രാഹുലിന്റെ ഇരട്ടപൗരത്വം സുബ്രമണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് തീർച്ച; ബ്രിട്ടനിൽ താമസിക്കാതെ പൗരത്വം അസാധ്യം: അമേരിക്കക്കാരനുമായി ചേർന്ന് ലണ്ടനിൽ തുടങ്ങിയ കമ്പനി 'ഭാവി പ്രധാനമന്ത്രി'യുടെ ഉറക്കം കെടുത്തും; സ്ഥാപനം പൂട്ടിയതിലും ദുരൂഹത ഏറെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ഇരട്ടപൗരത്വം സുബ്രമഹ്ണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് സൂചന. ബ്രിട്ടനിൽ തമസിക്കാതെ ഒരാൾക്കും പൗരത്വം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കവെ ഇന്ത്യയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഒരു കാരണവശാലും ലഭിക്കുകയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ട പൗരത്വം എന്ന വാദം നിലനിൽക്കുകയോ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് ദോഷമായി ബാധിക്കുകയോ ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ നേതാവായി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി ഇംഗ്ലണ്ടിലെ കമ്പനികളിൽ ഉടമസ്ഥാവകാശം എടുത്ത് എന്ന ചോദ്യത്തിന് രാഹുൽ ഉത്തരം പറയേണ്ടിവരും. കമ്പനിയുടെ പ്രവർത്തന പാരമ്പര്യം അത്രമേൽ വലുതൊന്നുമല്ലെങ്കിലും ഒരു ഒരു അമേരിക്കക്കാരനുമായി ചേർന്ന് രാഹുൽ കമ്പനി തുടങ്ങിയതിന് വരുന്ന ദിവസങ്ങളിൽ സമാധാനം പറയേണ്ടി വരുമെന്നാണ് സൂചന.
സുബ്രമഹ്ണ്യം സ്വാമിയുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞ കോൺഗ്രസ് ബ്രിട്ടനിൽ രാഹുൽ കമ്പനി തുടങ്ങി എന്ന് നിഷേധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. താരതമെന്യേ കുറഞ്ഞ മൂലധനത്തിൽ തുടങ്ങിയ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണെന്ന് സംശയം ഉയരുന്നുണ്ടെങ്കിലും ഇതേ കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് പോലും സംശയം പ്രകടിപ്പിക്കുന്നില്ല എന്നതും കൂടുതൽ ദുരൂഹത ഉയർത്തുന്നു. അമേരിക്കക്കാരനായ ഉള്രിക് റോബർട്ട് മക്നൈറ്റ് എന്നയാളുമായി ചേർന്നാണ് രാഹുൽ ഗാന്ധി ബാക്ക് ഓപ് എന്ന കമ്പനി ആരംഭിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനും ന്യുയോർക്ക് ടൈംസ് കോളമിസ്റ്റുമായ സോണിയ ഫെലൈയ്രോയുടെ ഭർത്താവാണ് ഇദ്ദേഹം. നിലവിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ മൂലധനം ഇറക്കി രാഹുൽ ഡയറക്ടർ ആകുക ആയിരുന്നു. രഹുലിനൊപ്പം ഉള്രിക് മാത്രമേ ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലെ വിന്റ്ചെസ്്റ്റർ കേന്ദ്രമാക്കിയാണ് രാഹുൽ ഗാന്ധി കമ്പനി ആരംഭിച്ചത്.
കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് 2004 ലിൽ 6000 പൗണ്ട് ലാഭവും 2005 ലിൽ 8000 പൗണ്ടും ലാഭം ഉണ്ടാക്കിയ ശേഷം 2006 ലിൽ നയാപൈസയുടെ ലാഭം ഇല്ലാതെ നഷ്ട്ടം കാണിച്ചു കമ്പനി പൂട്ടുക ആയിരുന്നു. രണ്ടു വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച കമ്പനി മൂന്നാം വർഷം ഒറ്റ പണവും ലാഭം ഉണ്ടാക്കാതെ തലകുത്തി വീണത് ദുരൂഹമാണ്. സാധാരണ പ്രവർത്തന ലാഭം കുറഞ്ഞു വന്നു കമ്പനികൾ പൂട്ടുന്നത് ബിസിനസ്സിൽ പ്രതീക്ഷിതം ആണെങ്കിലും രാഹുലിന്റെ കമ്പനിക്ക് സംഭവിച്ചത് പോലെ ഒരു സുപ്രഭാതത്തിൽ ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ട്ടം വരുത്തി കമ്പനികൾ പൂട്ടുന്നത് സ്വാഭവികം ആല്ല. ഇയ്യിടെ യു കെ മലയാളി നോബി ബേബി നടത്തിയ ഗ്രീൻ ലാൻഡ് ട്രാവൽസ് എന്ന കടലാസ് കമ്പനി പൂട്ടുമ്പോഴും ഇത്തരം നഷ്ട്ടമാണ് കാണിച്ചിരുന്നത്. എന്നാൽ കമ്പനിയുടെ പേരിൽ കാര്യമായ ബാധ്യത അവശേഷിപ്പിക്കാതെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്നതും ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നു.
അതേസമയം രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച ആരോപണം ഉന്നയിച്ച സുബ്രമണ്യം സ്വാമി കമ്പനി നടത്തിപ്പിൽ ഉണ്ടായ ദുരൂഹതകൾ ആരോപണമായി ഉന്നയിച്ചില്ല എന്നത് കൗതുകമായി. ഒരു പക്ഷെ കൂടുതൽ വിശ്വാസ്യതയ്ക്കായി മറ്റേതെങ്കിലും കേന്ദ്രങ്ങൾ ആരോപണങ്ങൾ ഉയർത്തട്ടെ എന്ന ധാരണയിൽ സ്വാമി ബോധപൂർവം ഇക്കാര്യങ്ങൾ മറച്ചു വച്ചത് ആകാനും സാധ്യതയുണ്ട്. നേരത്തെ സൂറിച്ചിൽ രാഹുലിന് അനധികൃത അക്കൗന്റ് ഉണ്ടെന്നു സ്വാമി ആരോപിചിരുന്നെങ്കിലും അക്കാര്യത്തിൽ തെളിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ആരോപണത്തിൽ വേണ്ടത്ര തെളിവുകളുമായാണ് സ്വാമി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. എന്നാൽ കമ്പനി പൂട്ടുമ്പോൾ ഉപയോക്താക്കളുമായി ഏതെങ്കിലും തരത്തിൽ നിയമ നടപടികളോ കേസോ ഉണ്ടായിരുന്നതായി വ്യക്തമല്ല. കമ്പനി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുമില്ല. 2003 ഓഗസ്റ്റ് 21 മുതൽ 2006 മാർച്ച് 31 വരെയുള്ള കമ്പനി റിപ്പോർട്ടിൽ ആണ് രാഹുലിന്റെ ഉടമസ്ഥത വ്യക്തമാകുന്നത്. പിന്നീട് കമ്പനി പ്രവർത്തന നിരതമായതയാണ് സൂചനകൾ വ്യക്തമാക്കുനത്.
എന്നാൽ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ കമ്പനി തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും രാഹുലിന്റെ പൗരത്വം സംബന്ധിച്ച് കമ്പനി ആരംഭിക്കുന്ന സമയത്തുണ്ടായ ക്ലറിക്കൾ അബദ്ധം ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യുകെയിൽ കമ്പനി തുടങ്ങാൻ പൗരത്വം ആവശ്യമില്ലാത്തതും ഈ വാദത്തിന് ഉറപ്പ് നൽകുന്നു. മറ്റൊരു പാസ്പോർട്ട് സ്വീകരിച്ചാൽ ഉടൻ ഇന്ത്യൻ പൗരത്വം സറണ്ടർ ചെയ്യണമെന്ന് നിയമം ഉണ്ട്. വേറൊരു പാസ്പോർട്ട് എടുത്തയാൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇതൊക്കെ ആറിയാമായിരിക്കവെ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ രംഗത്തിറങ്ങിയ രാഹുൽ രണ്ട് പൗരത്വം കാത്ത് സൂക്ഷിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് വിദഗ്ദർ പറയുന്നു. വിദേശ പൗരത്വം ഉള്ള ഒരാൾക്ക് ഇന്ത്യയുടെ ജനാധിപത്യപരമായ ഒരു പദവിയും വഹിക്കാൻ അർഹതയില്ല. ഇതൊക്കെ രാഹുലിന് അറിയില്ലെങ്കിൽ രാഹുലിന് ഒപ്പമുള്ള കോൺഗ്ര്സ നേതാക്കൾക്ക് അറിയാതിരിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇക്കാര്യത്തെ കുറിച്ചൊന്നും ഇന്നലെ കോൺഗ്രസ് വക്തക്കാളോ രാഹുൽ ഗാന്ധിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചിരിച്ചു തള്ളാവുന്ന ആരോപണം എന്ന മട്ടിൽ വളരെ നിസ്സാരമായ പ്രതികരണമാണ് രണ്ടാം നിര കോൺഗ്രസ് നേതൃത്വ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി കമ്പനി രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച വിലാസത്തെ കുറിച്ചും തർക്കം ഉയരുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ സഹോദരിയുടെ പേരിലുള്ളതാണ് ഈ കെട്ടിടം എന്നാണ് പ്രധാന ആരോപണം. രമോല ബച്ചന്റെ പേരിൽ ഉള്ള ഈ കെട്ടിടം വിലാസമാക്കി വേറെയും കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലും രാഹുൽ ഗാന്ധി രൂപം നല്കിയ കമ്പനിയുടെ ലക്ഷ്യം ബിസിനസ് അല്ലെന്ന വാദത്തിനും ശക്തി ഏറുകയാണ്.
ബാക്ക് ഒപ്സ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള ചാർട്ടേട് അക്കൗണ്ടൻസി സ്ഥാപനം മുൻപ് രാജീവ് ഗാന്ധിയുടെ പേരിൽ ഉള്ളതാണെന്ന് ഔട്ട് ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി 2012 ലിൽ മാഗസിൻ നിന്ന് പത്രപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ നിക്ഷേധ സ്വരത്തിലുള്ള മറുപടിയാണ് അദേഹം നല്‍കിയത്. തന്റെ സ്വകാര്യ ജീവിതം വെളിപ്പെടുത്താൻ താൻ ബാധ്യസ്ഥൻ അല്ലെന്നും ഇത്തരം കാര്യങ്ങൾ മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടെന്നും റിപ്പർട്ടറോട് മെക്കിട്ടു കയറിയ രാഹുൽ അധികം വൈകാതെ തിരിച്ചു വിളിച്ചു മിതമായ വിവരങ്ങൾ മാസികയോട് വെളിപ്പെടുത്തുക ആയിരുന്നു. ഇതിനു മുൻപ് 2004 ലിൽ ഡെക്കാൻ ഹെരളിടിലും രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിൽ ഉള്ള ബാക്ക് ഒപ്സ് കമ്പനിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
വൻകിട പ്രോജക്ടുകളായ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ബിൾഡിങ് മുംബൈ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഫോർ മീർസക് സീലാൻഡ്, ട്രെയിനിങ് സെന്റർ ഫോർ ആർബിഐ, ഹെഡ്ക്വാർട്ടേഴ്സ് ഓഫ് വോക്കാർട്ട് ലിമിറ്റഡ് ആൻഡ് വോക്കാർട്ട് ഹോസ്പിറ്റൽ ഇൻ മുംബൈ, ഐപിസിഎൽ ടൗൺഷിപ് അറ്റ് നഗത്താനെ, മെഡിറ്റേഷൻ ഹാൾ അറ്റ് ഓഷോ കമ്മ്യുൺ ഓഫ് പുനൈ എന്നിവയെ കുറിച്ചായിരുന്നു ആ റിപ്പോർട്ടിൽ പരാമർശം എങ്കിലും ഒരു ചെറിയ കമ്പനിയെ കുറിച്ച് ഇത്രമാത്രം അന്നോവ്ഷണം എന്തിനു എന്നായിരുന്നു അദേഹത്തിന്റെ മറുചോദ്യം. അക്കാലത്തു പിന്നീട് അതെപറ്റി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല .വീണ്ടും 2012 ലിൽ സുബ്രഹമന്യം സ്വാമി തന്നെ ഇതേ കമ്പനിയെ കുറിച്ച് പത്രസമ്മേളനം വിളിച്ചു ഒട്ടേറെ അഴിമതി ആരോപണം ഉയര്തിയിരുന്നെങ്കിലും അതും പൊതുജന ശ്രദ്ധയിൽ വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല . പുതിയ ആരോപണം ഉയര്‍ന്നിട്ടും രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍