പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നം; സുരക്ഷയ്ക്ക് ഉപയോഗിച്ചത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെ; വിപ്ലവത്തെ പേടിച്ച് സ്വർണവും രത്നവും കാത്തത് കൂറ്റൻ ലോറികളിൽ; ഏഴാം നിസാം വാണരുളിയത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി; അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിങ്ങനെ
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: 1911മുതൽ 1948 വരെ ഹൈദരാബാദിൽ അധികാരത്തിലിരുന്ന സർ മിർ ഒസ്മാൻ അലി ഖാൻ എന്നറിയപ്പെട്ടിരുന്ന ഹൈദരാബാദിലെ ഏഴാമത്തെ നിസാം വീണ്ടും വിദേശമാധ്യമങ്ങളടക്കമുള്ളവയുടെ വാർത്തകളിൽ നിറയുന്നു. തന്റെ ഭരണകാലത്ത് അത്യാഢംബരത്തിലും സുഖലോലുപതയിലും കഴിഞ്ഞിരുന്ന ഈ നിസാം വാണരുളിയിരുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നനായി വ്യക്തിയായിട്ടായിരുന്നു. ഇദ്ദേഹം പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നമായിരുന്നുവത്രെ... വളരെ ഭീരുവായിരുന്നു ഈ നിസാം തന്റെ സുരക്ഷയ്ക്കുപയോഗിച്ചിരുന്നത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെയാണ്.
തന്റെ രാജ്യത്ത് ഏത് സമയത്തും വിപ്ലവം നടക്കുമെന്ന് ഭയപ്പെട്ടിരുന്ന ഇദ്ദേഹം അത്തരം സന്ദർഭങ്ങളിൽ കടന്ന് കളയുന്നതിനായി തന്റെ സ്വർണവും രത്നങ്ങളും കാത്തത് കൂറ്റൻ ലോറികളിലായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.വെറും അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിത്തരത്തിലാണ്.
ഒരു ബ്രിട്ടീഷ് ബാങ്കായ നാറ്റ് വെസ്റ്റ് പിടിച്ച് വച്ചിരുന്ന ഈ നിസാമിന്റെ 35 മില്യൺ പൗണ്ടിന് ഇദ്ദേഹത്തിന്റെ ഗ്രാൻഡ് സൺസാണ് അർഹരെന്ന നിർണായകമായ ലണ്ടൻ ഹൈക്കോടതി വിധി ഈ ആഴ്ച പുറത്ത് വന്നതിനെ തുടർന്നാണ് നിസാമിന്റെ ജീവിതം വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറയാൻ തുടങ്ങിയിരിക്കുന്നത്.
എക്സൻട്രിക്കായ ഈ നിസാം വിപ്ലവത്തെ പേടിച്ച് കൊട്ടാരത്തിലെ പൂന്തോട്ടത്തിലെ ടാർപോളിനുകൾക്ക് കീഴിലാണ് ജീവിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. തന്റെ കൊട്ടാരത്തിലെ ദീപങ്ങൾ കത്തിക്കാൻ മാത്രം നിസാം 38 പേരെ നിയോഗിച്ചിരുന്നു. 28 പേരെ വെള്ളം വിതരണംചെയ്യാനും നിയമിച്ചിരുന്നു. തനിക്കിഷ്ടപ്പെട്ട വാൾനട്ടുകൾ പൊടിച്ച് തരാനായി നിരവധി പേരെയും നിസാം ജോലിക്ക് വച്ചിരുന്നു. 17 മില്യൺ ജനസംഖ്യയുണ്ടായിരുന്ന തന്റെ രാജ്യത്ത് കൂടെ റോൾസ് റോയ്സിലായിരുന്നു നിസാം കുതിച്ച് പാഞ്ഞിരുന്നത്. തന്റെ സ്വന്തം ഡിസ്റ്റിലറിയിൽ നിന്നും വാറ്റിയെടുത്ത പ്രത്യേക വിസ്കിയായിരുന്നു നിസാം ഉപയോഗിച്ചിരുന്നത്. തന്റേതായ ജാസ് ബാൻഡിനെ നയിച്ച നിസാം തനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ കേട്ട് ആസ്വദിച്ചിരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു.
ആദ്യകാലത്ത് ധൂർത്തും ആഡംബരവും നിറഞ്ഞ ജീവിതമാണ് നിസാം നയിച്ചിരുന്നതെങ്കിലും പിൽക്കാലത്ത് അത് പിശുക്കിന് വഴിമാറുകയായിരുന്നു. 40 വർഷക്കാലം ഒരേ തുർക്കി തൊപ്പി തന്നെയായിരുന്നു നിസാം ധരിച്ചിരുന്നത്. സ്വന്തം സോക്സുകൾ തുന്നി ധരിക്കുകയും തുണികൾ കീറുമ്പോൾ അവ സ്വയം തുന്നി ധരിക്കുകയുംചെയ്യുന്ന ശീലം പിൽക്കാലത്ത് അദ്ദേഹത്തിനുണ്ടായി.ഒരു ടിൻ പ്ലേറ്റിൽ കൊള്ളുന്ന ഭക്ഷണം മാത്രം കഴിക്കാനും തന്റെ കൈ കൊണ്ട് നിർമ്മിച്ച സിഗററ്റുകൾ വലിക്കാനും ഓപ്പിയം ഗുളിക ഭക്ഷണത്തിൽ വല്ലപ്പോഴും കലർത്തി കഴിക്കാനും നിസാം ആരംഭിച്ചതും ഇക്കാലത്തായിരുന്നു.
അവസാന കാലത്തുകൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ആടിനൊപ്പമായിരുന്നു നിസാം കിടന്നുറങ്ങിയത്. എന്നാൽ അടങ്ങാത്ത ലൈംഗികത അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ കൊട്ടാരത്തിൽ അതിഥികൾ താമസിക്കാനെത്തുന്ന ക്വാർട്ടേർസുകളിൽ ഒളിക്യാമറകൾ വച്ച് ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ആസ്വദിക്കുന്നത് ഇദ്ദേഹത്തിന് ആവേശമായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോൺ ചിത്രങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്റെ കൈവശമായിരുന്നു. 86 സ്ത്രീകളിലായി നിസാമിന് നൂറോളം സന്തതികൾ ജനിച്ചിരുന്നു.
ഏഴാമത്തെ നിസാമിന്റെ 35 മില്യൺ പൗണ്ട് നിക്ഷേപത്തിന്റെ പേരിൽ നാറ്റ് വെസ്റ്റും നിസാമിന്റെ കുടുംബവും തമ്മിൽ കഴിഞ്ഞ 70 വർഷമായി നടന്ന് വന്നിരുന്ന നിയമയുദ്ധങ്ങൾക്കാണ് ഏറ്റവും പുതിയ കോടതി വിധിയിലൂടെ തീരുമാനമായിരിക്കുന്നത്. ഇത് പ്രകാരം ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾക്കാണ് ഈ പണത്തിന് അർഹതയെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തന്റെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു നിസാം ഈ തുക നാറ്റ് വെസ്റ്റിൽ അന്ന് നിക്ഷേപിച്ചിരുന്നത്. ഇന്ത്യാവിഭജനത്തെ തുടർന്നായിരുന്നു നിസാം ഒരു മില്യൺ പൗണ്ട് നാറ്റ് വെസ്റ്റിൽ നിക്ഷേപിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ഹൈദരാബാദ് പിടിച്ചെടുക്കാൻ കടന്ന് കയറിയ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഈ പണം സംരക്ഷിക്കുന്നതിനായിരുന്നു അദ്ദേഹം ഈ നിക്ഷേപം നടത്തിയത്.ഈ പണം ദശാബ്ദങ്ങളിലൂടെ വർധിച്ചാണ് 35 മില്യൺ പൗണ്ടായിരിക്കുന്നത്. ഈ പണത്തിന് അവകാശവാദമുന്നയിച്ച് ഇന്ത്യയും പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് യഥാർത്ഥ അവകാശികൾ നിസാമിന്റെ പൗത്രന്മാരാണെന്നാണ് ലണ്ടൻ ഹൈക്കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
Stories you may Like
- ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ
- ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ഭാരത രത്നം നൽകണമെന്ന് ആവശ്യം
- അപൂർവ രോഗ പരിചരണത്തിന് കെയർ പദ്ധതിച നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
- മാഫിയയ്ക്ക് പിന്നിൽ ആഫ്രിക്കൻ ബന്ധമുള്ള മലബാറിലെ പ്രധാനി
- പോൺ സ്റ്റാറിൽനിന്ന് സൂപ്പർ സ്റ്റാറിലേക്ക്! ഷ്വാസെനെഗറിന്റെ കഥ!
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍