ആൺ കുട്ടികളുടെ കൂടെ കിടക്കാൻ ആക്രോശിച്ചശേഷം പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ എടുക്കുന്ന അദ്ധ്യാപകൻ; വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച മറ്റൊരു കലിപ്പ് തീർത്ത് മറ്റൊരു സാർ; വിദ്യാർത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിൻസിപ്പാളും; ക്ലാസിൽ ബെർത്ത് ഡേ ആഘോഷിച്ച കൂട്ടിയെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത 11 പേരെ പുറത്താക്കി മാനേജ്മെന്റിന്റെ പ്രതികാരം; കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ പ്രശ്നങ്ങൾ കൈവിടുമ്പോൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: വിദ്യാർത്ഥിയെ പുറത്താക്കിയത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർത്ഥിനികളെ അപമാനിച്ച് കാട്ടക്കട കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും. ആൺ കുട്ടികളുടെ കൂടെ കിടക്കാൻ ആക്രോശിച്ചശേഷം പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ എടുത്ത് അദ്ധ്യാപകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാൻ ക്ലാസ് വിട്ട ഇറങ്ങിയ വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച മറ്റൊരു അദ്ധ്യാപകനും വില്ലനായി. പ്രതിഷേധം അറിയിച്ച വിദ്യാർത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിൻസിപ്പാളിന്റെ നടപടിയോടെ കോളേജിലെ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തി. സിഎസ്ഐ മാനേജ്മെന്റിന് കീഴിലെ കാട്ടക്കട കോളേജിൽ വിദ്യാർത്ഥി സമരം രൂക്ഷമാവുകയാണ്.
ബെർത്ത് ഡേ ആഘോഷിച്ചതിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഫിസിക്സ് മൂന്നാം വർഷ വിദ്യാർത്ഥി അജിനെ പുറത്താക്കിയതാണ് കോളേജിൽ വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്. ബെർത്ത് ഡേ ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഗ്രൗണ്ടിനടുത്ത വാട്ടർ ടാങ്കിൽ വിദ്യാർതഥികൽ കളിച്ചതാണ് കോളേജ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്ന് അജിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി പ്രിൻസിപ്പിൾ പോൾ രാജ് മകനെ ഇനി ഇവിടെ പഠിപ്പിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മാനസിക വിഷമത്തിലായ അജിൻ കോളേജിലെ പെൺകുട്ടികൾ അടക്കമുള്ളവരെ വിളിച്ചു കാര്യം പറഞ്ഞു. ഇതോടെയാണ് ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ പെൺകുട്ടികൾ അടക്കം സംഘടിച്ച് പ്രിൻസിപ്പാളിനെ കണ്ട്ത്.
എന്നാൽ തീരുമാനം മാറ്റാൻ കഴിയില്ലെന്നും പഠിക്കാൻ ഇല്ലാത്തവർ കാമ്പസ് വിട്ടു പുറത്തുപോകണമെന്നും ആക്രോശിച്ച പ്രിൻസിപ്പിൽ അധിക്ഷേപിക്കും പോലെയാണ് ഇടപെട്ടതെന്നും സഭ്യമായിരുന്നില്ല സംസാരമെന്നും വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് പ്രിൻസിപ്പാളിന്റെ റൂമിന് പുറത്ത് വന്ന് കോളേജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആൺ കുട്ടികളും പെൺകുട്ടികളും ഫെയ്സ് ബുക്ക് ലൈവിൽ വന്നു. ഇതും കോളേജ് അധികൃതരെ ചൊടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ ഇറങ്ങിയതോടെ പെൺകുട്ടികളുടെ അടുത്ത എത്തിയ ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ അദ്ധ്യാപകൻ ഇവരെ മൊബൈലിൽ ഷൂട്ട് ചെയ്തു.
പെൺകുട്ടികളുടെ ദൃശ്യം പകർത്തുന്നത് പെൺകുട്ടികൾ തന്നെ ചോദ്യം ചെയ്തപ്പോൾ നീയൊക്കെ അവന്മാരുടെ കൂട് പോയി കിടക്കെടീ..... എന്ന് ആക്രോശിച്ച അടുത്തുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൊബൈലിൽ മോശമായ രീതിയലാണ് അദ്ധ്യാപകൻ ഷൂട്ട് ചെയ്തതെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകന്റെ നടപടി ശരിയായില്ലെന്ന് അഭിപ്രായം പറഞ്ഞ ചില സഹ അദ്ധ്യാപകർക്കെതിരെയു ഇദ്ദേഹം ആഞ്ഞടുത്തു. പിന്നീട് ജീവനക്കാർ ഉൾപ്പെടെയുള്ളവർ എത്തിയാണ് ഷൈജുവെന്ന അധ്യപകനെ പിന്തിരിപ്പിച്ചത്. അദ്ധ്യാപകന്റെ നടപടി കുട്ടികൾക്കിടിൽ കൂടുതൽ പ്രതിഷേധത്തിന് വഴി വെച്ചു.
എല്ലാ ക്ളാസിൽ നിന്നും പ്രതിഷേധവുമായി കുട്ടികൾ ഇറങ്ങാൻ തുടങ്ങി. ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിലെ കുട്ടികളെപ്രതിഷേധിക്കാൻ വിളിക്കാൻ ചെന്ന ശ്യാം എന്ന വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രാജേഷ് എന്ന അദ്ധ്യാപകൻ തള്ളിയെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. കോളേജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ക്ലാസുകൽ ബഹിഷ്കരിച്ച കുട്ടികൾ ഇന്നും ക്ലാസിൽ കയറിയിട്ടില്ല. അദ്ധ്യാപകൻ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നും മൊബൈലിൽ ഷൂട്ട ചെയ്തതും അടക്കമുള്ള കാര്യങ്ങൾ വിവരിച്ച കുട്ടികൾ ഇന്നലെ തന്നെ കാട്ടാക്കട സി ഐ ക്ക് പരാതി നൽകി. പരാതിയിൽ പറയുന്നത് ഇങ്ങനെ
സാർ ,
കോളേജിൽ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അകാരണമായി ഒരു കുട്ടിയെ പുറത്താക്കിയതു തിരുത്തണമെന്നും പറഞ്ഞാണ് ഞങ്ങൾ പത്താം തിയ്യതി പ്രിൻസിപ്പാളിനെ കണ്ടത്. എന്നാൽ ഞങ്ങളെ ആക്ഷേപിച്ചു വിടുകയാണ് ചെയ്തത്. പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞവരിൽ പെൺകുട്ടികളെ മാത്രം ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ ഷൈജു സാർ മൊബൈലിൽ ഷൂട്ട് ചെയ്തു. ഇത് ചോദിച്ചപ്പോൾ ഞങ്ങളോടു മോശമായി പെരുമാറി. പ്രതിഷേ സൂചകമായി മറ്റു കുട്ടികളെ കാര്യങ്ങൾ അറിയിക്കാൻ ഹിസ്റ്റിറി വിഭാഗത്തിൽ എത്തിയ സ്റ്റാറ്റിസ്റ്റിക്സിലെ വിദ്യാർത്ഥി ശ്യാമിനെ അവിടെത്തെ രാജേഷ് എന്ന അദ്ധ്യാപകൻ കഴുത്തിന് കുത്തിപ്പിടിച്ചു. എറിഞ്ഞു. ഈ ദൃശ്യം പകർത്തിയ ഫിസിക്സ് വിഭാഗത്തിലെ ജയേഷ് എന്ന വിദ്യാർത്ഥിയെ ഓടിച്ചിട്ട് അടിച്ചു.
പെൺകുട്ടികൾ ഇതിനെതിരെ പ്രതികരിച്ചപ്പോൾകൂടെ പോയി കിടക്കാനാണ് അദ്ധ്യാപകൻ പറഞ്ഞത്. ശാരീരികമായും മാനസികമായും ഞങ്ങൾ വലിയ മനോവിഷമത്തിലാണ് ഞങ്ങൾ. ഞങ്ങൾക്കെതിരെയുള്ള പീഡനത്തിന് അറുതി വരുതത്തണമെന്നു പറഞ്ഞാണ് കുട്ടികൾ പരാതി അവസാനിപ്പിക്കുന്നത്. ഒരു കൂട്ടം വിദ്യാർത്ഥികൾ എന്ന നിലയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക പുറമെ മറ്റു ചില വിഷയങ്ങളും കുട്ടികളെ പ്രതികരിക്കാൻപ്രേരിപ്പിച്ചുവെന്നാണ് വിവരം. കോളേജ് കാമ്പസിൽ കുടിവെള്ളം കിട്ടാനില്ലപരാതി പറഞ്ഞു മടുത്തു വെന്ന് കുട്ടികൾ പറയുന്നു.
കാമ്പസിനകത്തെ നായ് ശല്യവും കുട്ടികൾ പ്രശ്നമായി ഉയർത്തി കാണിക്കുന്നു. ഒരു പെൺകുട്ടി അടക്കം രണ്ടു കുട്ടികളെ ഇതിനകം നായ് കടിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരാതി പറയുന്ന കുട്ടികളെ കോളേജിന് പുറത്താക്കുമെന്നതിനാൽ എല്ലാവർക്കും ഇവിടെ പ്രതിഷേധിക്കാൻ പോലു ഭയമാണ്. പൊലീസിൽ നിന്നും നീതി കിട്ടിയില്ലങ്കിൽ മുഖ്യമന്ത്രിയേയും യൂത്ത കമ്മീഷനെയും അടക്കം സമീപിക്കനാണ് കുട്ടികളുടെ തീരുമാനം. കോളേജ് അധികൃതരുടെ പ്രതികാര നടപടി തുടങ്ങിയത് പുതിയ പ്രിൻസിപ്പാൽ വന്നതിന് ശേഷമാണന്ന് കുട്ടികൾ പറയുന്നു.
കഴിഞ്ഞ സെമസ്റ്ററിൽ പ്രതികാര നടപടി എന്നോണം ഹിസ്റ്ററിയിൽ മാത്രം 11 കുട്ടികളെ റോൾ ഔട്ടാക്കിയെന്നും ഇതിനെ ചോദ്്യം ചെയ്യുന്നവരെ കായികമായി ഉപദ്രവിക്കൽ പോലും ഉണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. സി എസ് ഐ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ക്രിസ്ത്യൻ കോളേജ് പ്രവർത്തിക്കുന്നതെങ്കിലും ദൈനം ദിന വിഷയങ്ങലോ അക്കാദമിക ഇടപെടലോ മാനേജ് മെന്റ് നടത്താറില്ലന്നും വിദ്യാർത്ഥികൾ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍