നിള പത്മ.. പീയൂഷ് പാർത്ഥൻ... തോന്നയ്ക്കൽ റാഫി.... സിബി സാം തോട്ടത്തിൽ..... ഷമീർ മമ്മൂട്ടി.... പോരാളി ഷാജി എന്ന പേരിൽ സ്വതന്ത്ര അഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ ചെയ്തും തേജോവധം ചെയ്തും ഇന്റർനെറ്റിൽ ഭീകരത സൃഷ്ടിക്കുന്ന സൈബർ ഗുണ്ടകളുടെ വിവരങ്ങൾ പുറത്ത്; പോരാളി ഷാജിയുടെ പേരിൽ ജനാധിപത്യത്തെ ഹിംസിക്കുന്നവർ ഈ 30 പേർ; ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യേണ്ടതും നടപടി എടുപ്പിക്കേണ്ടതും ഈ സൈബർ ഗുണ്ടകൾക്കെതിരെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആരാണ് പോരാളി ഷാജി... ഏതായാലും നല്ല സ്വാധീനമുള്ള സൈബർ ഗുണ്ടയാണ് പോരാളി ഷാജിയെന്നാണ് ഏവരും തിരിച്ചറിഞ്ഞിരുന്നുയ സമൂഹ മാധ്യമങ്ങളിലൂടെ അപകർത്തിപ്പെടുത്തിയവർക്കെതിരെ രണ്ടു വർഷം മുമ്പു പൊലീസിൽ പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാൻ നിർദ്ദേശിച്ച് പൊലീസ് നടത്തിയ നീക്കം തന്നെ ഇതിന് തെളിവായിരുന്നു. 2017 മാർച്ച് 1ന് നൽകിയ പരാതിക്ക് പൊലീസ് മറുപടി നൽകിയത് 2019 ജനുവരി 14ന്. അങ്ങനെ പോരാളി ഷാജിയെ പൊലീസ് രക്ഷിച്ചെടുത്തു. അപ്പോഴും ആരും ഒന്നും വെളിപ്പെടുത്തിയില്ല. എന്നാൽ ഇപ്പോൾ ഈ മുഖം വെളിപ്പെടുത്താൻ പോരാളി ഷാജി തന്നെ രംഗത്ത് വരുന്നു. മറുനാടൻ മലയാളിയെ പൂട്ടിക്കാൻ പോരാളി ഷാജി നടത്തിയ നീക്കത്തോടെയാണ് ഈ സൈബർ ഗ്രൂപ്പിൽ സമ്മർദ്ദം ഏറിയത്. ഇതോടെ നിൽക്കക്കള്ളിയില്ലാതെ സ്വന്തം മുഖം തുറന്നു കാട്ടേണ്ടിയും വന്നു ഈ ഗ്രൂപ്പിന്. മറുനാടനോട് കളിക്കാനിറങ്ങിയതോടെ ആരാണ് പോരാളി ഷാജിക്ക് പിന്നിലെന്ന് ജനം തിരിച്ചറിഞ്ഞു.
നിള പത്മ.. പീയൂഷ് പാർത്ഥൻ... തോന്നയ്ക്കൽ റാഫി.... സിബി സാം തോട്ടത്തിൽ..... ഷമീർ മമ്മൂട്ടി.... ഇങ്ങനെ പോകുന്ന പോരാളി ഷാജി എന്ന സൈബർ ഗ്രൂപ്പിലെ അഡ്മിന്മാരുടെ വിവരങ്ങൾ. 30 പേരാണ് അഡ്മിനും മോഡറേറ്റർമാരുമായി ഈ ഗ്രൂപ്പിനുള്ളത്. മറുനാടനെ ഒളിച്ചിരുന്ന ആക്രമിച്ചതോടെയാണ് ഈ ഗ്രൂപ്പിന് മുഖം തുറന്നു കാട്ടേണ്ടി വന്നത്. യഥാർത്ഥത്തിൽ ഇതിന്റെ അഡ്മിന്മാരാണ് ഒളിവിലിരുന്ന അഭിപ്രായ പ്രകടനം നടത്തുന്നവരെ കടന്നാക്രമിച്ചത്. ഒരു പത്തനംതിട്ടക്കാരന്റേതായിരുന്നു ആശയം. ഇത് പിന്നിട് സിപിഎം അനുകൂലരുടെ ഗ്രൂപ്പായി മാറി. സിപിഎമ്മിനെതിരെ ആശയ പോരാട്ടം നടത്തുന്നവരെ വ്യക്തിപരമായി കടന്നാക്രമിച്ചു. തീർത്തും സഭ്യേതരമല്ലാത്ത വാക്കുകളുമായി സൈബർ സ്പെയ്സിലെ ഇടത് ഗുണ്ടകളായി. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരാതി കൊടുത്താൽ പോലും പൊലീസ് ചെറുവിരൽ അനക്കാത്ത ഗ്രൂപ്പായി മാറി. എന്നാൽ ഇന്ന് സൈബർ ലോകത്ത് ഈ ഗ്രൂപ്പിനെതിരെ നടപടികൾ വ്യാപകമാണ്. ഫെയ്സ് ബുക്കിൽ റിപ്പോർട്ടുകളും തുടങ്ങി.
ഇതിനൊപ്പം അഡ്മിന്മാരുടെ പേരു വിവരവും പുറത്തു വരികയാണ്. ഫെയ്സ് ബുക്കിന്റെ നടപടികൾ ഭയന്നാണ് ഈ നീക്കമെന്നും സൂചനയുണ്ട്. റിപ്പോർട്ടിങ് ഭയന്ന് കുറച്ചു സമയം പോരാളി ഷാജി അപ്രത്യക്ഷമാകുകയും ചെയ്തു. ഇടത് ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പോരാളി ഷാജിയുടെ തുടക്കം. പത്തനംതിട്ടക്കാരന്റെ ഈ പേജിന് പക്ഷേ ഇടയ്ക്ക് പ്രതിസന്ധി എത്തി. പോരാളി ഷാജിയുടെ നെറികേടുകൾ അതിശക്തമായപ്പോഴുണ്ടായ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെയാണ് കൂടുതൽ അഡ്മിന്മാരുമായി പോരാളി ഷാജി പുനരവതരിപ്പിച്ചത്. സംഘപരിവാറുകാരേയും കോൺഗ്രസ് നേതാക്കളേയും പരിഹസിച്ചു. ഇടത് തത്വശാത്രത്തിനെതിരെ എന്തെ എഴുതിയാലും എന്തും നിനക്ക് വിളിച്ച് പറയാൻ നിന്റെ തന്തയുടെ വകയാണോ കേരളം-എന്ന് അസഹിഷ്ണുതയുമായി കടന്നാക്രമിച്ചു. ഇതിനിടെയാണ് അഡ്മിനുമാരും മോഡറേറ്ററുമാരെല്ലാം പുറത്തു വരുന്നത്. ഇനി സൈബർ ലോകത്തെ അസഹിഷ്ണുത പ്രചരിപ്പിക്കുന്നതിൽ ഈ വ്യക്തികൾക്കെതിരെ നിയമ നടപടി പോലും എടുക്കാനാകും.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തെ അധിക്ഷേപിച്ചവർക്ക് പോലും പോരാളി ഷാജിയുടെ കടന്നാക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. കെകെ രമയെ പരിധി വിട്ട് അപമാനിച്ചു. കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിതാ പാലയ്ക്കൽ എന്തെഴുതിയാലും അതിനെ സ്ത്രീത്വത്തെ അപമാനിക്കും വിധം ആക്രമിച്ചു. ഇങ്ങനെ ഒരു ഗ്രൂപ്പിന് പിന്നിൽ യുവതികളും ഉണ്ടെന്ന വസ്തുതയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. സിപിഎമ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ചിത്രം മോർഫ് ചെയ്തും അപമാനിച്ചു. പ്രകോപനകരവും, സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു. ഇതിനിടെ ദേശാഭിമാനിയിലെ പിഎം മനോജാണ് ഇതിന് പിന്നിലെന്ന ചർച്ചയും സജീവമായി. പുറത്തു വന്ന പട്ടിക പ്രകാരം മനോജിന് ഇതുമായി ബന്ധമില്ലെന്നും വ്യക്തമാണ്. ചതിവും വഞ്ചനയും കൗശലവും മുഖമുദ്രയായി കൊണ്ടു നടക്കുന്ന പോരാളി ഷാജി അങ്ങനെ മറനീക്കി പുറത്തു വരികയാണ്.
രാഷ്ട്രീയ എതിരാളികളെ തുടർച്ചയായി തേജോവധം ചെയ്ത് ഇടത് മനസുകളെ കീഴടക്കിയായിരുന്നു പോരാളി ഷാജിയുടെ സൈബർ ലോകത്തെ ഗുണ്ടാപ്പണി. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകൾ നോക്കാത്തവർ പോലും ഷാജിയെ കൃത്യമായി വീക്ഷിച്ചിരുന്നു. പോരാളി ഷാജി എന്നത് സിപിഎം അനുഭാവികൾക്ക് ഒരു സൈന്യാധിപനായിരുന്നു. യാതൊരു തെളിവും ഇല്ലാതെയും ആരെയും ആക്ഷേപിക്കും. പച്ചത്തെറി പരസ്യമായി വിളിച്ചുമായിരുന്നു വളർച്ച. നാലാം കിട ക്രിമിനലുകളേക്കാൾ തരം താഴും. അസഭ്യ ഭാഷയിൽ പി.എച്ച്.ഡി എടുത്ത ഷാജിയുടെ പദപ്രയോഗങ്ങൾ മാന്യന്മാരായ സിപിഎം പോരാളികൾക്ക് പോലും അലോസരം ഉണ്ടാക്കിയിരുന്നു. അതിനപ്പുറം സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ പോലും ഷാജി അപമാനിച്ചു. വ്യക്തിഹത്യ നടത്തി. വെല്ലുവിളിച്ചു. നല്ലതായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ കരിവാരിത്തേച്ചു. അങ്ങനെ സോഷ്യൽ മീഡിയയിലെ കുപ്രസിദ്ധനായി. ആറുലക്ഷത്തോളം ലൈക്ക് ഉണ്ടായിരുന്ന പേജ് തന്നെയാണ് ഏറെ നാളായി സിപിഎമ്മിന്റെ സൈബർ ഗുണ്ടകളുടെ ആക്രമണത്തിന്റെ പോർമുന.
രാഷ്ട്രീയ എതിരാളികളെ നിലംപറ്റിക്കാൻ അവരുടെ പഴയ പ്രസംഗങ്ങളും നിലപാടുമാറ്റങ്ങളും പഴയ പത്രവാർത്തകളുമെല്ലാമായി 'പോരാളി' തെളിവുകൾ നിരത്താറുണ്ടായിരുന്നു. രൂക്ഷവിമർശനങ്ങളടങ്ങിയ ട്രോളുകളും മൂർച്ചയേറിയ വാക്കുകളും നിറച്ചതായിരുന്നു പോസ്റ്റുകൾ. സഭ്യതവിട്ടുള്ള പോസ്റ്റുകൾക്ക് കടുത്ത വിമർശനങ്ങളും നിരന്തരം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനിടെ ഇന്ന് അൽപ്പസമയം പോരാളി ഷാജിയുടെ പേജ് അപ്രത്യക്ഷമാവുകയും ചെയ്തു. റിപ്പോർട്ടിങ് ഭയന്ന് താൽകാലികമായി പിൻവലിച്ചതായിരുന്നു ഇത്. ഇതിനിടെ പരിവാർ പ്രസ്ഥാനങ്ങൾ പോരാളി ഷാജിയുടെ പേജ് പൂട്ടിയെന്ന വ്യാഖ്യാനവുമായെത്തി. ഇതിനേയും പൂട്ടിയത് പരിവാറുകാരുടെ ഫെയ്ക് പേജാണെന്ന വാദവുമായി പോരാളി ഷാജി പ്രതിരോധിക്കുന്നുണ്ട്. ഏതായാലും പോരാളി ഷാജിക്ക് പിന്നിലെ മുഖങ്ങൾ പുറത്തു വരുന്നു. അതുകൊണ്ട് തന്നെ ഇനി ഈ പേജിൽ വരുന്ന ഓരോ അശ്ലീലതയ്ക്കും ഈ വ്യക്തികൾ സമൂഹത്തിനോട് മറുപടിയും പറയേണ്ടി വരും.
കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാർത്ഥി നിർണയം തുടങ്ങുമ്പോൾ തന്നെ സൈബർ ലോകത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബർ ലോകത്ത് മേൽക്കൈ നേടാനുള്ള തത്രപ്പാടിലാകും. ഈ അവസരം മുതലെടുത്താണ് സിപിഎം ആശയപ്രചരണത്തിന് പോരാളി ഷാജിയെ ഉപയോഗിക്കാൻ തുടങ്ങിയത്. സിനിമാ പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഇതിന്റെ ഭാഗമായി. സിപിഎമ്മിന്റെ 'ഹൈടെക് മീഡിയാ സെൽ' ന് കീഴിലാണ് ഈ സൈബർ ആർമിയുടെ പ്രവർത്തനമെന്നും വിലയിരുത്തലുകളെത്തി.
എൽ.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബിജെപി.യുടെയും കോൺഗ്രസിന്റെയും ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന വാർത്തകളും ട്രോളുകളും സന്ദേശങ്ങളും തയ്യാറാക്കുക എന്നിവയെ കടന്നാക്രമണത്തിനുള്ള അവസരമാക്കി മാറ്റിയാണ് പോരാളി ഷാജി സൈബർ ലോകത്തെ യഥാർത്ഥ ഗുണ്ടയായത്. ആരേയും ഏത് പരിധിക്കും അപ്പുറത്തേക്ക് പോയി വിമർശിക്കുകയായിരുന്നു ഇവരുടെ രീതി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്