഷെ ഞെട്ടിച്ചൊരു കാര്യം ഈകുട്ടിക്ക് ഒരു കുറ്റബോധവും ഇല്ല, പക്ഷെ ആ കുട്ടിക്കു ഭയമായിരുന്നു, ഇത് പറഞ്ഞതിന്റെ പേരിൽ നാളെ ഞാനൊരു പാപിയായി മാറുമോ എന്ന ആശങ്കയായിരുന്നു, ഇവർ എന്നോട്പറഞ്ഞത് ഇവന് മൂത്ര സംബന്ധമായ അസുഖമുണ്ടായിരുന്നു, ഈ പ്രകൃതി വിരുദ്ധ പീഡനം ഈമതനേതാവ് ചെയ്ത ശേഷം ആ അസുഖം മാറിയെന്നാണ്, നമ്മൾ മനസ്സിലാക്കേണ്ടത് മുമ്പു ഒരു രാഷ്ട്രീയ നേതാവ് മതനേതാക്കളെ കുറിച്ചു പറഞ്ഞത് ഓർക്കണം ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് എന്നതാണ്, പക്ഷെ ഇത്തരം കാര്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ചെയ്യുന്ന തലപ്പാവു ധാരികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നത് ഒരു യാഥാർഥ്യമാണ്, അത്തരം ആളുകളോട് എനിക്കും പറയാനുള്ളത്, നിങ്ങൾ കേവലം ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് എന്നാണ്, കാരണം പരിശുദ്ധ ഇസ്ലാമിന്റെ നിർദ്ദേശങ്ങളും കൽപനകളും കാറ്റിൽ പറത്തിക്കൊണ്ട് മുൻപ്രചാകന്റെ ജനത നശിക്കാനുണ്ടായ കാരണം,
സ്വന്തം ശിഷ്യന്മാരെ ഈ രീതിയിൽ ഉപയോഗപ്പെടുത്തുകയും ഇതുകണ്ടുവളരുന്ന ഒരു ജനത ഈ രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ്, എന്നാൽ ഇവരാരും ഇതൊരു പാപമായി കാണുന്നില്ല, വൻപാപത്തിന്റെ ഗണത്തിൽ വരുന്ന വ്യഭിചാരത്തിന്റെ പട്ടികയിൽ വരുന്ന ഇത് ഇവർക്കാർക്കും ഇതൊരു വിഷയമല്ല, അവർ പറയുന്നത് അത് ഒരുപാട് നന്മ ചെയ്യുന്നുണ്ട്, അതുകൊണ്ടു ഇവയൊക്കെ മായ്ക്കപ്പെടുമെന്നാണ്, ഇതിനെതിരെ ഇനിയും സമൂഹം ജാഗരൂഗരായിട്ടില്ലെങ്കിൽ ഇനിയും നിങ്ങളുടെ ബന്ധുക്കൾ ഇനിയും ഇത്തരം പീഡനങ്ങൾക്ക് ഇരയാകും.
ഇതിനാൽ ഇത്തരക്കാരെ മാറ്റി നിർത്തേണ്ട സമയത്ത് മാറ്റി നിർത്തണം, ഇത്തരം പീഡനങ്ങൾ അനുഭവിച്ച 28ഓളം പേരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ വ്യക്തിയാണ്, ഇതിന്റെ രേഖകൾ കൈവശംവച്ചാണ് ഞാൻ സംസാരിക്കുന്നത്, മത വിദ്യാഭ്യാസ മേഖലയിൽ ഇത് നിർബാധം തുടരുകയാണ്, ഭംഗിയുള്ള, മീശയും താടിയുമില്ലാത്ത കുട്ടികളുടെമുഖത്തുപോലും നോക്കാൻ പാടില്ല എന്ന് പറഞ്ഞ് മുൻപണ്ഡിതരുണ്ടായ മതമാണ്ഇസ്ലാം, ഇത്തരം തെമ്മാടിത്തരം ചെയ്ത് ഈ മതമപണ്ഡിതർ എന്താണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കണം, ഇവരെ മൂക്കുകയറിട്ടില്ലെങ്കിൽ ഇനിയും സമുദായം ചീത്തപ്പേരിലേക്കു പോകും.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്