താമസിക്കുന്നത് 54 പേർ; അതിൽ 53 പേരും ആധാരം രജിസ്റ്റർ ചെയത് അസോസിയേഷനിൽ അംഗങ്ങളായി; പൊതുആവശ്യ ഫണ്ടിലേക്ക് മാസവരി നൽകാത്ത മാധ്യമ പ്രവർത്തകന് കുടിവെള്ളം നിഷേധിച്ചത് പ്രശ്നങ്ങളുടെ തുടക്കം; തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോൾ പരിക്കേറ്റത് ക്യാമറാന്; മഹാരാഷ്ട്രാ പത്രമായ സകാലിന്റെ ലേഖകനെതിരെ പൊലീസ് കേസ്; തന്റെ പരാതി പരിഗണിക്കുന്നില്ലെന്നും എല്ലാം ഏകപക്ഷീയമെന്നും അജയ് കുമാർ; തിരുവനന്തപുരത്തെ പത്രക്കാർക്കിടയിലെ തല്ലിൽ വെള്ളംകുടിക്കുന്നത് പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: ജേർണലിസ്റ്റ് കോളനിയിലെ മാധ്യമപ്രവർത്തകർ തമ്മിലുള്ള പ്രശ്നം പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നു. മുൻപേ തുടങ്ങിയ പരസ്പരമുള്ള ചെറിയ പ്രശ്നങ്ങൾ ഇന്നലെ അക്രമത്തിലേക്ക് നീങ്ങിയപ്പോൾ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളനിയിലെ അജയ കുമാറിന് വെള്ളം കിട്ടാത്തതാണ് ഇതിന് കാരണം.
മാധ്യമ പ്രവർത്തകർക്കായി സബ്സിഡി നിരക്കിൽ ഹൗസിങ് ബോർഡ് നിർമ്മിച്ചതാണ് ഈ ഫ്ളാറ്റുകൾ. ഇത് പിന്നീട് കുറഞ്ഞ നിരക്കിൽ എസ് ബി ഐയിൽ നിന്ന് ലോണെടുത്ത് മാധ്യമ പ്രവർത്തകർ ഹൗസിങ് ബോർഡുമായുള്ള കരാർ അവസാനിപ്പിച്ചു. ഇവിടെയുള്ള 54 പേരിൽ 53 പേരും സ്വന്തം നിലയിൽ സ്ഥലം ആധാരം നടത്തി. എന്നാൽ സകാൽ പത്രത്തിലെ അജയ് കുമാർ മാത്രം ഇതിന് തയ്യാറായില്ല. അസോസിയേഷനുമായും സഹകരിക്കുന്നില്ല. ഇതോടെയാണ് ഈ വീട്ടിലേക്കുള്ള വെള്ളം വിച്ഛേദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഇപ്പോൾ പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നത്. ജേർണലിസ്റ്റ് കോളനിയിലെ വിനോദ് ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് മാധ്യമപ്രവർത്തകനായ അജയ്കുമാറിനും മകനുമെതിരെ ഇന്നലെ പേരൂർക്കട പൊലീസ് കേസെടുത്തത്.
അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ തന്നെ വീടുകയറി ആക്രമിച്ച സംഭവത്തിൽ താൻ നൽകിയ പരാതി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ലെന്നു അജയ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ പേരൂർക്കട പൊലീസ് തള്ളിക്കളയുകയാണ്. അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായത്. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തനിക്ക് കഴിഞ്ഞ മാസം 22 ആം തീയതി മുതൽ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിയമവിരുദ്ധമായി കുടിവെള്ള കണക്ഷൻ റദ്ദ് ചെയ്തിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കണക്ഷൻ പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പൊലീസിന് ഈ കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കാത്ത പ്രശ്നത്തിലാണ് ഇന്നലെ ആക്രമണം നടന്നതെന്നുമാണ് അജയകുമാർ പറഞ്ഞത്. എന്നാൽ ഫ്ളാറ്റ് നിയമപ്രകാരം അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ടെന്നും 54 ഫ്ളാറ്റ് ഉടമകൾ ഉള്ളപ്പോൾ 53 പേരും അസോസിയേഷനോട് സഹകരിക്കുന്നുണ്ടെന്നും ഇതിൽ അജയകുമാർ മാത്രമാണ് സഹകരിക്കാത്തതെന്നുമാണ് കോളനി അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
ഇത് തന്നെയാണ് പ്രശ്ന കാരണമായി പൊലീസും പറയുന്നത്. കുടിവെള്ള കണക്ഷനുള്ള പണം, കോമൺ ഫെസിലിറ്റിക്കായുള്ള പണം ഇതെല്ലാം അജയകുമാർ നൽകേണ്ടതുണ്ട്. ഫ്ളാറ്റ് നിയമങ്ങൾ അനുസരിച്ചുള്ള കാര്യമാണ് ഞങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞങ്ങൾ കുടിവെള്ള കണക്ഷൻ കട്ട് ചെയ്തത്. അജയകുമാർ ഒഴികെ എല്ലാവരും സഹകരിക്കുമ്പോൾ അജയകുമാർ മാത്രം സഹകരിക്കാതിരിക്കുന്നത് ശരിയല്ല-അസോസിയേഷൻ നേതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വളരെ മുൻപ് തുടങ്ങിയ പ്രശ്നങ്ങൾ ആണ് മാധ്യമപ്രവർത്തകർക്കായി ഹൗസിങ് ബോർഡ് നിർമ്മിച്ചു നൽകിയ ജേർണലിസ്റ്റ് കോളനിയിൽ നടക്കുന്നത്. പ്രധാനമായും അജയകുമാറും അസോസിയേഷനും തമ്മിലാണ് പ്രശ്നങ്ങൾ നടക്കുന്നത്.
വളരെ പ്രീ പ്ലാൻഡ് ആയ ആക്രമണമാണ് അസോസിയേഷൻ നേതാക്കൾ തനിക്കെതിരെ നടത്തുന്നതെന്നാണ് അജയകുമാർ ആരോപിക്കുന്നത്. അസോസിയേഷന് നൽകാനുള്ള പണം നൽകിയെങ്കിലും അത് സ്വീകരിച്ചിട്ടില്ല.. കുടിശികക്കാരനാണ് എന്ന് വരുത്താൻ കാശ് സ്വീകരിക്കാതിരിക്കുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് അജയകുമാർ പറഞ്ഞു.
കുട്ടികളുടെ പാർക്ക് അസോസിയേഷൻ കാർ ഷെഡുകൾ ആക്കി മാറ്റിയതിൽ തങ്ങൾ ഉതിർത്ത എതിർപ്പുകൾ ആണ് അസോസിയേഷനെ തനിക്കെതിരെ തിരിച്ചത്. ഒരു മാധ്യമ പ്രവർത്തകൻ തന്നെ ഈ കാര്യത്തിൽ ഹൈക്കോടതിയിൽ പോയിട്ടുണ്ട്. ഇതിൽ തനിക്ക് വലിയൊരു പങ്കുണ്ട് എന്ന് മനസിലാക്കിയാണ് തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായാണ് കുടിവെള്ള കണക്ഷൻ കട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പാർക്ക് ഇരുന്ന സ്ഥലം കാർ ഷെഡ് ആക്കി മാറ്റിയപ്പോൾ അവിടെ നിന്ന് മരം മുറിച്ച പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഈ കേസ് മുൻസിഫ് കോടതിയിൽ നിലനിൽക്കുകയാണ്-അജയ് കുമാർ പറയുന്നു.
ഈ പ്രശ്നത്തിൽ ബാലവാകാശകമ്മീഷനും ഇടപെട്ടിട്ടുണ്ട്. . ഈയിടെ ഞാനും ഭാര്യയും സിറ്റി പൊലീസ് കമ്മീഷണറെ ചെന്ന് കണ്ടു. ഈ പ്രശ്നം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷണർ ഈ പ്രശ്നം ഡിസിആർബി ഡിവൈഎസ്പിക്ക് വിട്ടു. ഡിവൈഎസ്പി പറഞ്ഞത് എനിക്ക് എക്സിക്യൂട്ട് ചെയ്യാൻ അനുവാദമില്ല. അനുവാദമുണ്ടെങ്കിൽ വെള്ളം കട്ട് ചെയ്തവരെ അറസ്റ്റ് ചെയ്യുമായിരുന്നു. ഈ റിപ്പോർട്ട് ഡിവൈഎസ്പിയോട് നൽകേണ്ടതില്ല എന്നാണ് കമ്മീഷണർ പറഞ്ഞത് എന്നാണ് എനിക്ക് മനസിലായത്. പക്ഷെ ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പക്ഷെ നടപടിയില്ല. എന്തായാലും കുടിവെള്ള പ്രശ്നത്തിൽ വലിയ മനുഷ്യാവകാശ ലംഘനമാണ് സംഭവിക്കുന്നത് കുടിക്കാൻ പോലും വെള്ളമില്ല. ഭാര്യയുടെ വീട്ടിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. മുൻപ് വെള്ളം കട്ട് ചെയ്തപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം കണക്ഷൻ പുനഃസ്ഥാപിക്കപെട്ടതാണ്. ആ കണക്ഷൻ ആണ് ഇപ്പോൾ കട്ട് ചെയ്തിരിക്കുന്നത്-അജയകുമാർ പറയുന്നു.
ഇതേ പ്രശ്നം തന്നെയാണ് ഇപ്പോൾ തമ്മിൽ തമ്മിലുള്ള മാധ്യപ്രവർത്തക സംഘർഷത്തിനും പൊലീസ് കേസിലും എത്തിനിൽക്കുന്നത്. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ മുഴുവൻ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിഷേധിക്കുകയാണ്. അക്കമിട്ട് എല്ലാ ആരോപണങ്ങളും ഖണ്ഡിച്ചാണ് അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. 54 ഉടമകൾ ഉള്ളതിൽ 53 പേരും സഹകരിക്കുന്നുണ്ട്. സഹകരിക്കാത്തത് അജയൻ മാത്രമാണ്. ഫ്ളാറ്റ് നിയമം അനുസരിച്ചാണ് അസോസിയേഷൻ രൂപീകരിച്ചത്. 53 പേരും പ്രമാണം രജിസ്റ്റർ ചെയ്തപ്പോൾ അജയ് കുമാർ മാത്രം അത് ചെയ്തില്ല. ഫ്ളാറ്റിലെ കോമൺ ഫെസിലിറ്റീസ് ഇനത്തിൽ വാടകയും നൽകുന്നില്ല. ഇതിൽ വെള്ളത്തിനുള്ള നിരക്കും ഉൾപ്പെടും. അത് നൽകാതെ എങ്ങനെയാണ് വെള്ളം കൊടുക്കുക. കാശ് അടയ്ക്കാതിരുന്നാൽ വാട്ടർ അഥോറിറ്റിയും വെള്ള കണക്ഷൻ കട്ട് ചെയ്യില്ലേ എന്നാണ് അസോസിയേഷൻ ഭാരവാഹികൾ ചോദിക്കുന്നത്.
ഏതായാലും തലസ്ഥാനത്തെ പൊലീസിന് ഈ വിഷയം തലവേദനയാണ്. കേരള കൗമുദിയിലെ പ്രധാന മാധ്യമ പ്രവർത്തകനും അജയ്ക്ക് പിന്തുണയുമായുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്