വിഷരഹിത പച്ചക്കറി വിഷുവിനും ഉറപ്പ്; ജൈവപച്ചക്കറിക്കൃഷി നടക്കുന്നത് ഓണക്കാലത്തേതിന്റെ ഇരട്ടി സ്ഥലത്ത്; പഞ്ചായത്തുകളിലും നഗരസഭകളിലും വിഷുവിന് ഒരാഴ്ചമുമ്പ് ജൈവപച്ചക്കറി സ്റ്റാളുകൾ വരുമെന്നും തോമസ് ഐസക്
അരുൺ ജയകുമാർ
തിരുവനന്തപുരം: വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായതായി ഡോ തോമസ് ഐസക് എംഎൽഎ. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന അവലോകനയോഗം എത്തിച്ചേർന്നത് ജൈവപച്ചക്കറി വിസ്തൃതി ഓണക്കാലത്തേതിന്റെ ഇരട്ടിവരുമെന്ന നിഗമനത്തിലാണെന്നും എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വിഷുവിന് ഒരാഴ്ച മുമ്പ് ജൈവപച്ചക്കറി സ്റ്റാളുകൾ തുറക്കുന്നതിനും തീരുമാനമായതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു.. ചേർത്തല - ആലപ്പുഴ ദേശീയപാതയിൽ മാത്രം രണ്ട് ഡസൻ പച്ചക്കറി സ്റ്റാളുകൾ തുറക്കാനാകുമെന്നും. അത്രയ്ക്ക് വലിയ വമ്പൻ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം മാരാരിക്കുളത്തെ ചില പച്ചക്കറി കൃഷിയിടങ്ങളിൽ പര്യടനം നടത്തിയതായും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുവിന്റെ വാർഡിൽ 40 ഏക്കറിലാണ് കുടുംബശ്രീ സംഘം കൃഷി നടത്തുന്നതെന്നും അതോടൊപ്പം ജയ സെക്രട്ടറിയായുള്ള ഗ്രാമശ്രീ സംഘം രണ്ട് ഏക്കറി കൃഷി നടത്തുന്നുണ്ട്. ഇത്രയും സ്ഥലത്ത് കൃഷി നടത്താനായതാണ് വമ്പൻ വിളവെടുപ്പെന്ന പ്രതീക്ഷക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.
തൊഴിലുറപ്പിന് ഭൂമിയൊരുക്കി കൂടുതൽ വെണ്ടയും വഴുതനയും മറ്റുമായതിനാ പന്തലിനും മറ്റും വലിയ ചെലവ് വന്നില്ല. വളമാകട്ടേ ആലപ്പുഴ മുനിസിപ്പാലിറ്റിയി നിന്ന് സൗജന്യമായി ലഭിച്ചു. ആവശ്യത്തിന് എയ്റോബിക് ബിന്നുകൾ ഇല്ലാത്തതിനാൽ പൂർണ്ണമായി കമ്പോസ്റ്റ് ആകുന്നതിന് മുമ്പുതന്നെ ജൈവമാലിന്യം എടുത്തുകൊണ്ട് പോകണമെന്ന നിർബന്ധം മാത്രമേ പ്രശ്നമായിരുന്നുള്ളുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. അപ്പോൾ കുറച്ച് ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് നാട്ടുകാരുടെ കുറച്ച് എതിർപ്പ് ആദ്യം ഉണ്ടായിരുന്നു. പക്ഷേ വളം ഇട്ടുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ദുർഗന്ധം പൂർണ്ണമായും മാറുമെന്ന സ്ഥിതിയായതോടെ ആ എതിർപ്പും ഒഴിവായതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇതിനകം 4000 രൂപയുടെ പച്ചക്കറി വിറ്റഴിച്ചതായൂം നാട്ടുകാർ കൃഷിയിടത്ത് തന്നെ വന്ന് പച്ചക്കറി വാങ്ങുന്നുണ്ടെന്നും അ്ദദേഹം കൂട്ടിച്ചേർത്തു. ഇത് പദ്ധതിക്ക് ജനം നൽകിയ അംഗീകാരമായി വേണം മനസ്സിലാക്കാൻ.. പക്ഷേ ഒരു പ്രശ്നം മാത്രം. വിഷുവിന് മുമ്പ് വിളവെടുത്ത് തീരും. വിഷുവിന് വേണ്ടി ചീര നടാൻ തീരുമാനിച്ചിരിക്കുകയാണ്. പാതിരപ്പള്ളിയിലെ എ .സി.യിലെ പാർട്ടി പ്രവർത്തകരും പാട്ടുകുളം അമ്പലത്തിന്റെ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. രണ്ട് ഗ്രൂപ്പുകളുണ്ട്. ഇരുവരും കൃഷി ഇപ്പോഴും തുടരുന്നതായും എല്ലാവരും തെരഞ്ഞെടുപ്പ് മൂഡിലേയ്ക്ക് കയറിയിരിക്കുകയാണ് അതിനാൽ അൽപ്പം മടി പിടിച്ച അവസ്ഥയുണ്ടെന്നും എന്നാൽ കൃഷിയും ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറ്റണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഭാഗമാണ് ആലപ്പുഴ - ചേർത്തല റോഡി ഉയരാൻ പോകുന്ന രണ്ട് ഡസൻ വിഷുവിന് വിഷരഹിത പച്ചക്കറി സ്റ്റാളുകളെന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത് .
പാർട്ടിയുടെ പൊതു സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടൽ കുറയുന്നതായും ഇത് പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്നു എന്ന രീതിയിലുമുള്ള വിലയിരുത്തലുകൾ സജീവമായ സമയത്താണ് ഡോ തോമസ് ഐസകിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി കൃഷി എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും അതിന് സമൂഹത്തിൽ ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിഷുവിന് വലിയ തോതിൽ കൃഷി നടത്താൻ പാർട്ടി തീരുമാനിച്ചത്. എന്തായാലും കടുത്ത തെരഞ്ഞെടുപ്പ് ചൂടിനിടയിലും ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ആർജവം കേരളത്തിൽ സിപിഐ(എം) എന്ന സംഘടനയ്ക്ക് മാത്രം കഴിയുന്നതാണെന്നുമുള്ള രീതിയിലാണ് രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവർ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്. അത് പൊതു സമൂഹത്തിലും അതോടൊപ്പം തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഗുണമുണ്ടാക്കും എന്ന കണക്കുകൂട്ടലിൽകൂടിയാണ് നേതൃത്വം.
വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായി. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന അവലോകനയോ...
Posted by Dr.T.M Thomas Isaac on Sunday, 20 March 2016
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍