പത്താംക്ലാസിൽ ജയിച്ചത് 85 ശതമാനം മാർക്ക് വാങ്ങി; അമ്മയേയും കുട്ടിയെ ഭീഷണിപ്പെടുത്തിയത് സ്കൂളിന്റെ വിജയശതമാനക്കണക്ക് പറഞ്ഞ്; വർക്കലയിലെ പ്ലസ് വണ്ണുകാരന്റെ ആത്മഹത്യയ്ക്ക് കാരണം എയിഡഡ് സ്കുളൂകൾ തമ്മിലെ മത്സരം; എംജിഎം സ്കൂളിലെ ആർജുൻ വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷി തന്നെ
അരുൺ ജയകുമാർ
തിരുവനന്തപുരം: വർക്കല അയിരൂർ എംജിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ കോപ്പിയടിച്ചുവെന്ന ആരോപണം സ്കൂൾ അധികൃതർ ഉന്നയിച്ചത് കുട്ടിയുടെ ആത്മഹത്യക്ക് ശേഷം മാത്രമാണെന്ന് വെളിപ്പടുത്തലുമായി ബന്ധുക്കൾ. പ്രദേശത്തെ സ്കൂളുകൾ തമ്മിൽ റിസൽറ്റിനായുള്ള മത്സരത്തിൽ കുട്ടികൾ ബലിയാടാകുന്നുവെന്ന ആക്ഷേപവും സജീവമാണ്. കുട്ടിക്ക് മാർക്ക് കുറവായതിനാലാണ് മാതാപിതാക്കളുമായി എത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നീട് മാതാവ് ശാലിയുടെ മുന്നിൽവെച്ച് അർജുനെ വൈസ് പ്രിൻസിപ്പാൾ ബിഎസ് രാജീവ് കണക്കിലധികം ശകാരിക്കുകതയായിരുന്നു.
കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 85 ശതമാനം മാർക്ക് വാങ്ങിയാണ് അർജുൻ പാസ്സായത്. അപ്പോൾ പിന്നെ കോപ്പിയടിക്കേണ്ട സാഹചര്യമില്ലെന്ന് അർജുന്റെ പഴയ സഹപാഠികൾ തന്നെ ഇന്നലെ മറുനാടനോട് പറഞ്ഞിരുന്നു. സിബിഎസ്ഇ സിലബസിൽ പ്ലസ വൺ പരീക്ഷ പൊതുപരീക്ഷയല്ല. എന്നാൽ പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറയുകയോ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെടുകയോ ചെയ്താൽ പ്ലസ് ടൂ പൊതു പരീക്ഷയിൽ സ്കൂളിന്റെ റിസൽറ്റ്ിന് തന്നെ ഭീഷണിയാകുമെന്നും വിജയ ശതമാനത്തിൽ കുറവ് വരുമൊ എന്ന ഭയവുമാണ് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ മാർക്ക് കുറയുന്നതിന്റെ പേരിൽ പീഡിപ്പിക്കുന്നത്.
കുട്ടികൾക്ക് മാർക്ക് കുറയുകയും പിന്നീട് സ്കൂളിന്റെ വിജയശതമാനത്തിൽ കുറവ് വരുകയും ചെയ്താൽ അടുത്ത അധ്യായന വർഷത്തിലെ അഡ്മിഷൻ വേണ്ടപോലെ മാർക്കറ്റ് ചെയ്യാൻ കഴിയുകയുമില്ല. വർക്കലയിലെ തന്നെ മറ്റൊരു സ്കൂളുമായി വിജയശതമാനത്തിന്റെ കാര്യത്തിൽ മത്സരബുദ്ധിയോടെയാണ് എംജിഎം സ്കൂൾ പെരുമാറുന്നത്. ഓരോ വർഷത്തെ പൊതു പരീക്ഷയിലും കൂടുതൽ വിജയ ശതമാനവും ഉന്നത മാർക്കുമാണ് കച്ചവട തന്ത്രമായി മാനേജ്മെന്റുകൾ ഉപയോഗിക്കുന്നത്.
കടുത്ത മാനസിക സമ്മർദമാണ് പ്ലസ് വൺ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. മാർക്ക് കുറഞ്ഞാൽ പ്ലസ് ടൂ അഡ്മിഷന് വേറെ സ്കൂൾ നോക്കേണ്ടി വരും ആൺകുട്ടിയായാലും പെൺ കുട്ടിയായാലും സ്ഥിതി ഇത് തന്നെയാണ്. ഇത് കടുത്ത സമ്മർദത്തിലേക്കാണ് കുട്ടികളെ തള്ളിവിടുന്നത്. വർക്കലയിലെ തന്നെ എംജിഎം സ്കൂളുമായി മത്സരിക്കുന്ന മറ്റൊരു സ്കൂളിൽ പ്ലസ് വൺ ഫലം വന്നതിന് ശേഷം ആറ് കുട്ടികളെ ടിസി നൽകി പുറത്താക്കുകയായിരുന്നു. നാല് ആൺകുട്ടികളേയും രണ്ട് പെൺകുട്ടികളേയുമാണ് ഇത്തരത്തിൽ പുറത്താക്കിയത്.
മാർക് കുറവാണെന്നും ഈ മർക്ക് വെച്ച് പ്ലസ് ടൂവിലേക്ക് സ്ഥാനക്കയറ്റം നൽകാനാകില്ലെന്നുമാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആ സ്കൂലിലെ മാനേജ്മെന്റ് നൽകിയ വിശദീകരണം. വേണമെങ്കിൽ വീണ്ടും പ്ലസ് വൺ ക്ലാസിൽ തുടരാമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സ്കൂളുകളിൽ പ്ലസ് വൺ അഡ്മിഷൻ നൽകുന്ന സമയത്ത് തന്നെ പ്ലസ് ടൂവിലേക്കുള്ള ഫീസും മുൻകൂറായി വാങ്ങും. ഈ സ്കൂളിൽ പഠിക്കുന്ന അർജുന്റെ ചില സുഹൃത്തുക്കളാണ് ഈ
വിഷയത്തെക്കുറിച്ച് മറുനാടനോട് വെളിപ്പെടുത്തൽ നടത്തിയത്. എന്നിട്ട് മാർക് കുറഞ്ഞതിന്റെ പേരിൽ പറഞ്ഞ് വിടുമ്പോൾ സ്കൂളിന് സാമ്പത്തിക നഷ്ടമുണ്ടാവുകയുമില്ല. മികച്ച ഫലമുണ്ടാക്കി അടുത്ത അധ്യായന വർഷത്തേക്ക് കൂടുതൽ ഫീസ് വാങ്ങി അഡ്മിഷൻ നൽകുകയും ചെയ്യാം.
അതേ സമയം വേറെ സ്കൂളുകളിൽ നിന്നും വരുന്ന കുട്ടികളോട് വിവേചനത്തോടെയാണ് എംജിഎം സ്കൂൾ അധികൃതർ പെരുമാറുന്നതെന്നും ആരോപണമുണ്ട്. അതേ സ്കൂളിൽ പഠിച്ച് വരുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായും ആരോപണമുണ്ട്. അർജുനെ കടുത്ത മാനസിക പീഡനത്തിനാണ് അദ്ധ്യാപകൻ വിധേയനാക്കിയതെന്നും ഇതിൽ കടുത്ത നിരാശയും വിഷമവും തോന്നിയതാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കോപ്പിയടി ആരോപിച്ച് പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുമെന്ന് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരക്കടമുക്ക് സ്വദേശി അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അയിരൂർ എംജിഎം സ്കൂളിലെ പ്ലസ്വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അർജുൻ. ഐപി പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനായി അർജുൻ സ്മാർട് വാച്ച് ഉപയോഗിച്ചുവെന്നും കോപ്പിയടി പിടികൂടി ക്ലാസിലുണ്ടായിരുന്ന അദ്ധ്യാപിക റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ താൻ വാച്ചിൽ സമയം നോക്കുക മാത്രമാണ് ചെയ്തതെന്നും സംശയമുണ്ടെങ്കിൽ വാച്ച് പരിശോധിക്കാമെന്നും അർജുൻ പറഞ്ഞിട്ടും അത് കേൾക്കാൻ അദ്ധ്യാപിക തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്കിടെ അർജുൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതായി അദ്ധ്യാപകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെ വിളിപ്പിച്ചതിനൊപ്പം അർജുനേയും അമ്മയേയും മാനേജ്മെന്റ് സ്കൂളിൽ വിളിച്ചുവരുത്തിരുന്നു. മാതാപിതാക്കളേയും കൊണ്ട് സ്കൂളിൽ വരണമെന്ന് അറിയിപ്പ് ലഭിച്ചു എന്നാൽ അർജുനും അമ്മ ശാലിയുമാണ് സ്കൂളിലെത്തിയത്.
സ്കൂളിൽ വെച്ച് വൈസ് പ്രിൻസിപ്പാൾ അകാരണമായി അർജുനെ അമ്മയുെടെ മുന്നിൽ വെച്ച് ശകാരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ ശേഷം അർജുൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ കിടപ്പ് മുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പച്ചക്കറി വാങ്ങാൻ പോയ ശേഷമാണ് അമ്മ തിരികെയെത്തിയത്. മകനെ കാണാത്തതിനെ തുടർന്ന് കിടപ്പ് മുറിയിൽ തിരക്കിപ്പോയപ്പോഴാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- അമൽജ്യോതി കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍