അപ്രതീക്ഷിതമായി എത്തിയ അപകടം തകർത്തുകളഞ്ഞത് രാജേഷിന്റെ നിലയ്ക്കാത്ത സ്വപ്നങ്ങൾ; ശാസ്താംകോട്ടയിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് മാരകമായി ക്ഷതമേറ്റതോടെ രണ്ടുപെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണി കിടപ്പിലായി; പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത ഈ യുവാവിന് ചികിത്സയ്ക്ക് വേണ്ടത് ഭാരിച്ച തുകയും; ചികിത്സാ ചെലവിന് പുറമേ ജപ്തി കൂടി എത്തിയതോടെ പറക്കമുറ്റാത്ത പെൺമക്കളുമായി നിസ്സഹായായി ഭാര്യയും; കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീർ
എം.എസ് ശംഭു
വർക്കല: അപ്രതീക്ഷിതമായി എത്തിയ അപകടമാണ് രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ രാജേഷ് എന്ന യുവാവിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്. 2017ൽ ശാസ്താംകോട്ടയിലേക്ക് ജോലിക്ക് പോകും വഴിയാണ് സീലിങ് തൊഴിലാളിയായ വർക്കല, ആരിയൂർ സ്വദേശി, രാജേഷ് സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ രാജേഷിന്റെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്ക് പറ്റിയതോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.പിന്നീട് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാൻ ഡോക്ടർമാർക്കും സാധിച്ചില്ല. ഒരാഴ്ചയ്ക്ക ശേഷമാണ് യുവാവിന്റെ സ്ഥിതി വഷളാകാൻ തുടങ്ങിയത്.
അപകടം സംഭവിച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ ഭാര്യ നാഗേശ്വരി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് വീണ്ടും രാജേഷുമായി എത്തി. ഡോക്ടറോഡ് കാര്യം പറഞ്ഞപ്പോഴാണ് സ്ഥതി മോശമാണെന്നും ഉടൻ തന്നെ മികച്ച ചികിത്സ ലഭിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടത്. ഇതിനനുസരിച്ച് വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രാജേഷിനെ മാറ്റുകയും ചെയ്തു.
എം.ആർ.ഐ സ്ക്യാൻ ഉൾപ്പടെയുള്ള പരിശോധനാഫലം വന്നതിന് ശേഷമാണ് തലയ്ക്ക് മാരകമായ പരിക്ക് സംഭവിച്ചതായും തലയുടെ എല്ലും കഴുത്തിന്റെ ഭാഗത്തും ആന്തരികമായി പൊട്ടലുകൾ സംഭവിച്ചതിനാൽ മേജർ ഓപ്പറേഷൻ വേണമെന്നും അറിയിച്ചത്. മൂന്ന് സെന്റ് വസ്തുവിൽ അഷ്ടിക്ക് വകയില്ലാതെ കഴിയുന്ന കുടുംബം നിസ്സഹായരായി നിന്നതോടെ പഞ്ചായത്ത് മെമ്പർ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വേണു എന്നിവരുടെ ശ്രമഫലമായി സോഷ്യൽ മീഡിയയിൽ രാജേഷിന്റെ ചികിത്സയ്ക്കായി ധനസഹായശേഖരണം തുടങ്ങുകയും ചെയ്തു. രാജേഷ് ചികിത്സാ സഹായ നിധി എന്ന പേരിൽ തുടങ്ങിയ ചികിത്സാഫണ്ടിലേക്ക് ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ സഹായങ്ങളെത്തുകയും ചെയ്തിരുന്നു,
കൊല്ലം എഴുകോൺ സ്വദേശിയായ യുവാവ് വിവഹിതനായ ശേഷമാണ് ഭാര്യയുടെ സ്ഥലമായ വർക്കലിലേക്ക് താമസം മാറ്റിയത്. ഇവിടെ പഞ്ചായത്തിൽ നിന്ന് അനുവദിച്ച മൂന്ന് സെന്റ് വസ്തുവിൽ വീടും പണിതു. കുടുംബത്തിന്റെ ഏക അത്താണി രാജേഷ് മാത്രമായിരുന്നു.ആശുപത്രിയിലെ ഓപ്പറേഷൻ ആദ്യഘട്ടത്തിൽ 90,000 രൂപയും രണ്ടാംഘട്ടത്തിൽ 82,000 രൂപയ്ക്ക് മുകളിലും ചെലവ് വന്നു. സുമനുകളുടെ സഹായത്താൽ സഹായനിധിയിലേക്ക് നല്ലൊരു തുക സഹായം എത്തിയതോടെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കൻ നാഗേശ്വരിക്ക് സാധിച്ചു. എന്നാൽ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചപോലെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും എത്തി.
രണ്ട് വർഷം മുൻപ് രാജേഷിന്റെ ഭാര്യ നാഗേശ്യരിയുടെ മാതാവിന് ക്യാൻസർ ചികിത്സയ്ക്കായി പണം വണ്ടി വന്നപ്പോൾ അടുത്തുള്ള സഹകരണബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സാ ചെലവ് ഒരു ലക്ഷം രൂപ വേണമെന്നും വീടും വ്സ്തുവും ഈട് നൽകാമെന്നും രാജേശ്വരി അഭ്യർത്ഥിച്ചു.എന്നാൽ സർക്കാർ നൽകിയ പട്ടയഭൂമി വയലായതിനാൽ തന്നെ ഈ വസ്തു ഈടായി വച്ച് ലോൺ നൽകാൻ കഴിയില്ലെന്നും സഹകരണബാങ്ക് മറുപടി നൽകി.
ഒരു മാർഗവുമില്ലാതെ നിൽക്കുമ്പോൾ അയൽവാസിയായ ജലാലുദ്ധീൻ എന്ന ആളാണ് തന്റെ മൂന്ന് സെന്റ് വസ്തുവിന്റേയും വീടിന്റെയും ആധാരം പണയം വച്ച് നാഗേശ്വരിക്ക് പണം നൽകിയത്. എന്നാൽ ഇതിനിടയിൽ രാജേഷിന് അപകടം കൂടി സംഭവിച്ച് കിടപ്പിലായതോടെ മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും അയിരൂർ സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് വസ്തുവും വീടിന്റേയും ആധാരം പണയം വച്ചത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ പലിശയടക്കം 1,6500 രൂപ അടയ്ക്കണമെന്ന നോട്ടീസും വന്നു.
സാവകാശം ചോദിച്ചെങ്കിലും ഇതിന് ബാങ്ക് തയ്യറാകാതെ വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് കത്ത് സമർപിച്ച പ്രകാരം ബാങ് സാവകാശം നൽകാനും സന്നധമായി. ഭാരിച്ച ചികിത്സാ ചെലവിനായി വഴിമുട്ടി നിൽക്കുമ്പോൾ ജപ്തിനോട്ടീസ് കൂടി വന്നതോടെ തീർത്തും നിസ്സഹായമായി നിൽക്കുകയാണ് ഈ വീട്ടമ്മ. രണ്ടുപെൺമക്കൾ ഉൾകൊള്ളുന്ന കുടുംബത്തിൽ മൂത്ത മകൾ ഏഴാം ക്ലാസിലും ഇളയമകൾ നാലാം ക്ലാസിലും പഠിക്കുകയാണ്. കുടുംബചെലവ് നിറവേറ്റാൻ നാഗേശ്വരി ചായപീടിക നടത്തുകയാണ് ഇപ്പോൾ. ഭർത്താവിന്റെ ചികിത്സയ്ക്കിടയിൽ തങ്ങളെ സഹായിച്ച മറ്റൊരാളുടെ കുടുംബം കൂടി പെരുവഴിയിലാകും എന്ന അവസ്ഥ വന്നതോടെ സഹായ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഈ യുവതി.
സഹായിക്കാൻ താൽപര്യമുള്ളവർക്ക്:
AC: NAME: Rajan(Father)
AC: NO : 12430100264022
FEDERAL BANK
KUNDARA BRANCH
IFSC: FDRL 0001243
CONTACT:
നാഗേശ്വരി
രാജേഷ് ഭവനം
മൂലഭാഗം
ഇളമകം പഞ്ചായത്ത്
Mob- 9946251616
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍