രാജനെ കൊന്നതിന്റെ ദുഃഖം തീർക്കാനാണ് കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ റീത്ത് വെക്കാൻ പോയത്; താൽപ്പര്യമില്ലെങ്കിൽ ഒപ്പം നിന്ന് കരിവാരിത്തേക്കാതെ പുറുത്ത് പോയ്ക്കൂടെ? ബിനോയ് വിശ്വത്തെ രൂക്ഷമായി പരിഹസിച്ച് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: നിലമ്പൂർ വനത്തിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ പൊലീസ് വെടിയേറ്റ് മരിച്ചതിനത്തെുടർന്ന് ആഭ്യന്തര വകുപ്പിനും സിപിഐ എമ്മിനും വലിയ വെല്ലുവിളികളാണ് ഭരണത്തിന്റെ ഭാഗമായ സിപിഐ ഉയർത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യ പ്രസ്താവനയുമായി രംഗത്തത്തെിയതിന് പിന്നാലെ മുൻ മന്ത്രി ബിനോയ് വിശ്വവും മറ്റ് നേതാക്കളും, പാർട്ടി പത്രവുമെല്ലാം മാവോയിസ്റ്റ് വേട്ടയെക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നു. എന്നാൽ അപ്പോഴൊന്നും സി പി എം സംസ്ഥാന നേതൃത്വം ഇതിനോട് മൗനം പാലിക്കുകയായിരുന്നു. ഇതേ സമയം താഴത്തെട്ടിലുള്ള പരിപാടികളിൽ സിപിഐക്കെതിരെ ശക്തമായ ആക്രമണമാണ് സിപി എം നേതാക്കൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് സിപിഎമ്മിലും രണ്ട് അഭിപ്രായം സജീവാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം സിപിഎമ്മിലെ ഉന്നതരും തുടങ്ങുന്നു. ഇതിനെ പ്രതിരോധിക്കാൻ സിപിഎമ്മിലെ പിണറായിയുടെ വിശ്വസ്തരും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്റെയും പ്രസംഗം. കോഴിക്കോട്ട് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ, സർവീസിൽ നിന്ന് വിരമിച്ച കെ ജി ഒ എ സംസ്ഥാന കൗൺസിൽ അംഗം എ സുധാകരന് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പി മോഹനൻ മാസ്റ്റർ സിപിഐയ്ക്കും ബിനോയ് വിശ്വത്തിനുമെതിരെ ആഞ്ഞടിച്ചത്.
'ഒരു മുന്മന്ത്രിയുണ്ട്. അദ്ദേഹത്തിനിപ്പോൾ മാവോയിസ്റ്റുകളോട് വലിയ സ്നേഹമാണ്. പണ്ട് രാജനെ കൊന്നതിന്റെ ദുഃഖം തീർക്കാനാണ് അദ്ദേഹം മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹത്തിൽ റീത്ത് വെയ്ക്കാൻ പോയത്. മറ്റാർക്കുമില്ലാത്ത മാവോവാദി സ്നേഹമാണ് ഈ മുൻ മന്ത്രിക്കുള്ളത്. രാജനെന്ന പാവം യുവാവിനെ കൊല്ലാൻ കൂട്ടു നിന്നവരാണ് ഇപ്പോൾ അക്രമകാരികളായ മാവോയിസ്റ്റുകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾക്കോപ്പം നിൽക്കുന്ന ചിലരുണ്ട്. സി പി എമ്മിനൊപ്പം നിന്ന് ആനുകൂല്യങ്ങൾ മുഴുവൻ നേടും. എന്നിട്ട് പുറത്തിറങ്ങി സി പി എമ്മിനെതിരെ അപഖ്യാതി പറയും. ഇത്തരക്കാരോട് പറയാനുള്ളത് കുറച്ചങ്കെിലും മര്യാദ വേണമെന്ന് മാത്രമാണ്. എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ഞങ്ങൾക്കോപ്പം നിൽക്കുന്നത്. ഞങ്ങൾക്കോപ്പം നിന്ന് ഞങ്ങളെ കരിവാരിത്തേയ്ക്കാൻ നിൽക്കാതെ പുറത്ത് പോയ്ക്കൂടെ. ഇത്തരത്തിലുള്ള ആളുകൾ എന്തിനാണ് നമുക്കോപ്പം നിൽക്കുന്നതെന്നും പി മോഹനൻ ചോദിച്ചു.
ഇതിന് മുമ്പ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും സി പി എമ്മിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഐ രംഗത്തത്തെിയിരുന്നു. ആ കേസിൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവാണ് പി മോഹനൻ. ആ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റപ്പെടുത്തിയ സിപിഐയോട് വലിയ കലിപ്പാണ് പി മോഹനന് ഉള്ളത്. സി പി എമ്മിൽ നിന്ന് പുറത്തുപോകുന്നവർ സിപിഐയിൽ ചേക്കേറിയപ്പോഴും ഇരു പാർട്ടികളും തമ്മിൽ വലിയ വാക്പോര് അടുത്തിടെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ മാവോയിസ്റ്റ്് വിഷയത്തിൽ ഇതേ പോര് ഉടലെടുത്തിരിക്കുന്നത്.
മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നതിനോട് സിപിഐ യോജിക്കുന്നില്ലന്നെ് കുപ്പുദേവരാജിന് ആദരാഞ്ജലിയർപ്പിക്കാനത്തെിയ സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന വിശ്വാസം തങ്ങൾക്കില്ല. കമ്യൂണിസ്റ്റ്് സർക്കാർ ഭരിക്കുമ്പോഴും പൊലീസ് വലതുപക്ഷ പൊലീസാകുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ്വേട്ട കേരളത്തിൽ വേണ്ടെന്നും അഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലാൻ ആർക്കും അവകാശമില്ലന്നെും കാനം പറഞ്ഞു. നരേന്ദ്ര മോദി ചെയ്യന്നത് അതുപോലെ ആവർത്തിക്കാനല്ല എൽഡിഎഫ് സർക്കാർ ശ്രമിക്കേണ്ടതെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം കോഴിക്കൊട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സിപിഐ കോഴിക്കൊട് ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉൾപ്പെടെയുള്ളവർ അവിടെ എത്തുകയും ചെയ്തിരുന്നു.
രണ്ടു മാവോവാദികൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് സിപിഐ എമ്മിനും സർക്കാറിനുമെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ ബോധവത്കരിക്കാൻ കൈപ്പുസ്തകവുമായി പാർട്ടി രംഗത്ത്. സംസ്ഥാന കമ്മിറ്റിയാണ് അണികളെ ബോധവത്കരിക്കാൻ പ്രചാരണത്തിന് കൈപ്പുസ്തകമിറക്കിയത്. സി പി എമ്മിനും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഐയും മനുഷ്യാവകാശ സംഘടനകളും രംഗത്തത്തെിയ സാഹചര്യത്തിലാണ് പ്രതിരോധമെന്ന നിലയിൽ പാർട്ടി മാവോവാദികൾ ഉയർത്തുന്ന പ്രത്യയശാസ്ത്ര നിലപാടുകൾക്കെതിരെ രംഗത്തിറങ്ങിയത്.
'മാവോവാദികളുടെ രാഷ്ട്രീയം' എന്ന 14 പേജുള്ള കൈപ്പുസ്തകത്തിലൂടെയാണ് പാർട്ടി മാവോവാദികൾക്കെതിരെയുള്ള നിലപാട് വിശദീകരിക്കുന്നത്്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ഇടത്, വലത് പ്രവണതകൾക്കെതിരെ ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞ് സിപിഐയെ പരോക്ഷമായി വിമർശിച്ചാണ് ലേഖനം തുടങ്ങുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ നക്സലുകൾ സ്വീകരിച്ച നയസമീപനം കാരണം പല ഗ്രൂപ്പുകളായി തകരുകയുണ്ടായി. വർഗശത്രുവിന്റെ രക്തത്തിൽ കൈമുക്കാത്തവർ കമ്യൂണിസ്റ്റല്ലെന്നായിരുന്നു നക്സലുകൾ പ്രചരിപ്പിച്ചത്. ഈ രാഷ്ട്രീയ അജണ്ടക്ക് തിരിച്ചടിയേറ്റിട്ടും സായുധസമരത്തിലൂടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇവർ മുന്നോട്ടുപോകുന്നത്. ചരിത്രത്തിൽനിന്ന് ഇവർ പാഠം ഉൾക്കൊള്ളുന്നില്ലെന്നും കൈപ്പുസ്തകം പറയുന്നു.
നിയമം അനുശാസിക്കുന്ന പരിഗണന മാവോവാദികൾക്ക് ലഭിക്കുമെന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട്. നിലമ്പൂർ വനത്തിലുണ്ടായത് ഏറ്റുമുട്ടലാണ്. വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാകാതിരിക്കാൻ സർക്കാറിന്റെ ഭാഗത്ത് ജാഗ്രതയുണ്ടാകും. കേരളത്തിൽ ആദ്യ വെടിവെപ്പാണ് നടന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പറയുന്നത്. സുധീരന് ഓർമപ്പിശകുണ്ടെന്നും വർഗീസിന്റെ കൊലപാതകവും രാജന്റെ ഉരുട്ടിക്കൊലയും വർക്കല വിജയൻ, കണ്ണൻ നാദാപുരം തുടങ്ങിയവരുടെ കൊലപാതകവും ലഘുലേഖയിൽ ചൂണ്ടിക്കാണിക്കുന്നു. മാവോവാദികൾക്കെതിരെയുള്ള നിലപാടുകൾ ശക്തമാക്കുമെന്ന സൂചന നൽകിക്കൊണ്ടാണ് ലേഖനം നിർത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍