കുടുംബശ്രീയെ ഏൽപ്പിച്ചത് വഴി വഴിയാധാരമായത് കണ്ടക്ടറായും ഡ്രൈവറായും ജോലിയിൽ കയറിയ യൂണിയൻ നേതാക്കൾ മാത്രം; ആരേയും പിരിച്ചുവിടാതെയുള്ള പരിഷ്കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തി കെ എസ് ആർ ടി സിക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; നിയമവിരുദ്ധമായി സമരം ചെയ്തവരുടെ ശമ്പളത്തിൽ നിന്നും നഷ്ടം പിടിക്കാൻ വാശിയോടെ തച്ചങ്കരി; അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയ തച്ചങ്കരി രണ്ടും കൽപ്പിച്ച്; ഈ മാസം ശമ്പളം മുടക്കാനും ആലോചന സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചതിന് എതിരെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തിയ മിന്നൽസമരം മൂലം കോർപറേഷനുണ്ടായ നഷ്ടം യൂണിയൻ നേതാക്കളിൽനിന്ന് ഇടാക്കണമെന്നാവശ്യപ്പെട്ട് എം.ഡി: ടോമിൻ ജെ. തച്ചങ്കരി സർക്കാരിനു കത്ത് നൽകി. റിസർവേഷൻ കൗണ്ടറിൽ ജോലി ചെയ്യുന്നത് നിലവിൽ കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. ഇതുമൂലം ബസുകൾ ഓടിക്കാൻ ആവശ്യത്തിന് ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്ത അവസ്ഥയുണ്ട്. ഇതിനിടെയിലാണ് യൂണിയൻ നേതാക്കൾ റിസർവേഷൻ ഓഫീസുകളിൽ തന്ത്രപരമായി ജോലിയെടുക്കുന്നത്. ഇത് ഇല്ലാതാക്കാനായിരുന്നു തച്ചങ്കരിയുടെ ഇടപെടൽ. റിസർവേഷൻ കേന്ദ്രം കുടുംബശ്രീയെ ഏൽപ്പിച്ച് മുഴുവൻ യൂണിയൻ നേതാക്കളേയും പണിയെടുപ്പിക്കാനായിരുന്നു നീക്കം. ഇതോടെയാണ് സമരത്തിന് യൂണിയനുകളെത്തിയത്.
എംപാനൽ ജീവനക്കാരെ പിരിച്ചു വിടാൻ തച്ചങ്കരി തീരുമാനിച്ചിരുന്നു. ബോഡി ബിൽഡിങ് യൂണിറ്റിൽ ബസ് നിർമ്മാണം അവസാനിച്ചതോടെയാണ് മെക്കാനിക്കൽ ജീവനക്കാരെ പിരിച്ചു വിടാൻ ഉത്തരവ് എത്തിയത്. മുമ്പും ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഹേമചന്ദ്രൻ കെ എസ് ആർടിസി എംഡിയായപ്പോഴും എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു. അപ്പോൾ യൂണിയൻ മൗനത്തിലായിരുന്നു. എന്നാൽ ഇത്തവണ മെക്കാനിക്കൽ ജീവനക്കാരെ പിരിച്ചു വിടുമ്പോൾ തച്ചങ്കരി ഒരു അനുകൂല നിലപാടും എടുത്തു. കണ്ടക്ടർ ലൈസൻസ് ഉള്ളവർക്ക് കണ്ടക്ടറായി തുടരാമെന്നതായിരുന്നു ഇത്. ഉടനെ യൂണിയനുകൾ സമരത്തിനെത്തി. ഇത് കണ്ടക്ടറായി എത്തുന്നവരെ തടയാനായിരുന്നു. കണ്ടക്ടർമാർക്ക് ഭീഷണി ഉയരുമ്പോഴാണ് കെ എസ് ആർ ടി സിയിൽ സമരം. ഇതിന് കാരണം യൂണിയനുകളെ നിയന്ത്രിക്കുന്നത് കണ്ടക്ടർമാരാണ്. കുറച്ച് ഡ്രൈവർമാരും ഉണ്ട്.
കുടുംബശ്രീയുടെ കൗണ്ടർ വരുമ്പോഴും നഷ്ടം കണ്ടക്ടർമാർക്കാണ്. പണിയെടുക്കാതെ എസിയിൽ കഴിയുന്നവർക്ക് ബസിൽ യാത്ര ചെയ്യണം. ഇത് കണ്ടക്ടർമാരായ യൂണിയൻ നേതാക്കൾക്ക് പിടിക്കാതെ പോയി. അതുകൊണ്ടാണ് കുടുംബശ്രീക്കെതിരെ സമരം ചെയ്തതെന്നാണ് ഉയരുന്ന വാദം. ദീർഘദൂര ബസുകൾ വഴിയിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടും മറ്റു വാഹനങ്ങൾക്കു തടസമാകും വിധം നടുറോഡിൽ ബസുകൾ പാർക്ക് ചെയ്തും നടത്തിയ സമരം യാത്രക്കാരെ മാത്രമല്ല, ജനത്തെയാകെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് തച്ചങ്കരി കടുത്ത നിലപാട് എടുക്കുന്നത്. ഒരു കോടിയിൽ പരം രൂപയുടെ നഷ്ടം കെ എസ് ആർ ടി സിക്കുണ്ടായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മിന്നൽസമരം ആഹ്വാനം ചെയ്ത യൂണിയൻ നേതാക്കളിൽനിന്നും ബസ് തടഞ്ഞ ജീവനക്കാരിൽനിന്നും നഷ്ടം ഇടാക്കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടത്. സർക്കാരിന് ഇത് കാണിച്ച് തച്ചങ്കരി കത്തെഴുതി.
അതിനിടെ തച്ചങ്കരിക്ക് ജീവനക്കാർക്കിടയിൽ ഇപ്പോഴും നല്ല പിന്തുണയുണ്ട്. കൃത്യമായി ശമ്പളം നൽകുന്നുവെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഗതാഗത സെക്രട്ടറിയുമായി ഒത്തുകളിച്ച് ശമ്പളം മുടക്കാൻ പല വിധ ഇടപെടൽ യൂണിയൻ നേതാക്കൾ നടത്തി. ഇതെല്ലാം സമർത്ഥമായി തന്നെ തച്ചങ്കരി അതിജീവിച്ചു. ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ തച്ചങ്കരിക്ക് കൂടുതൽ എതിർപ്പുണ്ടാക്കാൻ കള്ളക്കളി നടത്തുന്നുണ്ട്. എങ്ങനേയും ശമ്പളം മുടക്കാനാണ് നീക്കം. സർക്കാർ ഫണ്ട് കൈമാറ്റം ഉൾപ്പെടെ വൈകിപ്പിക്കാനാണ് ആലോചന. ഒരു മാസം ശമ്പളം മുടങ്ങിയാൽ തച്ചങ്കരിക്ക് സ്ഥാപനത്തിനുള്ളിലെ പിന്തുണ കുറയുമെന്നാണ് വിലയിരുത്തൽ.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപ്പിച്ചത് ഏറെ ആലോചനകൾക്കു ശേഷമായിരുന്നു. മുമ്പ് റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്നത് കണ്ടക്ടർമാർ ഉൾപ്പെടെയുള്ള ഓപ്പറേറ്റിങ് ജീവനക്കാരാണ്. ഓപ്പറേറ്റിങ് ജീവനക്കാരുടെ കുറവുമൂലം പിന്നീട് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ ഈ ജോലി ഏൽപിച്ചു. ഇപ്പോൾ 24 ഇടങ്ങളിൽ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയെ ഈ ജോലി ഏൽപിക്കുന്നതിലൂടെ നിലവിലുള്ള ആരെയും പിരിച്ചുവിടില്ലെന്നിരിക്കേയാണ് ഇന്നലത്തെ അനാവശ്യസമരം ജനത്തെ വലച്ചത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കുന്നതോടെ ജീവനക്കാരെ പുനർവിന്യസിക്കാനായിരുന്നു തീരുമാനം.
യൂണിയൻ നേതാക്കളാണു ബസുകളിൽ ജോലിക്കു പോകാതെ റിസർവേഷൻ/അന്വേഷണ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്നത്. ഇതും മനസിലാക്കിയായിരുന്നു തച്ചങ്കരിയുടെ നടപടി. കുടുംബശ്രീയെ റിസർവേഷൻ കൗണ്ടറുകൾ ഏൽപ്പിക്കുന്നതിലൂടെ മുഴുവൻ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ബസുകളിൽ ലൈൻ ഡ്യൂട്ടിക്കു നിയോഗിക്കാനായിരുന്നു നീക്കം. റിസർവേഷൻ കൗണ്ടറുകളിൽ ജോലിചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുമ്പോൾ വാടകയും വൈദ്യുതി ചാർജും ഉൾപ്പെടെ എല്ലാ ചെലവും അവർ വഹിക്കും. ഇപ്പോൾ പുറംകരാറുകാർക്കു നൽകുന്നതുപോലെ 4.5% കമ്മീഷൻ കുടുംബശ്രീക്കു ലഭിക്കും. ടിക്കറ്റ് തുക അഡ്വാൻസായി കുടുംബശ്രീ കോർപറേഷന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണം.
ടോപ്അപ് റീചാർജ് മാതൃകയിൽ ടിക്കറ്റ് ബുക്കിങ് കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു നീക്കം. നൂറോളം വനിതകൾക്കു കുടുംബശ്രീ പരിശീലനവും നൽകി. 69 ജീവനക്കാർ വേണ്ടിവരും. കെ.എസ്.ആർ.ടി.സി. കാന്റീൻ, ശൗചാലയങ്ങൾ എന്നിവയുടെ ചുമതലയും ഭാവിയിൽ കുടുംബശ്രീലെ ഏൽപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നു. ബസുകളുടെ ശുചീകരണവും ഏറ്റെടുക്കാൻ കുടുംബശ്രീ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍