ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരെ ഒരു ചരടിൽ ബന്ധിപ്പിക്കാൻ ഏകീകൃത തീരിച്ചറിയൽ കാർഡ്; നഴ്സിങ് കൗൺസിൽ വിതരണം ചെയ്യുന്ന കാർഡിനായി വിവരങ്ങൾ നൽകണം; കാർഡ് രജിസ്റ്റർ ചെയ്യാൻ നഴ്സിങ് സ്കൂളുകളിലും അവസരം ഒരുക്കി കേരളാ സർക്കാർ; വിദേശത്തുള്ള നഴ്സുമാർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അവസരം; വെബ്സൈറ്റ് വഴി വിവരങ്ങൾ നൽകിയാലും നേരിൽ ഹാജരാകേണ്ടി വരും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോകത്തെമ്പാടുമായി വ്യാപിച്ചു കിടക്കുന്നവരാണ് ഇന്ത്യൻ നഴ്സിങ് സമൂഹം. രാജ്യത്തിന്റെ അഭിമാനും ഉയർത്തുന്നതിലും വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും ഇന്ത്യൻ നഴ്സുമാർക്കുള്ള പങ്ക് വളരെ വലുതാണ്. ലോകമെമ്പാടമുള്ള നഴ്സിങ് സമൂഹത്തിൽ മലയാളികളാണ് എണ്ണത്തിൽ കൂടുതൽ. വികസിത, വികസ്വര രാജ്യങ്ങളിലുമെല്ലാം ഇന്ത്യൻ നഴ്സുമാർ ജോലി ചെയ്യുന്നു. ഇങ്ങനെ ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്സുമരെ ഒരു ചരടിൽ കോർക്കാനും വിദേശത്ത് ജോലി തേടുമ്പോൾ അടക്കം മികച്ച പരിഗണന ലഭിക്കുന്നതിനുമായി നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് അടുത്തിടെയാണ്. നിലവിൽ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാർ അടക്കമുള്ളവർ തിരിച്ചറിയൽ കാർഡ് എടുക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.
ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് ഏകീകൃത തിരിച്ചറിയിൽ കാർഡ് (എൻ.യു.ഐ.ഡി) നൽകുന്നത്. വിദേശജോലികൾക്കടക്കം നഴ്സുമാർക്ക് യോഗ്യത നൽകുന്നതാണ് നാഷണൽ യൂണിക് ഐഡന്റിറ്റി നമ്പർ രാജ്യത്തെ മുഴുവൻ നഴ്സുമാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലുമായി ബന്ധപ്പെടണം. കേരളത്തിലും ഇതിന്റെ വിവര ശേഖരണം നടത്തി വരുന്നുണ്ട്. മലയാളി നഴ്സുമാർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയിരുന്നു. എന്നാൽ, ഈ അവസരത്തിൽ വിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
ഒറ്റ രജിസ്ട്രേഷൻ
ഇന്ത്യൻ നഴ്സിങ് കൗൺസിൽ രാജ്യത്തെ മുഴുവൻ നഴ്സുമാർക്കും എൻ.യു.ഐ.ഡി രജിസ്ട്രേഷൻ നിർബന്ധം ആക്കിയിട്ടുണ്ട്. ഇപ്പോൾ അതാത് സംസ്ഥാനങ്ങളിൽ മാത്രം ആണ് നഴ്സുമാരുടെ വിവരങ്ങൾ ഉള്ളു. രാജ്യത്തെ മുഴുവൻ നഴ്സുമാരുടെയും വിവരങ്ങൾ ഏകോപിക്കുക എന്നതാണ് പ്രധാനമായ ഉദ്ദേശം. മാത്രമല്ല ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഇനി മുതൽ നഴ്സുമാർക്ക് ഏകീകൃത ഐ ഡി കാർഡും നിർബന്ധം ആക്കിയിട്ടുണ്ട്. എൻയുഐഡി രജിസ്ട്രേഷൻ ഉള്ളവർക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആണ് ഐ ഡി കാർഡുകൾ നൽകുക. മാത്രമല്ല ഇനി മുതൽ നഴ്സിങ് കൗൺസിൽ രെജിസ്ട്രേഷൻ പുതുക്കണം എങ്കിൽ എൻയുഐഡി നിർബന്ധമാണ്. എൻയുഐഡി ഇല്ല എങ്കിൽ രജിസ്ട്രേഷൻ റിന്യൂ ചെയ്യാൻ കഴിയില്ല.
ഏകീകൃത തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നതോടെ രാജ്യത്തെ നഴ്സുമാർക്ക് നിലവിലുള്ള ഒട്ടേറെ പ്രതിസന്ധികൾക്ക് പരിഹാരമാകും എന്നാണ് കരുതുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകം നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വരുന്ന നഴ്സുമാർ അതത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. കൂടാതെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാന കൗൺസിലിന്റെ എൻഒസിയും വാങ്ങേണ്ടിയിരുന്നു. എന്നാൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നടപ്പിലാക്കുന്നതോടെ ഈ നൂലാമാല ഇല്ലാതാകും.
നിലവിലെ സാഹചര്യത്തിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി മാറി പോകുമ്പോൾ രജിസ്ട്രേഷൻ കടമ്പകൾ പുതിയ സംസ്ഥാനത്ത് പൂർത്തിയാക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കുമായിരുന്നു. ഇതിന് പരിഹാരം കാണാനാകുന്നതിനോടൊപ്പം രാജ്യത്തെ നഴ്സുമാരുടെ സ്ഥിതിവിവര കണക്കുകളും അവരുടെ യോഗ്യതയും എല്ലാം ഇന്ത്യൻ നഴ്സിങ് കൗൺസിലിന് ലഭ്യമാകുകയും ചെയ്യും.
രജിസ്ട്രേഷനായി രണ്ട് സംവിധാനങ്ങൾ
സംസ്ഥാന നഴ്സിങ് കൗൺസിലുകളാണ് എൻയുഐഡി രജിസ്ട്രേഷൻ നടത്തുന്നത്. ആധാർ അധിഷ്ടിത ബയോമെട്രിക് രജിസ്ട്രേഷനാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി മുതലുള്ള സർട്ടിഫിക്കറ്റുകളും ആധാറും മെയിൽ ഐഡിയും ഫോൺ നമ്പരും രജിസ്ട്രേഷൻ സമയത്ത് നൽകണം. ഇതിനായി വിവരശേഖരണത്തിനുള്ള കേന്ദ്രങ്ങൾ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
രണ്ടു രീതിയിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഏർപ്പെടുത്തിയിട്ടുള്ള ഏജൻസിയായ ഫിനോ പേ ടെക്ക് എല്ലാ സ്വകാര്യ-സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയും നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ, കമ്പനി ആധാർ വിവരങ്ങൾ ശേഖരിക്കുകയില്ല. കൂടാതെ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് അതത് സംസ്ഥാന കൗൺസിലുകളിൽ എത്തി ആധാർ വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കാം.
നിലവിൽ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജോലി നോക്കുന്ന നഴ്സുമാരും പുതുതായി പാസാകുന്ന നഴ്സുമാരും ഏകീകൃത തിരിച്ചറിയൽ കാർഡ് സ്വന്തമാക്കണം. ഇതിനായി വിവര ശേഖരണത്തിനായി എല്ലാ ജില്ലകളിലും അവസരം ഒരുക്കിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയാൽ പിന്നീട് നേരിട്ട് ഹാജരാകേണ്ട സമയം കൗൺസിൽ അറിയിക്കും.
നഴ്സിങ് സ്കൂളുകളിലും രജിസ്റ്റർ ചെയ്യാം
നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് രജിസ്ട്രേഷൻ കേന്ദ്രങ്ങളായി നഴ്സിങ് സ്കൂളുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരക്കു പരിഗണിച്ച് കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റേതാണ് തീരുമാനം. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ കേന്ദ്രം തുടർന്നും പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് രജിസ്ട്രേഷൻ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂൺ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്.
നഴ്സുമാർ കൂടുതലുള്ള കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ തീയതിയും സ്ഥലവും ജൂൺ 26-ന് കേരള നഴ്സിങ് കൗൺസിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളിൽ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതിൽ വിട്ടുപോയവർക്കാണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്.
ദിവസം ശരാശരി 15 മുതൽ 20 പേരുടെവരെ വിവരങ്ങൾ മാത്രമേ ഒരു സെന്ററിൽനിന്ന് അപ്ലോഡ് ചെയ്യാനാവൂ. ഓരോ ദിവസത്തെയും ആദ്യ 15-ൽ ഉൾപ്പെടാൻ പുലർച്ചെ മൂന്നു മുതൽ ജില്ലാ ആശുപത്രികളിലെ കേന്ദ്രത്തിലെത്തുന്നതിന് നഴ്സുമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് രജിസ്ട്രാർ,കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വത്സ കെ. പണിക്കർ അറിയിച്ചു. സംസ്ഥാനത്ത് കേരള നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർമാത്രം 3,43,000 പേരുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർ അടക്കം അനവധി പേർ ഇനിയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള വിവരശേഖരണത്തിനായി എത്തുന്നവർ കരുതേണ്ട രേഖകൾ:
* എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്(ഒറിജിനൽ)
* പ്ളസ് ടു/പ്രീഡിഗ്രി സർട്ടിഫിക്കറ്റ്
* കേരള നഴ്സിങ് കൗൺസിൽ രജിസ്േട്രഷൻ സർട്ടിഫിക്കറ്റ് (ഒറിജിനൽ)
* കേരള നഴ്സിങ് കൗൺസിൽ അഡീഷണൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ്(ഒറിജിനൽ)
* ആധാർ(ഒറിജിനൽ)
* ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്